Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മനസ്സിൽ സംഗീതത്തിന്റെ പത്മതീർത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:17 am IST
in Vicharam

ആയിരക്കണക്കിന് ഗാനങ്ങള്‍ എന്റെ മനസ്സിനെ പ്രചോദിതമാക്കുന്നുണ്ട്. എനിക്ക് എന്നും സ്‌നേഹവും, വാത്സല്യവും, പ്രേമവും സമ്മാനിച്ച പ്രിയ ഗാനങ്ങള്‍. ആ പഴയ ഗാനങ്ങള്‍ കേട്ടാണ് ഞാന്‍ സ്വപ്‌നം കാണാന്‍ പഠിച്ചതും, കാമുകനായതും. അവയുടെ മാധുര്യം ഇന്നും എന്നെ പുളകിതനാക്കുന്നു. എങ്കിലും, ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ പറയാനാവാത്തവിധം വിപുലമാണ് മാലയാള ഗാനശാഖ.

ഇതു പറയുമ്പോഴും, ‘പത്മതീര്‍ത്ഥമേ ഉണരൂ, മാനസ പത്മതീര്‍ത്ഥമേ ഉണരൂ…’, , ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി…’ എന്നീ ഗാനങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു.  മനസ്സിന് ശാന്തി നല്‍കുന്ന, ശുദ്ധീകരിക്കുന്ന ഭാരതീയ സംഗീതത്തിന് പകരം മറ്റോന്നില്ലെന്ന് വിശ്വസിക്കുന്ന ഒരു ചെറിയ മനുഷ്യനാണ് ഞാന്‍. പശു സ്വയംമറന്നു പാല്‍ ചുരത്തുകയും മഴ പെയ്തിറങ്ങുകയും ചെയ്യുമായിരുന്നു നമ്മുടെ സംഗീതത്തിന്റെ വശ്യാനുഭവത്തില്‍. അത്രക്ക് ജീവസുറ്റതായിരുന്നു ഭാരതീയസംഗീതം. ലോക സംഗീത ദിനമായ ഇന്ന് നമുക്ക്  തല ഉയര്‍ത്തിപിടിച്ച് ആത്മാഭിമാനത്തോടെ പറയാം സംഗീതലോകത്ത് പ്രഥമ സ്ഥാനമാണ് ഭാരതത്തിനുള്ളതെന്ന്. 

ഇന്ന് അതേ സംഗീതത്തിന്റെ പേരില്‍ നമ്മുടെ സംസ്‌ക്കാരവും ഭാഷയും അവഹേളിക്കപ്പെടുകയാണ്. ഇന്നത്തെ പൊട്ടിത്തെറിക്കുന്ന സംഗീതം യുവതയെ നല്ല സംഗീതത്തില്‍ നിന്നും, സംസ്‌ക്കാരത്തില്‍ നിന്നും അകറ്റുന്നു. ശുദ്ധസംഗീതത്തിലെ സ്‌നേഹം ആവോളം അനുഭവിച്ചവരാണ് ഞങ്ങളും മുന്‍ തലമുറയും. വിട്ടുവീഴ്ച ചെയ്തും, കൊടുത്തും, കൊണ്ടും രചിച്ചവയായിരുന്നു പഴയകാല ഗാനങ്ങള്‍. അതില്‍ പ്രണയമുണ്ടായിരുന്നു, ആര്‍ദ്രതയുണ്ടായിരുന്നു, ദുഃഖമുണ്ടായിരുന്നു. ഇന്നത്തെ പൊട്ടിത്തെറി ഗാനങ്ങളില്‍ ഇവ വല്ലതും ഉണ്ടോ?

 ഉപയോഗിച്ച ശേഷം കളയുക (യൂസ് ആന്‍ഡ് ത്രോ) എന്ന സംസ്‌ക്കാരമാണല്ലോ ഇന്ന് എവിടെയും. ഇത് സംഗീതത്തിലും കടന്നുകൂടിയിരിക്കുന്നു. ആധുനിക സംഗീതത്തിലും എം.ജയചന്ദ്രനെ പോലുള്ളവര്‍ അവശേഷിക്കുന്നത് പ്രതീക്ഷക്കിട നല്‍കുന്നു. ഗായകര്‍ക്കും, മറ്റുള്ളവര്‍ക്കുംവേണ്ടി ഗാനത്തിന്റെ അക്ഷരങ്ങളും, വരികളും മാറ്റേണ്ട ഗതികേടുണ്ടാകുന്ന കാലമാണ്. മനുഷ്യനില്‍ പരിവര്‍ത്തനം ഉണ്ടാക്കിയ നിരവധി ഗാനങ്ങള്‍ കേരളവും സംഭാവന ചെയ്തിട്ടുണ്ട്. മലയാളത്തിന് ഗാംഭീര്യമുണ്ട്, തറവാടിത്വമുണ്ട്. എന്നാല്‍ പുതിയ തലമുറക്ക് ഭാഷ വശമില്ല. നല്ലത് പോലെ ഭാഷ കൈകാര്യം ചെയ്യാന്‍ പോലും കഴിയുന്നില്ല. 

