Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടക: സമ്മര്‍ദം ശക്തമാക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:11 am IST
in India

ബെംഗളൂരു: ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍. മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിര്‍ന്ന എംഎല്‍എമാര്‍ക്ക് വേണ്ടി അവരോട് അനുഭാവം പ്രകടിപ്പിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളാണ് സംസ്ഥാനത്തെ സാഹചര്യം വിശദമാക്കി ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയത്.  

വടക്കന്‍ കര്‍ണാടകയെയും ലിംഗായത്ത്, കുറുംബ, റെഡ്ഡി സമുദായങ്ങളെയും അവഗണിച്ചെന്നാണ് കത്തിലെ പ്രധാന ആരോപണം. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി അനര്‍ഹര്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയതെന്നും കത്തില്‍ പറയുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ 34 സ്ഥാനങ്ങളില്‍ 22 എണ്ണമാണ് കോണ്‍ഗ്രസ്സിന് നല്‍കിയത്. ഇതില്‍ ഒഴിച്ചിട്ടിരിക്കുന്ന ആറ് സ്ഥാനത്തിനായാണ് സമ്മര്‍ദം ശക്തമാക്കുന്നത്. 

കോണ്‍ഗ്രസ്സില്‍ വടക്കന്‍ കര്‍ണാടകയില്‍ നിന്ന് 33 എംഎല്‍എമാര്‍ വിജയിച്ചപ്പോള്‍ എട്ട് മന്ത്രിസ്ഥാനമാണ് നല്‍കിയത്. എന്നാല്‍ തെക്കന്‍ കര്‍ണാടകയില്‍ വിജയിച്ച 30 എംഎല്‍എമാരില്‍ 18 പേരെയും മന്ത്രിമാരാക്കി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കര്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് എന്നിവരെല്ലാം തെക്കന്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. 

ഇത് വടക്കന്‍ കര്‍ണാടകയോടുള്ള നീതി കേടാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ്സിന് ലഭിച്ച മന്ത്രിസ്ഥാനത്തില്‍ ഒന്ന് സ്വതന്ത്രന് നല്‍കിയതിനെ കത്തില്‍ വിമര്‍ശിക്കുന്നു. സ്വതന്ത്രന്‍ ആര്‍. ശങ്കറിനാണ് മന്ത്രിസ്ഥാനം നല്‍കിയത്. കുറുംബ സമുദായത്തില്‍ നിന്നുള്ള ശങ്കറിനെ മന്ത്രിയാക്കിയത് ഇതേ സമുദായത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ്സിലെ എട്ട് എംഎല്‍എമാരെ ബലിയാടാക്കിയാണ്. 

ആദ്യം ജെഡിഎസ്സിലും പിന്നീട് ബിജെപിയിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലുമെത്തി സീറ്റ് തരപ്പെടുത്തി വിജയിച്ച ശിവാനന്ദപാട്ടീലിനെ മന്ത്രിയാക്കിയതിനേയും കത്തില്‍ കുറ്റപ്പെടുത്തുന്നു. ബിജെപിയിലേക്ക് മടങ്ങുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ശിവാനന്ദപാട്ടീലിന് മന്ത്രിസ്ഥാനം നല്‍കിയത്. 

ഒഴിച്ചിട്ടിരിക്കുന്ന മന്ത്രിസ്ഥാനങ്ങളില്‍ പരിഗണിക്കേണ്ട മന്ത്രിമാരുടെ പേരും അവരുടെ വിശദാംശങ്ങളും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ പേര് എം.ബി. പാട്ടീലിന്റേതാണ്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്, അഞ്ച് തവണ എംഎല്‍എ, ഒരു തവണ എംപി, കഴിഞ്ഞ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രി. 

പിന്നീട് റെഡ്ഡി സമുദായത്തില്‍ നിന്നുള്ള എച്ച്.കെ. പാട്ടീല്‍, രാമലിംഗ റെഡ്ഡി എന്നിവരുടെ പേരുകളാണ്. എച്ച്.കെ. പാട്ടീലിന്റെ പേരിനൊപ്പം മുന്‍ മന്ത്രി, രണ്ട് തവണ എംഎല്‍എ, നാല് തവണ എംഎല്‍സി എന്ന വിശേഷണവും. രാമലിംഗ റെഡ്ഡി മുന്‍ മന്ത്രിയും ഏഴ് തവണ എംഎല്‍എയായിരുന്നുവെന്നും ഇപ്പോള്‍ ഇദ്ദേഹത്തിന്റെ മകള്‍ സൗമ്യ റെഡ്ഡിയും ഇപ്പോള്‍ എംഎല്‍എ ആണെന്നും കത്തിലുണ്ട്. 

നിയമസഭാസമ്മേളനത്തിന് മുന്‍പ് ഒഴിച്ചിട്ടിരിക്കുന്ന മന്ത്രിസ്ഥാനങ്ങള്‍ നികത്തണമെന്ന് അതൃപ്തരായ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര, സഖ്യസര്‍ക്കാര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിദ്ധരാമയ്യ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെ നേരില്‍ക്കണ്ട് ആവശ്യം ഉന്നയിച്ചു. എന്നാല്‍ നിയമസഭാ സമ്മേളനത്തിന് ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് നേതാക്കള്‍ അറിയിച്ചത്. കൂടിക്കാഴ്ചയ്‌ക്കായി സമയം ചോദിച്ചെങ്കിലും രാഹുല്‍ ഗാന്ധി അനുവദിച്ചില്ല. ഇതോടെയാണ് കത്തയച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

India

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

പുതിയ വാര്‍ത്തകള്‍

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.