Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭര്‍തൃഹരിയും മാമ്പഴവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 01:04 am IST
inSamskriti

ഭര്‍തൃഹരി ബ്രഹ്മചാരിയായിരുന്നുവെന്നും അതല്ല, വിവാഹം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിനു ശേഷം സന്ന്യാസം സ്വീകരിച്ചതാണെന്നും കഥകളുണ്ട്. ഐഹിക സുഖങ്ങളുപേക്ഷിച്ച് അദ്ദേഹം വിരക്തനായെന്നു പറയുന്നതിനു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ഒരു യോഗീശ്വരന്‍ ഭര്‍തൃഹരിക്ക് ഒരു മാമ്പഴം സമ്മാനിച്ചു. കഴിച്ചാല്‍ ജരാനരകളുണ്ടാവില്ലെന്നതാണ് മാമ്പഴത്തിന്റെ പ്രത്യേകത. താന്‍ മരിച്ചാല്‍ തന്റെ പ്രിയതമ ജരാനര ബാധിച്ചു മരിച്ചു പോകുമല്ലോ എന്ന ചിന്തയില്‍ ഭര്‍തൃഹരി അത് തന്റെ ഭാര്യയ്‌ക്കു സമ്മാനിച്ചു.  അതിന്റെ മാഹാത്മ്യവും വിശദീകരിച്ചു. പതിവ്രതയെന്നു ഭര്‍തൃഹരി കരുതിപ്പോന്ന ഭാര്യയ്‌ക്ക്  ഒരു ജാരനുണ്ടായിരുന്നു;  വീട്ടിലെ കുതിരക്കാരന്‍. ജാരന്‍ മരിച്ചു പേ

ായാല്‍ പിന്നെ താനെന്തിനു ജീവിച്ചിരിക്കണമെന്ന ചിന്തയില്‍ ഭര്‍തൃഹരിയുടെ ഭാര്യ മാമ്പഴമെടുത്ത് കുതിരക്കാരന് കൊടുത്തു. അതിന്റെ സവിശേഷതയും ബോധ്യപ്പെടുത്തി. താന്‍ മരിച്ചാല്‍ തന്റെ ഭാര്യയുടെ അവസ്ഥയെന്താകുമെന്ന വ്യഥയില്‍ കുതിരക്കാരന്‍ അത് അയാളുടെ ഭാര്യയ്‌ക്ക് നല്‍കി. അതിന്റെ മഹത്വവും ധരിപ്പിച്ചു. കുതിരക്കാരന്റെ ഭാര്യ, ഭര്‍തൃഹരിയുടെ വീട്ടിലെ അടിച്ചു തളിക്കാരിയായിരുന്നു. ഭര്‍തൃഹരി പുറത്തു പോയി തിരിച്ചു വരും വഴി, കുതിരക്കാരന്റെ ഭാര്യ മാമ്പഴവുമായി പോകുന്നതു കണ്ടു. കണ്ടമാത്രയില്‍ തന്നെ അത് താന്‍ തന്റെ ഭാര്യക്ക് കൊടുത്തതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. മാമ്പഴം എവിടെ നിന്ന് ലഭിച്ചെന്ന് അദ്ദേഹം അവരോട് അനേ്വഷിച്ചു. തന്റെ ഭര്‍ത്താവ് നല്‍കിയതാണെന്ന് ആ സ്ത്രീ മറുപടി നല്‍കി. വീട്ടിലെത്തിയ ഭര്‍തൃഹരി കുതിരക്കാരനെ വിളിച്ചു വരുത്തി മാമ്പഴം കിട്ടിയത് എവിടെ നിന്നാണെന്ന് ചോദിച്ചു. അയാള്‍ ആദ്യം ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയെങ്കിലും ഭര്‍തൃഹരിയുടെ ഭീഷണിക്കു വഴങ്ങി സത്യം പറഞ്ഞു. കുതിരക്കാരന്‍ തന്റെ  ഭാര്യയുടെ ജാരനാണെന്ന യാഥാര്‍ത്ഥ്യമറിഞ്ഞ ഭര്‍തൃഹരി വളരെയേറെ വ്യസനിച്ചു.  കുതിരക്കാരന്‍ ഇക്കാര്യങ്ങളെല്ലാം ഒരു ദാസിമുഖേന ഭര്‍തൃഹരിയുടെ ഭാര്യയെ ധരിപ്പിച്ചു. ഭര്‍ത്താവ് തന്റെ  ജാരന് കഠിന ശിക്ഷ നല്‍കുമെന്നു ഭയന്ന് അവര്‍ അടയുണ്ടാക്കി അതില്‍ വിഷം ചേര്‍ത്ത് ഭര്‍തൃഹരിക്കു കൊടുത്തശേഷം ഭക്ഷണം തയ്യാറാകാന്‍ കാലതാമസമുണ്ടെന്നറിയിച്ച് അട കഴിക്കാന്‍ നിര്‍ബന്ധിച്ചു. അപ്പം വിഷം ചേര്‍ത്ത് ഉണ്ടാക്കിയതാവാമെന്ന് മനസ്സിലാക്കിയ ഭര്‍തൃഹരി അത് നിരസിച്ച്, ‘ഓട്ടപ്പം വീട്ടേച്ചുടും’  എന്നു പറഞ്ഞ ശേഷം പുരയുടെ ഇറമ്പില്‍ അപ്പം തിരുകി വെച്ച് വീടുവിട്ടിറങ്ങി. നിമിഷങ്ങള്‍ക്കകം പുരയ്‌ക്ക് തീപിടിച്ച് ഭസ്മമായി. 