സംഗീതം ഭാഷയെ നശിപ്പിക്കുന്ന പ്രവണത മാറണം. പണം മുടക്കുന്നവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ എഴുതികൊടുക്കേണ്ട വെറും ജോലിയായി മാറി ഇന്നു ഗാനരചന. നാലും, അഞ്ചുംപേര്‍ ചേര്‍ന്ന് എഴുതുന്ന പുതിയ രീതികളും പരീക്ഷിക്കപ്പെടുന്നു. ഇവിടെ കുറയുന്നത് വരിയെഴുതുന്ന ആളിന്റെ സ്വാതന്ത്ര്യമാണ്. മലയാള സംഗീതത്തില്‍ നിന്ന് പ്രണയം നഷ്ടമാകുന്നു. ഭഗവാന് ഭക്തരോടുള്ള പ്രണയം, കൃഷ്ണന് രാധയോടുള്ള പ്രണയം, കാമുകന് കാമുകിയോടുള്ള പ്രണയം ഇതൊന്നും ഇന്ന് സംഗീതത്തിന് ഇതിവൃത്തമാകാറില്ല.

  മനോഹര സംഗീതം ഭാവനവളര്‍ത്തും. പണ്ട് റേഡിയോയിലൂടെ ഗാനങ്ങള്‍ കേട്ടിരുന്നപ്പോള്‍ അതിലെ വരികളായിരുന്നു ആശയം പകര്‍ന്നു തന്നിരുന്നത്. ആ വരികള്‍ ശ്രോതാവിന്റെ മനസ്സില്‍ ഭാവന വിരിയിച്ചിരുന്നു. ഇന്ന് ടിവിയില്‍ കാണുന്ന ദൃശ്യങ്ങള്‍ മനസ്സില്‍ അധികകാലം നില്‍ക്കാറില്ല. 

 അതിന്റെ വികാരതീവ്രത മഹത്തരമായിരുന്നു. പുറത്തു പറയാന്‍ മടിക്കുന്ന പ്രണയങ്ങള്‍ റേഡിയോയിലുടെ വരുന്ന ഈണത്തിന്റെയും വരികളുടെയും സഹായത്താല്‍ മനോഹര സ്വപ്‌നങ്ങളാണ് നമുക്ക് നല്‍കിയിരുന്നത്. അതിലെ നായകന്മാര്‍ ശ്രോതാക്കള്‍ തന്നെ ആയിരുന്നു. ഗാനത്തിലെ നായകനായി നമ്മളെത്തന്നെ പ്രതിഷ്ഠിക്കാനുള്ള അവസരം കിട്ടിയിരുന്നത് വലിയ കാര്യമായിരുന്നു. 

ഇന്ന് ഗാനം കേള്‍ക്കുമ്പോള്‍ ആ സിനിമയിലെ നായകനെയാണ് ഓര്‍മ്മ വരുന്നത്. അത് കൊണ്ട് തന്നെ സ്വപ്‌നം കാണാനും പുതുതലമുറക്ക് കഴിയുന്നുണ്ടോ എന്ന് സംശയമാണ്. ഇതായിരിക്കാം ശ്രോതാവുമായി ആത്മബന്ധം സ്ഥാപിക്കാന്‍ ഇന്നു പല ഗാനങ്ങള്‍ക്കും കഴിയാതെ പോകുന്നത്. 

പാശ്ചാത്യ രീതി അനുകരിക്കാന്‍ ശ്രമിക്കും മുന്‍പ് നമുക്കത് ചേരുമോയെന്ന് ശ്രദ്ധിക്കണം. സെറ്റ് മുണ്ട് ഉടുത്തിരുന്ന അമ്മയെ വിദേശ വസ്ത്രം ധരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത് പോലെയാണത്. ദേവരാജന്‍ മാസ്റ്റര്‍ ചട്ടക്കാരിയിലെ ഗാനങ്ങള്‍ക്ക് പാശ്ചാത്യ രീതി കടം കൊണ്ടിട്ടുണ്ട്. ഗാനങ്ങള്‍ മനോഹരമായി രുപപ്പെടുത്തിയിട്ടുമുണ്ട്. അപ്പോഴും അദ്ദേഹം മലയാള ഭാഷയെ ബഹുമാനിച്ചു കൊണ്ടാണ് ഗാനം ചിട്ടപ്പെടുത്തിയത്. 

 നമ്മുടെ നാട്ടുകാരല്ലാത്ത ഇളയരാജയും, വിദ്യാസാഗറും ഈണമിടുമ്പോള്‍ ഈണത്തിനൊത്ത് വരികള്‍ എഴുതാന്‍ കഴിയുമോ എന്ന് അവര്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ കാണിച്ചിരുന്ന ബഹുമാനമോ സ്‌നേഹമോ ഇന്നില്ല. വാക്കുകളുടെ സമന്വയം കൂടെയുണ്ടങ്കിലെ സംഗീതം അനശ്വരമാകൂ. അതിനായി മലയാളികളായ നമ്മള്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം, യത്‌നിക്കാം.

ആര്‍.അജയകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.