Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘എന്റെ ജീവിതം അശ്ലീലമല്ല’ ; സോളിനെ വിറപ്പിച്ച ഒരു സമര മുദ്രാവാക്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 03:20 pm IST
in World

ഒളിക്യാമറക്കണ്ണുകൾ നിറഞ്ഞിരിക്കുന്ന ദക്ഷിണ കൊറിയയിലെ ശൗചാലയങ്ങൾ രാജ്യത്തെ സ്ത്രീകളെ വല്ലാതെ വേട്ടയാടുന്നുണ്ട്. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നത് വരെ പോൺ വ്യാപാര രംഗത്ത് വിറ്റഴിക്കപ്പെടുമ്പോൾ നഷ്ടമാകുന്നത് തങ്ങളുടെ ജീവിതമാണ് എന്ന തിരിച്ചറിവാണ് അവരെ രാജ്യത്തെ വിറപ്പിച്ച സമരത്തിലേക്ക് നയിച്ചത്. ഒളിക്യാമറ പോൺ വ്യാപാരത്തിനെതിരെ സോളിലെ പ്രധാന വീഥിയിൽ മുപ്പതിനായിരം സ്ത്രീകളാണ് ശനിയാഴ്ച ഒത്തു ചേർന്നത്.

അവർക്ക് ഒരേയൊരു മുദ്രാവാക്യമെ ഉണ്ടായിരുന്നുള്ളു, ‘എന്റെ ജീവിതം അശ്ലീലമല്ല’ എന്നവർ ഉറക്കെ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ സോൾ നഗരം വിറച്ചു പോയി. മുഖം മറച്ച് സമരത്തിനെത്തിയ സ്ത്രീകൾ തങ്ങൾ നേരിടുന്ന ഗുരുതര പ്രശ്നത്തിന്റെ അമർഷം കൃത്യമായി പ്രകടിപ്പിച്ചു. പൊതുസ്ഥലങ്ങളിലെ ബാത് റൂമുകളിൽ മാത്രമല്ല തിരക്കുള്ള ട്രെയിനുകളിലും ബസുകളിലും ഹോട്ടലുകളിലുമെല്ലാം ഒളിക്യാമറയുടെ ഉപദ്രവം കൂടിവരികയാണെന്ന് സമരക്കാർ പറഞ്ഞു.

ഇത്തരത്തിൽ നാണം കെട്ട പ്രവർത്തി ചെയ്യുന്ന പുരുഷന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ രാജ്യത്തിന്റെ ഭരണകർത്താക്കൾ അമ്പേ പരാജയപ്പെട്ടുവെനും അവർ തുറന്നടിച്ചു. “മോൾക്ക” എന്ന പേരിൽ അറിയപ്പെടുന്ന ഒളിക്യാമറ പിടുത്തത്തിന് ടെക്കികൾ കൂടുതൽ അധിവസിക്കുന്ന ദക്ഷിണ കൊറിയയിൽ ആരാധകർ അനേകമാണ്. തിരക്കിട്ട സാങ്കേതിക ജീവിതത്തിൽ ലൈംഗിക ആസ്വാദനത്തിന് വേണ്ടി സ്ത്രീകളുടെ ബാത് റൂം രംഗങ്ങൾ വരെ പകർത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആക്രോശിച്ചു. 

മോൾക്കയ്‌ക്കെതിരെ ശനിയാഴ്ച സോളിൽ നടന്നത് രണ്ടാമത് പ്രക്ഷോഭമായിരുന്നു. ഇതേ രീതിയിൽ മെയ് 19ന് നടന്ന സമരത്തിൽ 19,000 സ്ത്രീകളാണ് അണിനിരന്നത്. മുഖം മറച്ചും ഒളിക്യാമറ ദൃശ്യങ്ങൾ ദേഹത്ത് പതിച്ചും അവർ നഗരത്തിൽ പ്രതിഷേധിച്ചു. 

2017ൽ മാത്രം മോൾക്കയുമായി ബന്ധപ്പെട്ട് 5437 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 96 ശതമാനത്തോളം പ്രതികളും പുരുഷന്മാരാണ്. ഇവരിൽ 119 പേരെ നിയമപരമായി ശിക്ഷിച്ചിരുന്നു. 283 സ്ത്രീകളെ മോൾക്കയുടെ പേരിൽ സംശയിച്ചിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അടുത്തിടെ ഹോംങ്കിക് സർവ്വകലാശാലയിൽ ആർട്ട് ക്ലാസിൽ പങ്കെടുക്കാനെത്തിയ പുരുഷ മോഡലിന്റെ നഗ്ന ചിത്രം പകർത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശക്തമായ നിയമ നിർമ്മാണം നടപ്പിലായാലെ ‘മോൾക്ക’ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകു എന്നാണ് സമരക്കാർ വ്യക്തമാക്കുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമുദ്രങ്ങളിൽ ഇന്ത്യയ്‌ക്ക് കാവൽ ഒരുക്കാൻ ഫ്രാൻസ് ഒപ്പം ചേരുന്നു ; സ്കോർപീൻ അന്തർവാഹിനികൾക്കായി 36,000 കോടി രൂപയുടെ പദ്ധതി

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

India

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

India

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

India

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.