Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷമീന്‍ തിന്നാന്‍ വിധിക്കപ്പെട്ട് മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:41 am IST
in Kerala

തിരുവനന്തപുരം: പച്ചക്കറിക്ക് പിന്നാലെ മത്സ്യത്തിലെ വിഷം തിന്നാനും വിധിക്കപ്പെട്ട് മലയാളികള്‍. കേരളത്തിലെ മത്സ്യ ഉപഭോഗം മുമ്പെങ്ങും ഇല്ലാത്ത തരത്തില്‍ വര്‍ധിച്ചതോടെയാണിത്. അതേസമയം ഈ അവസ്ഥയ്‌ക്ക് തങ്ങളെ പഴിക്കരുതെന്ന് മീന്‍പിടിത്തക്കാര്‍.  

സംസ്ഥാനത്ത് ശരാശരി ഏഴ് ലക്ഷം ടണ്‍ മത്സ്യമാണ് ഒരു വര്‍ഷം വേണ്ടിയിരുന്നത്. ഇപ്പോള്‍ പത്ത് ലക്ഷം ടണ്ണിലധികം  വേണം. വിദേശത്തേക്ക് കയറ്റി അയയ്‌ക്കുന്നതിനു പുറമെയാണിത്. ആവശ്യത്തിന് മത്സ്യം കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്നു  ലഭിക്കുന്നില്ല. കേരളത്തിന്റെ ആഴക്കടലില്‍ ആവശ്യത്തിന് മത്സ്യം ഉണ്ട്. പക്ഷേ, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൂറ്റന്‍ ബോട്ടുകളില്‍ അധികവും തമിഴ്‌നാട്ടിലേതാണ്. അതിനാല്‍ കേരളതീരത്തുനിന്നു പിടിക്കുന്ന മത്സ്യം അധികവും ചെന്നെത്തുന്നതു തമിഴ്‌നാട്ടിലേക്കും.  

  കൂറ്റന്‍ ബോട്ടുകള്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയാല്‍ തിരികെ എത്താന്‍ രണ്ട് മാസം കഴിയും. പിടികൂടുന്ന മത്സ്യം അമോണിയ ചേര്‍ത്ത ഐസിലാണ് സൂക്ഷിക്കുന്നത്. ഇത്തരത്തിലുള്ള മത്സ്യം കരയ്‌ക്കെത്തിച്ചാലും ചീയാതിരിക്കാന്‍ രാസവസ്തുക്കള്‍ പുരട്ടണം. ഇതിനാണ് മൃതദേഹം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു തളിച്ച് മീന്‍ കേരള വിപണിയില്‍ എത്തിക്കുന്നത്. 

 മത്സ്യം കരയ്‌ക്കെത്തിച്ചു കഴിഞ്ഞാല്‍  കുത്തക മുതലാളിമാര്‍ക്കാണ് പിന്നീടുള്ള നിയന്ത്രണം. അവര്‍ ലേലത്തില്‍ കൈക്കലാക്കി ഫോര്‍മാലിന്‍ രാസവസ്തു ചേര്‍ത്ത്  ഹോള്‍സെയില്‍ ഏജന്റുമാര്‍ക്ക് എത്തിക്കുന്നു. മീന്‍വണ്ടി എന്ന് പറയപ്പെടുന്ന  മത്സ്യ ലോറികളില്‍ നിന്ന് ഐസ് വെള്ളം റോഡിലേക്ക് ഇറങ്ങി പ്രദേശത്താകെ ദുര്‍ഗ്ഗന്ധം ഉണ്ടാകുമെന്നതിനാല്‍ ചെക് പോസ്റ്റുകളില്‍ വാഹനം നിര്‍ത്തി പരിശോധനയും ഇല്ല.  ഈ ഇളവുകള്‍ പരമാവധി മുതലെടുക്കുകയാണ് മത്സ്യ വിപണിയിലെ മൊത്ത വിതരണക്കാര്‍. 

   കേരളത്തിലെ വിപണിയില്‍ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു മത്സ്യം എത്തുന്നുണ്ട്. ആന്ധ്രയില്‍ നിന്ന് കൊണ്ടുവരാന്‍ മൂന്ന് ദിവസമെടുക്കും. ചീഞ്ഞ മത്സ്യം രാസവസ്തുക്കള്‍ തളിച്ച് എത്തിക്കുന്നതായി ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഒരു ദിവസം മത്സ്യവിപണന മേഖലയില്‍ നടക്കുന്നത്. വിഷം കലര്‍ത്തുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ നിസ്സഹായരാണ്. ബോട്ടുടമകള്‍ നല്‍കുന്ന സാധന സാമഗ്രികളുമായാണ് ഇവര്‍ ആഴക്കടലിലേക്ക് പോകുന്നത്. ഇവര്‍ക്ക് പിടികൂടുന്ന മത്സ്യത്തിന്റെ അളവ് അനുസരിച്ചുള്ള കൂലിമാത്രമാണ് ലഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

പുതിയ വാര്‍ത്തകള്‍

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.