Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ദിരയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 03:04 am IST
in India

ന്യൂദല്‍ഹി: രാജ്യം അടിയന്തരാവസ്ഥയുടെ 43-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫേസ്ബുക്കിലൂടെയാണ് അടിയന്തരാവസ്ഥയെക്കുറിച്ചും ഇന്ദിരാഗാന്ധിയുടെ സമീപനങ്ങളെക്കുറിച്ചും അരുണ്‍ ജെയ്റ്റ്‌ലി വിവരിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥിനേതാവായിരുന്ന ജെയ്റ്റ്‌ലിയെ പ്രതിഷേധം നയിച്ചതിന് തീഹാര്‍ ജയിലില്‍ അടച്ചിരുന്നു.

 ജൂണ്‍ 25ന് അര്‍ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഇന്ദിരാഗാന്ധി പൗരന്മാരുടെ എല്ലാ ഭരണഘടനാ അവകാശങ്ങളെയും നിഷേധിച്ചു. ജനാധിപത്യത്തിനു പകരം ഏകാധിപത്യമാണ് ഇന്ദിര ലക്ഷ്യമിട്ടത്. രാജ്യം മുഴുവന്‍ ഭീതി സൃഷ്ടിച്ചു. രാഷ്‌ട്രീയപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തി. അടിയന്തരാവസ്ഥയ്‌ക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ക്രൂരമായി നേരിട്ടു. പ്രതിഷേധങ്ങളും സത്യഗ്രഹങ്ങളും നടത്തിയവര്‍ ജയിലറകള്‍ക്കുള്ളിലായി. മാധ്യമങ്ങളുടെ വാ മൂടപ്പെട്ടു. പല എഡിറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്ദിരയുടെ സേച്ഛ്യാധിപത്യത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു. ഇന്ത്യയില്‍ ‘ഏകപാര്‍ട്ടി ജനാധിപത്യം’ സ്ഥാപിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡ് മുഖപ്രസംഗമെഴുതി.

 ഇന്ദിരയുടെ പ്രവൃത്തികള്‍ എല്ലാം തന്നെ ഹിറ്റ്‌ലറെ അനുകരിക്കുന്നതായിരുന്നു. ഹിറ്റ്‌ലറുടെ ‘റീച്ച്‌സ്റ്റാഗ്’ എപ്പിസോഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്, പ്രതിപക്ഷം രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ദിര വാദമുയര്‍ത്തിയത്. ഹിറ്റ്‌ലറും ഇന്ദിരയും  ഭരണഘടനയെ റദ്ദാക്കിയില്ല. എന്നാല്‍ ഒരു റിപ്പബ്ലിക്കന്‍ ഭരണഘടനയുപയോഗിച്ച് അവര്‍ ജനാധിപത്യത്തെ സേച്ഛാധിപത്യത്തിലേക്ക് നയിക്കുകയായിരുന്നു. ഹിറ്റ്‌ലര്‍ ചെയ്തത് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്തശേഷം തന്റെ ന്യൂനപക്ഷ സര്‍ക്കാരിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സര്‍ക്കാരാക്കി മാറ്റുകയായിരുന്നു. ഇന്ദിരയാകട്ടെ ജനപ്രാതിനിധ്യനിയമത്തെ ഭേദഗതി ചെയ്ത് നിയമപ്രാബല്യമില്ലാതായ തന്റെ തെരഞ്ഞെടുപ്പിനെ അംഗീകൃതമാക്കുകയായിരുന്നു. രാജ്യത്ത് ഒരു പ്രത്യേക വംശാവലിയുടെ ജനാധിപത്യസ്ഥാപനമാണ് ഇന്ദിരാഗാന്ധി ലക്ഷ്യമിട്ടത്. ജെയ്റ്റ്‌ലി കുറിച്ചു.

 ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന കോണ്‍ഗ്രസിന്റെ അന്നത്തെ മുദ്രാവാക്യത്തിന് ജയപ്രകാശ് നാരായണന്‍ ഇന്ദിരയ്‌ക്ക് എഴുതിയ കത്തും ജെയ്റ്റ്‌ലി ഫേസ്ബുക്ക് കുറിപ്പില്‍ അനുസ്മരിക്കുന്നു. ”ഒരിക്കലും നിങ്ങളെ രാജ്യവുമായി താരതമ്യപ്പെടുത്താതിരിക്കുക. ഇന്ത്യക്ക് അമരത്വമുണ്ട്, നിങ്ങള്‍ക്കതില്ല.” അതായിരുന്നു ജയപ്രകാശ് നാരായണന്റെ വാക്കുകള്‍.

അഭിപ്രായസ്വാതന്ത്രത്തെ തടയുകയും പ്രചാരവേല മാത്രം അനുവദിക്കുകയും ചെയ്താല്‍ അതിന്റെ ദൂഷ്യവശത്തിന്റെ ആദ്യ ഇര നിങ്ങള്‍ തന്നെയാവുമെന്നതാണ് അടിയന്തരാവസ്ഥ നല്‍കിയ പാഠമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.