Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാരുതിയും നാമത്തിന്റെ നിസ്തുല ശക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:10 am IST
in Samskriti

‘ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയിലേക്കു മടങ്ങിവന്ന്,കിരീടധാരണം കഴിഞ്ഞശേഷം വസിഷ്ഠന്‍,വിശ്വാമിത്രന്‍,നാരദന്‍ തുടങ്ങി പലരും പങ്കെടുത്ത ഒരു ഡര്‍ബാര്‍ നടത്തുകയുണ്ടായി. ഈശ്വരനാണോ ഈശ്വരനാമമാണോ വലുത് എന്ന ഒരു ചര്‍ച്ച അവിടെ നടന്നു. ഈശ്വരനാണ് പരമമായശക്തിയെന്നും ഈശ്വരനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ലെന്നും വിശ്വാമിത്രന്‍ വാദിച്ചു. ഭക്തിയുടെ സ്തുതിപാഠകനായ നാരദര്‍ അതിനെ ഖണ്ഡിച്ചു. അദ്ദേഹം പറഞ്ഞു, ഈശ്വരനാമം ഈശ്വരനേക്കാള്‍ വലുതാണ്,മഹത്താണ്. 

   തന്റെ വാദത്തെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം മാരുതിയുടെ കഥ പറഞ്ഞു. രാമനാമം ഉരുവിട്ടുകൊണ്ട് സമുദ്രത്തിനു മുകളിലൂടെ ഒരു കുതിപ്പിനു നൂറുയോജന ദൂരം താണ്ടുവാന്‍ മാരുതിക്കു കഴിഞ്ഞു. പക്ഷേ ആ സമുദ്രം തരണം ചെയ്യാന്‍ ഈശ്വരാവതാരമായ ശ്രീരാമചന്ദ്രന് ഒരു പാലം നിര്‍മ്മിക്കേണ്ടി വന്നു. ഈശ്വരനാമത്തിന് അത്രമാത്രം മഹത്ത്വമുണ്ട്. 

   ചര്‍ച്ചക്കു വിഷയമായ തത്ത്വം വെളിപ്പെടുത്തുവാന്‍ പറ്റിയ ഒരു സന്ദര്‍ഭം അപ്പോള്‍ സംജാതമായി. നാരദര്‍ ഹനുമാനെ സന്ദര്‍ശിച്ചു പറഞ്ഞു,”അല്ലയോ മാരുതേ, രാമചന്ദ്രന്റെ രാജസദസ്സില്‍ എല്ലാ താപസശ്രേഷ്ഠന്മാരും മഹാന്മാരും സമ്മേളിച്ചിട്ടുണ്ട്. ദയവുചെയ്ത് അങ്ങ് അവിടെ വന്ന് എല്ലാവരേയും വണങ്ങണം. എന്നാല്‍ വിശ്വാമിത്രനെമാത്രം വണങ്ങരുത്.” മാരുതി നാരദര്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിച്ചു. കോപാകുലനായ വിശ്വാമിത്രന്‍ തന്റെ ശിഷ്യനായ രാമചന്ദ്രനോട് ആ വാനരന്റെ തലകൊയ്യുവാന്‍ പറഞ്ഞു. മാരുതി അചഞ്ചലനായി നിന്നു. ശ്രീരാമന്‍ കുഴങ്ങി. അവസാനം തന്റെ ഗുരുവിന്റെ കല്‍പന പാലിക്കാന്‍ തന്നെ തീരുമാനിച്ചു. നാരദന്റെ ഉപദേശപ്രകാരം മാരുതി സരയൂതീരത്തു പോയി യോഗാസനത്തില്‍ ഉപവിഷ്ടനായി രാമനാമം ഉരുവിടാന്‍ ആരംഭിച്ചു. ശ്രീരാമന്‍ അവിടെ വന്ന് തന്റെ  ബാണങ്ങള്‍ ഓരോന്നായി ഹനുമാന്റെ നേര്‍ക്ക് അയക്കാന്‍ തുടങ്ങി. പക്ഷേ ഭക്തകുലോത്തംസനായ മാരുതിയുടെമേല്‍ ഒരു ബാണവും തറക്കുന്നില്ല. രാമനാമത്തിലൂടെ മാരുതി രാമനുമായി താദാത്മ്യം നേടിക്കഴിഞ്ഞിരുന്നു. ആ നിലയ്‌ക്ക് രാമാസ്ത്രങ്ങള്‍ രാമനെത്തന്നെ ക്ഷതമേല്‍പ്പിക്കുന്നതെങ്ങനെയാണ്? അവസാനം ശ്രീരാമചന്ദ്രന്‍ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വാമിത്രന്‍ തടഞ്ഞു. ശിഷ്യധര്‍മ്മത്തില്‍ ഉറച്ചുനിന്നതിന് രാമനെ സന്തോഷത്തോടെ ആശ്‌ളേഷിച്ചു. വിജയിയായ നാരദര്‍ മന്ദഹസിച്ചു. അത് ഈശ്വരനാമത്തിന്റെ വിജയമായിരുന്നുവെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. നാമത്തിന്റെ നിസ്തുലമായ ശക്തിയെ ഈ ഉപകഥ തെളിയിക്കുന്നു.                            

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.