Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാക്ഷസ കേരളം, നമ്പര്‍ വണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 02:58 am IST
in Editorial

കേരളം, ‘രാക്ഷസകേരളം നമ്പര്‍ വണ്‍’ എന്ന വിശേഷണത്തിന് തികച്ചും യോഗ്യമാണെന്ന് വന്നിരിക്കുന്നു. പൊതുറോഡില്‍ ഒരു വീട്ടമ്മയെ കൈയേറ്റം ചെയ്യുകയും അവരുടെ മകനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത ജനപ്രതിനിധി മാപ്പപേക്ഷ വഴി വിജയശ്രീലാളിതനായതിലൂടെ ഇതല്ലാതെ മറ്റെന്ത് സന്ദേശമാണ് സമൂഹത്തിന് ലഭിച്ചിരിക്കുന്നത് ?  സാക്ഷര സമൃദ്ധിയുടെയും ദൈവത്തിന്റെ അനുഗ്രഹത്തിന്റേയും പേരില്‍ കോള്‍മയിര്‍കൊള്ളിക്കുന്ന അവകാശവാദങ്ങളുടെ അടിയില്‍ പുഴുവരിക്കുന്ന സാംസ്‌കാരിക മ്ലേച്ഛതയാണ് ഉള്ളതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗുണ്ടകളെ പോലും വെല്ലുന്ന തരത്തിലുള്ള ട്രാക് റിക്കോര്‍ഡുള്ള ജനപ്രതിനിധിക്ക് ഇതില്‍പരം മറ്റെന്ത് ഗുഡ്‌സര്‍വീസ് എന്‍ട്രിയാണ് ലഭിക്കാനുള്ളത്. അപമാനിതരും ദുഃഖിതരുമായ ഒരു കുടുംബത്തെ മാപ്പപേക്ഷയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്‌ത്തിയവര്‍ ആരായിരുന്നാലും ഏത് സംഘടനയായാലും അവര്‍ മനുഷ്യത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരല്ലെന്ന് വ്യക്തം.

ഇത്ര പരസ്യമായ കൈയേറ്റം നടന്നിട്ടും നിശ്ശബ്ദ സാക്ഷിയായി നിന്ന കാക്കിയുടുപ്പുകാരന്‍, കേസ് കഴിവതും തേച്ചുമാച്ചുകളയാന്‍ സര്‍വസന്നാഹത്തോടെ രംഗത്തിറങ്ങിയ ആഭ്യന്തരവകുപ്പ്, തൊട്ടതിനും പിടിച്ചതിനും മഹാഭാരത പ്രസ്താവനയിറക്കുന്ന സാംസ്‌കാരിക നായകന്മാര്‍, ആവശ്യമില്ലാത്തിടങ്ങളില്‍ വലിഞ്ഞുകേറിച്ചെന്ന് മേനി നടിക്കുന്ന വനിതാകമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങളും മറ്റും കൊടിയ ഗുണ്ടായിസത്തിന് അരുനില്‍ക്കുന്ന തരത്തിലേക്ക് കൂപ്പുകുത്തി. സ്ത്രീത്വത്തെ അപമാനിക്കുന്നതുള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചെയ്ത എംഎല്‍എയെ എങ്ങനെയും രക്ഷിക്കാന്‍ കാണിച്ച താല്‍പര്യം ദുര്‍ബലര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതിലെ ഏറ്റവും ഗുരുതരമായ വശം അവിടെയാണ്. 