 സന്ന്യാസവൃത്തി സ്വീകരിച്ച ഭര്‍തൃഹരി  ദേശാടനം ചെയ്ത് ഭിക്ഷയെടുത്ത് ജീവിച്ചു. ഒടുവില്‍ ഭിക്ഷ യാചിക്കുന്നത് നല്ലതല്ലെന്നു കരുതി വല്ലവരും തരുന്നെങ്കില്‍ മാത്രം ഭക്ഷിക്കാമെന്ന തീരുമാനത്തില്‍ ദൂരെയൊരു മഹാക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. ചിദംബരത്താണെത്തിയതെന്നും പറയപ്പെടുന്നുണ്ട്. അവിടെ കിഴക്കേ ഗോപുരത്തില്‍  പട്ടണത്തു പി

ള്ളയെന്നൊരു സന്ന്യാസി ശ്രേഷ്ഠന്‍ ഇരിപ്പുണ്ടായിരുന്നു. മുന്‍പിലൊരു ചട്ടിയും വെച്ചായിരുന്നു ഭര്‍തൃഹരിയുടെ ഭിക്ഷാടനം. ആരെങ്കിലും വല്ലതും നല്‍കിയാല്‍ മാത്രം ഭക്ഷിക്കും. ഭക്ഷിച്ചില്ലെങ്കിലും ദിവസങ്ങളോളം കഴിഞ്ഞു കൂടും. 

 ഒരിക്കല്‍ തനിക്കു വല്ലതും തരണമെന്ന യാചനയുമായി ഒരു ഭിക്ഷാടകന്‍ പട്ടണത്തു പിള്ളയുടെ അടുത്തു ചെന്നു. തന്റെ കൈയില്‍ ഒന്നുമില്ലെന്നും കിഴക്കേ നടയില്‍ ഒരു ധനികനുണ്ട് അദ്ദേഹത്തോട് ചോദിക്കൂ എന്നും പറഞ്ഞ് അയാളെ ഭര്‍തൃഹരിയുടെ അടുക്കലേക്കയച്ചു. താനൊരു ചട്ടിവെച്ചതിനാലാണ് പിള്ള ഭിക്ഷകനോട് ഇങ്ങനെ പറഞ്ഞതെന്ന് ഭര്‍തൃഹരി ഊഹിച്ചു. ഒരു പാത്രം വെച്ചിരുന്നാല്‍  ആരെങ്കിലും വല്ലതും തരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നാണ് പിള്ള അര്‍ഥമാക്കിയതെന്നു മനസ്സിലാക്കിയ ഭര്‍തൃഹരി ചട്ടി എറിഞ്ഞുടച്ചു. അദ്ദേഹം ആജീവനാന്തം ആ ക്ഷേത്രനടയില്‍ കഴിഞ്ഞുകൂടിയെന്നാണ് കേള്‍വി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.