Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘എന്റെ ജീവിതം അശ്ലീലമല്ല’ ; സോളിനെ വിറപ്പിച്ച ഒരു സമര മുദ്രാവാക്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 03:20 pm IST
inWorld

ഒളിക്യാമറക്കണ്ണുകൾ നിറഞ്ഞിരിക്കുന്ന ദക്ഷിണ കൊറിയയിലെ ശൗചാലയങ്ങൾ രാജ്യത്തെ സ്ത്രീകളെ വല്ലാതെ വേട്ടയാടുന്നുണ്ട്. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നത് വരെ പോൺ വ്യാപാര രംഗത്ത് വിറ്റഴിക്കപ്പെടുമ്പോൾ നഷ്ടമാകുന്നത് തങ്ങളുടെ ജീവിതമാണ് എന്ന തിരിച്ചറിവാണ് അവരെ രാജ്യത്തെ വിറപ്പിച്ച സമരത്തിലേക്ക് നയിച്ചത്. ഒളിക്യാമറ പോൺ വ്യാപാരത്തിനെതിരെ സോളിലെ പ്രധാന വീഥിയിൽ മുപ്പതിനായിരം സ്ത്രീകളാണ് ശനിയാഴ്ച ഒത്തു ചേർന്നത്.

അവർക്ക് ഒരേയൊരു മുദ്രാവാക്യമെ ഉണ്ടായിരുന്നുള്ളു, ‘എന്റെ ജീവിതം അശ്ലീലമല്ല’ എന്നവർ ഉറക്കെ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ സോൾ നഗരം വിറച്ചു പോയി. മുഖം മറച്ച് സമരത്തിനെത്തിയ സ്ത്രീകൾ തങ്ങൾ നേരിടുന്ന ഗുരുതര പ്രശ്നത്തിന്റെ അമർഷം കൃത്യമായി പ്രകടിപ്പിച്ചു. പൊതുസ്ഥലങ്ങളിലെ ബാത് റൂമുകളിൽ മാത്രമല്ല തിരക്കുള്ള ട്രെയിനുകളിലും ബസുകളിലും ഹോട്ടലുകളിലുമെല്ലാം ഒളിക്യാമറയുടെ ഉപദ്രവം കൂടിവരികയാണെന്ന് സമരക്കാർ പറഞ്ഞു.

ഇത്തരത്തിൽ നാണം കെട്ട പ്രവർത്തി ചെയ്യുന്ന പുരുഷന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ രാജ്യത്തിന്റെ ഭരണകർത്താക്കൾ അമ്പേ പരാജയപ്പെട്ടുവെനും അവർ തുറന്നടിച്ചു. “മോൾക്ക” എന്ന പേരിൽ അറിയപ്പെടുന്ന ഒളിക്യാമറ പിടുത്തത്തിന് ടെക്കികൾ കൂടുതൽ അധിവസിക്കുന്ന ദക്ഷിണ കൊറിയയിൽ ആരാധകർ അനേകമാണ്. തിരക്കിട്ട സാങ്കേതിക ജീവിതത്തിൽ ലൈംഗിക ആസ്വാദനത്തിന് വേണ്ടി സ്ത്രീകളുടെ ബാത് റൂം രംഗങ്ങൾ വരെ പകർത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആക്രോശിച്ചു. 

മോൾക്കയ്‌ക്കെതിരെ ശനിയാഴ്ച സോളിൽ നടന്നത് രണ്ടാമത് പ്രക്ഷോഭമായിരുന്നു. ഇതേ രീതിയിൽ മെയ് 19ന് നടന്ന സമരത്തിൽ 19,000 സ്ത്രീകളാണ് അണിനിരന്നത്. മുഖം മറച്ചും ഒളിക്യാമറ ദൃശ്യങ്ങൾ ദേഹത്ത് പതിച്ചും അവർ നഗരത്തിൽ പ്രതിഷേധിച്ചു. 

2017ൽ മാത്രം മോൾക്കയുമായി ബന്ധപ്പെട്ട് 5437 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 96 ശതമാനത്തോളം പ്രതികളും പുരുഷന്മാരാണ്. ഇവരിൽ 119 പേരെ നിയമപരമായി ശിക്ഷിച്ചിരുന്നു. 283 സ്ത്രീകളെ മോൾക്കയുടെ പേരിൽ സംശയിച്ചിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അടുത്തിടെ ഹോംങ്കിക് സർവ്വകലാശാലയിൽ ആർട്ട് ക്ലാസിൽ പങ്കെടുക്കാനെത്തിയ പുരുഷ മോഡലിന്റെ നഗ്ന ചിത്രം പകർത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശക്തമായ നിയമ നിർമ്മാണം നടപ്പിലായാലെ ‘മോൾക്ക’ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകു എന്നാണ് സമരക്കാർ വ്യക്തമാക്കുന്നത്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.