ജനപ്രതിനിധിയായാല്‍ എന്തു ഗുണ്ടായിസം കാണിച്ചാലും കുഴപ്പമില്ല എന്ന നിലയിലേക്കെത്തിയാല്‍ സംസ്ഥാനത്തിന്റെ അവസ്ഥ പിടിച്ചാല്‍ കിട്ടാത്ത തരത്തിലാവും. പൊലീസില്‍ നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നും അസാധാരണമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ ഇന്ന് ജയിലിലാവേണ്ടതായിരുന്നു. താന്‍ നിരപരാധിയാണ് എന്ന് ബൈബിള്‍ വാക്യത്തിന്റെ ബലത്തില്‍ നിയമസഭയില്‍ നല്ലപിള്ളചമഞ്ഞ എംഎല്‍എയെ ‘തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്’ എന്ന രീതിയില്‍ സര്‍ക്കാര്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. ‘ദുഷ്ടന്മാര്‍ ന്യായ വിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്‍ക്കുകയില്ല’ എന്നതും ബൈബീള്‍ വാക്യമാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. മാപ്പ് പറഞ്ഞത് താന്‍ ചെയ്ത ഗുണ്ടായിസത്തിന് ന്യായീകരണമാവുന്നില്ല എന്ന പ്രാഥമിക തിരിച്ചറിവ് ഇല്ലാത്തിടത്തോളം ഈ എംഎല്‍എ തന്റെ തനി സ്വഭാവം പുറത്തുകാണിച്ചുകൊണ്ടേയിരിക്കും. മാപ്പപേക്ഷയിലേക്കെത്തിച്ച കൊടിയ ദുര്‍വൃത്തിക്ക്  ചൂട്ട് പിടിച്ചവര്‍ കേരളത്തിന്റെ അഭിമാനത്തെയാണ് പണയപ്പെടുത്തിയിരിക്കുന്നത്.

നിരപരാധിയെ പാതിരാത്രിയില്‍ പിടിച്ചുകൊണ്ടുപോയി ചവിട്ടിക്കൊന്ന, ചെറുപ്പക്കാരനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ നിസ്സംഗത കാണിച്ച, നടുറോഡില്‍ മധ്യവയസ്‌കന്റെ മൂക്കിടിച്ച് ചോരയൊഴുക്കിയ, ചെറുപ്പക്കാരന്റെ ആത്മഹത്യക്ക് വഴിവെച്ച, പെണ്‍കുട്ടിയെ പീഡിപ്പിച്ചവനെ തഴുകിത്തലോടിയ, ഉദ്യോഗസ്ഥന്റെ മകളുടെ കിരാതമര്‍ദ്ദനത്തിന് ഇരയായ പോലീസുകാരനെതിരെ കേസ്സെടുത്ത കേരളത്തിന്റെ സ്വന്തം ആഭ്യന്തര വകുപ്പും അതിന്റെ കൂലിപ്പടയായ പൊലീസും സംസ്ഥാനത്തെ അനുനിമിഷം രാക്ഷസ കേരളമാക്കാനുള്ള വെമ്പലിലാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അതിനൊക്കെ ഒത്താശയുമായി കൂടെയുണ്ടുതാനും. ഗുണ്ടകള്‍ക്ക് മാത്രമല്ല ജനപ്രതിനിധികള്‍ക്കും ഇനി, അഴിഞ്ഞാടാം എന്ന ‘സുന്ദര സന്ദേശം’ തല്ലുകേസിലെ മാപ്പപേക്ഷയിലൂടെ നല്‍കിയ ഈ സര്‍ക്കാരിനോട് ‘കടക്ക് പുറത്ത്’ എന്നു പറയാനുള്ള ആര്‍ജവമാണ് സമൂഹം കാണിക്കേണ്ടത്.  അങ്ങനെയേ എല്ലാം ശരിയാക്കാനായില്ലെങ്കിലും ചിലതെല്ലാം ശരിയാക്കാനാവൂ. ഗുണ്ടായിസമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നതെന്ന വ്യാഖ്യാനമാണ് സര്‍ക്കാറിനുള്ളതെങ്കില്‍ സമൂഹം സ്വരക്ഷയ്‌ക്കായി മറ്റുവഴി നോക്കിയാല്‍ തെറ്റുപറയാനാവില്ല. ‘ഇതെന്താ വെള്ളരിക്കാപ്പട്ടണമോ’ എന്ന് ഉന്നത ന്യായാലയം അടുത്തിടെ ചോദിച്ചത് വെറുതെയല്ലെന്ന് ഓര്‍ത്താല്‍ നന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.