Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പോര്‍ട്സ് മന്ത്രി എ. സി. മൊയ്തീന്‍ സര്‍ക്കാര്‍കാര്യങ്ങള്‍ ഒന്നും അറിയുന്നേയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 02:57 pm IST
in Kerala

കൊച്ചി: നിയമസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ കായിക വകുപ്പുമന്ത്രി എ.സി. മൊയ്തീനോട് ബിജെപി എംഎല്‍എ ഓ. രാജഗോപാല്‍ ചോദിച്ച ചോദ്യത്തിന്റെ മറുപടി വായിച്ചാല്‍ മനസിലാകും, മന്ത്രി മൊയ്തീന്‍ ഒന്നും അറിയുന്നേയില്ല. മന്ത്രിയെ മറ്റു വകുപ്പു മന്ത്രിമാരോ, വകുപ്പ് ഉദ്യോഗസ്ഥരോ ഒന്നും അറിയിക്കുന്നില്ല, മന്ത്രിമൊയ്തീനോ സംസ്ഥാന ബജറ്റുപോലും വായിച്ചു നോക്കുന്നുമില്ല.

ജൂണ്‍ 12 ന് നിയമസഭയില്‍ വന്ന, 2443 ാം നമ്പര്‍ രേഖാമൂലം മറുപടിയും ചോദ്യവും ഇങ്ങനെ. ചോദ്യം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

മന്ത്രി എ.സി. മൊയ്തീന്റെ മറുപടി: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല.

ഈ ചോദ്യവും ഉത്തരവും സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചു. പലരും ചോദ്യം ചോദിച്ച ഓ. രാജഗോപാലിനെ പരിഹസിച്ചു. എന്നാല്‍, രണ്ടുവട്ടം, 12 വര്‍ഷം, രാജ്യസഭാംഗമായിരുന്ന, കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന, പാര്‍ലമെന്റിന്റെ അഷുറന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്ന രാജഗോപാല്‍ ചോദിച്ചതിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുന്നു. അത് ഇ.പി. ജയരാജന്‍ വീണപ്പോള്‍ അബദ്ധത്തില്‍ മന്ത്രിയായ എ.സി. മൊയ്തീനു മനസിലായില്ല. മന്ത്രിയുടെ ജീവനക്കാര്‍ക്കും പിടികിട്ടിയില്ല. ഫലമോ, മുഖ്യമന്ത്രിയും ധനമന്ത്രിയുമടക്കം പലര്‍ക്കും നാണക്കേടായി. ഒരുപക്ഷേ, സഭയെ തെറ്റിദ്ധരിപ്പിച്ചതിനു മന്ത്രിക്കെതിരേ അവകാശ ലംഘന നോട്ടീസിനുവരെ സാധ്യതയുയര്‍ന്നിരിക്കുകയാണ്. 

ബോക്സര്‍ മുഹമ്മദാലിയുടെ അനുശോചനത്തിന് പകരം നാട്ടിന്‍പുറത്തെ മുഹമ്മദാലിലെ അനുശോചിച്ച് നാണം കെട്ടതിനു പിറകേ, ബന്ധുനിയമന വിവാദംകൂടി വന്ന് സത്യപ്രതിജ്ഞാ ലംഘനത്തിനാണ് ജയരാജന്‍ കായിക വകുപ്പില്‍നിന്ന് ഒഴിയേണ്ടിവന്നത്. എ.സി. മൊയ്തീന് ചുമതല കൊടുക്കുംവരെ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് നോക്കിയിരുന്നത്. അന്ന്, 2017 ജനുവരി 24 ന് ഓ. രാജഗോപാല്‍ സ്പോര്‍ട്സ് മന്ത്രിയായ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നതിങ്ങനെ: ”നേമം നിയോജക മണ്ഡലത്തില്‍ എസ്റ്റേറ്റ് വാര്‍ഡില്‍ സത്യന്‍ നഗര്‍ സ്റ്റേഡിയത്തില്‍ ആധുനിക സംവിധാനത്തോടെ സിന്തറ്റിക് ട്രാക് നിര്‍മിക്കുക.” 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമായാണ് രാജഗോപാല്‍ കത്ത് നല്‍കിയത്. ആ വര്‍ഷത്തെ ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട 50 പദ്ധതികള്‍ ആവശ്യപ്പെട്ട് ധനമന്ത്രി ഡോ. തോമസ് ഐസക് എല്ലാ എംഎല്‍എ മാര്‍ക്ക് 2018 ജനുവരിയില്‍ കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയില്‍ നേമം മണ്ഡലത്തില്‍ നടപ്പാക്കേണ്ട 50 പദ്ധതികളില്‍  കായിക വിഭാഗത്തില്‍ ഈ പദ്ധതി ആവര്‍ത്തിച്ചു. ധനമന്ത്രി രാജഗോപാലിന്റെ 50 പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തി. ഈ പദ്ധതിക്ക് ഒരു കോടി രൂപ എസ്റ്റിമേറ്റ് നിശ്ചയിക്കുകയും 100 രൂപ ടോക്കണ്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 

ഇതൊക്കെ ആയിട്ടും പദ്ധതി നടപ്പായിട്ടില്ല, തുടങ്ങാന്‍ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജഗോപാലിന്റെ ചോദ്യം. അതിന്റെ ഉത്തരം പറഞ്ഞ മന്ത്രി, ബജറ്റ് പഠിച്ചിട്ടില്ല, കണ്ടിട്ടില്ല, മുഖ്യമന്ത്രി അംഗീകരിച്ച, ധനമന്ത്രി പണം അനുവദിച്ച പദ്ധതിയെക്കുറിച്ച് കേട്ടിട്ടില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള കോര്‍ഡിനേഷനും വകുപ്പു മന്ത്രിയുടെ സ്പോര്‍ട്സ് പോലുള്ള കാര്യങ്ങളിലെ നോട്ടക്കുറവും പിടിപ്പുകേടുമാണ് ഉത്തരത്തിലൂടെ വെളിവായിട്ടുള്ളത്. 

നിയമസഭയില്‍ വാക്കാല്‍ പറഞ്ഞ മറുപടിയാണെങ്കില്‍ മന്ത്രിക്ക് സൂക്ഷ്മ പരിശോധനയില്‍ ശരിയല്ലെന്നു കണ്ടതായി പറഞ്ഞ് തിരുത്താം. ഇത്പക്ഷേ രേഖാമൂലം എഴുതിത്തയാറാക്കിയ മറുപടിയാണ്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണമുയര്‍ന്നാല്‍ മന്ത്രി വിയര്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.