Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരയാകുന്നവര്‍ പോലീസുകാര്‍ മുതല്‍ സിഐവരെ മാത്രം ഐപിഎസുകാരുടെ പ്രധാന ആയുധം ഇന്‍ക്രിമെന്റ് തടയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:37 am IST
in Kerala

കോഴിക്കോട്: പോലീസ് സേനയിലെ അടിമപ്പണിക്കുള്ള പ്രാധാന കാരണം ഇന്‍ക്രിമെന്റ് തടയലെന്ന് പോലീസുകാര്‍.  ഗുരുതര കുറ്റങ്ങള്‍ക്ക് നല്‍കേണ്ട ശിക്ഷ നല്‍കുന്നത് നിസാര കാര്യങ്ങള്‍ക്ക്. ഇന്‍ക്രിമെന്റ് തടയുന്നതോടെ ശമ്പളത്തില്‍ നിന്ന്  നഷ്ടമാകുന്നത് ലക്ഷങ്ങള്‍.

നിസാര തെറ്റുകള്‍ക്കുപോലും ശമ്പളത്തിലെ വാര്‍ഷിക വര്‍ധനവ് തടഞ്ഞുവെക്കുന്നെന്ന് പോലീസുകാര്‍ പറയുന്നു. ഇത് പെന്‍ഷനെപോലും സാരമായി ബാധിക്കും. കേരള പോലീസ് ഡിപാര്‍ട്ട്‌മെന്റല്‍ ഇന്‍ക്വയറീസ്  പണിഷ്‌മെന്റ് റൂള്‍ അനുസരിച്ചാണ്  ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത്. സാധാരണ പോലീസുകാന്‍ തെറ്റ് ചെയ്താല്‍ സിഐയും, എസ്‌ഐയ്‌ക്ക് എതിരെയുള്ള പരാതി ഡിവൈഎസ്പിയുമാണ് അന്വേഷിക്കേണ്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് ശിക്ഷ തീരുമാനിക്കുന്നത്. ഇതാണ് പോലീസുകാരെ അടിമകളാക്കി നിര്‍ത്താനുള്ള ഐപിഎസ് കാരുടെ ആയുധവും.

എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടക്കേടുണ്ടായാല്‍ നിസാരകാര്യങ്ങള്‍ ചൂണ്ടുക്കാട്ടിപോലും ശിക്ഷാനടപടിക്ക് ശുപാര്‍ശചെയ്യും. യൂണിഫോം ചുളുങ്ങിയതിനും ഷൂ ലെയിസ് കെട്ടാത്തതിനും ഷൂ പോളിഷ് ചെയ്യാത്തതിനും വരെ ഇന്‍ക്രിമെന്റ് നഷ്ടമായവര്‍ സേനയിലുണ്ട്. ആറ് മാസം, ഒരു വര്‍ഷം തുടങ്ങി സര്‍വീസ് കാലത്തേക്ക് മുഴുവന്‍ ഇന്‍ക്രിമെന്റും തടയാം. ഇങ്ങനെ അനിശ്ചിതകാലം ഇന്‍ക്രിമെന്റ് കിട്ടായവര്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. ഒരു തവണ തടഞ്ഞാല്‍ പെന്‍ഷന്‍ തുകയില്‍പ്പോലും സാരമായ കുറവ് വരും. ചിലപ്പോള്‍ 10 ലക്ഷം രൂപവരെ കുറയാം. ഇത് പേടിച്ചാണ് സേനയ്‌ക്കുള്ളില്‍ എന്ത് അടിമപ്പണിക്കും തയാറാകുന്നത്. 

ശിക്ഷാ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് ഐജിക്കും സര്‍ക്കാരിനും  അപ്പീല്‍ നല്‍കാമെങ്കിലും അമ്പത് ശതമാനത്തില്‍ താഴെ മാത്രമേ നടപടി ഉണ്ടാകാറുള്ളൂ.  അനിശ്ചിത കാലത്തേക്ക് നല്‍കുന്ന ഇന്‍ഗ്രിമെന്റ് തടയല്‍ ചിലപ്പോള്‍ നിശ്ചിത വര്‍ഷമാക്കി നല്‍കും. അല്ലെങ്കില്‍ പകുതിയാക്കി നല്‍കും. അതുപോരാത്തവര്‍ക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ അത് വീണ്ടും അപ്രീതിക്ക് കാരണമാകും എന്നതിനാല്‍ പലരും അതിന് തയാറാവില്ല. മറ്റ് യൂണിഫോം സേനകളായ ഫയര്‍ഫോഴ്‌സ്, എക്‌സൈസ് ഉള്‍പ്പെടെയുള്ളവയില്‍ ഇന്‍ക്രിമെന്റ് തടയല്‍ അപൂര്‍വ്വമായേ നടക്കാറുള്ളൂ.  

സേനയ്‌ക്ക് മുഴുവന്‍ റൂളും ശിക്ഷാനടപടിയും  ബാധകമാണെങ്കിലും ഉന്നത ഉദ്യോഗസ്ഥരെ ഇത് ബാധിക്കാറില്ല. ഡിവൈഎസ്പി റാങ്ക് മുതല്‍ മുകളിലേക്ക് ഡിജിപി വരെയുള്ളവര്‍ക്ക് ആഭ്യന്തര വകുപ്പാണ് ശിക്ഷാ നടപടി സ്വീകരിക്കേണ്ടത്. ആപൂര്‍വ്വം ചിലരൊഴിച്ചാല്‍ മറ്റാര്‍ക്കും ഈ ശിക്ഷാ നടപടി നേരിടേണ്ടി വന്നിട്ടില്ല. അവരുടെ ശമ്പളത്തിലോ പെന്‍ഷനിലോ കുറവ് വരുത്തയിട്ടുമില്ല. അഥവാ കുറവ് വന്നാല്‍ അവര്‍ അപ്പീല്‍ നല്‍കി മുന്‍കാല പ്രാബല്യത്തില്‍ തിരികെ വാങ്ങുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.