Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നല്ല നടന്‍ നല്ല മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2018, 11:32 am IST
in Entertainment

ജീവിതത്തിന്റെ കൊടിയ പ്രാരാബ്ദങ്ങളില്‍ ആറ്റിക്കുറുക്കിയെടുത്തതുകൊണ്ടാവണം ബഹദൂര്‍ എന്ന നടന്‍ സാദൃശ്യങ്ങളില്ലാത്ത കൊമേഡിയനായത്. ബഹദൂറിന്റെ തലകുത്തിച്ചിരിപ്പിക്കുന്ന തമാശകള്‍ക്കു പിന്നില്‍ അരിഷ്ടതകളുടെ ബാല്യം കടന്നുവന്ന തീവ്രാനുഭവങ്ങളുടെ കണ്ണീരുപ്പുണ്ട്. ബഹദൂര്‍ ഓര്‍മയായിട്ട് ഇന്നേയ്‌ക്കു 18 വര്‍ഷം.

കുഞ്ഞാലു കൊച്ചുമൊയ്തീന്‍ പടിയത്തിന് ബഹദൂര്‍ എന്നു പേരു നല്‍കി സിനിമയില്‍കൊണ്ടുവന്നത് നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. അന്നുമുതല്‍ മരിക്കുന്ന മെയ് 22, 2000 വരെ മലയാളികളുടെ സന്തത സഹചാരിയെപ്പോലുള്ളൊരു നടനായിരുന്നു ബഹദൂര്‍. കൂടുതല്‍ ചിരിപ്പിച്ചും ഒരു പക്ഷേ അതിലേറെ കരയിപ്പിച്ചും ജീവിതത്തിന്റെ പലമുഖങ്ങളും ബഹദൂര്‍ സിനിമയില്‍ ചെയ്തു. ലോഹിത ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ജോക്കറിലാണ് അവസാനം വേഷമിട്ടത്.  മാസ്‌ക്ക് വെച്ച ജോക്കറിനു മുന്നിലെ ചിരിയും പിന്നിലെ കരച്ചിലും എന്ന മനുഷ്യജീവിതത്തിലെ രണ്ട് അടിസ്ഥാന ഭാവങ്ങള്‍ ഇതിഹാസമാക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ബഹദൂര്‍. 

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച ബഹദൂര്‍ കഷ്ടപ്പാടിന്റെ നെല്ലിപ്പലക കാണുമ്പോഴും പത്താം തരത്തില്‍ ഒന്നാം ക്‌ളാസിലാണ് പാസായത്. പിന്നീട് ഇന്റര്‍ മീഡിയറ്റിനു ചേര്‍ന്നെങ്കിലും കുടുംബ ദാരിദ്യത്താല്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. ബസ് കണ്ടക്റ്ററായി ജോലി നോക്കുമ്പോഴാണ് തിക്കുറിശിയെ പരിചയപ്പെട്ടു സിനിമാ നടനാകുന്നത്. പിന്നെയങ്ങോട്ട് നടനത്തിന്റെ നാലര പതിറ്റാണ്ടുകള്‍.

46 വര്‍ഷങ്ങള്‍കൊണ്ട് 214 ചിത്രങ്ങള്‍.1954ല്‍ അവകാശികളില്‍ തുടങ്ങി ജോക്കര്‍ വരെ. ഒട്ടുമിക്കതും ഹിറ്റുകളായിരുന്നു. സിഐഡി നസീര്‍, രാത്രി വണ്ടി, ചെമ്പരത്തി, ആദ്യത്തെ കഥ, പണിമുടക്ക്, അപരാധി, ശംഖുപുഷ്പം, ഒരു സിബി ഐ ഡയറിക്കുറിപ്പ്, ഒരുക്കം, സൂര്യഗായത്രി, തൂവല്‍സ്പര്‍ശം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ എടുത്തു പറയണം. ജോക്കറിലെ അബുക്കയെ കാണികള്‍ മറക്കില്ല. സൂക്ഷ്മ ചലനങ്ങള്‍കൊണ്ട്  ചിരിക്കുകയും കരയുകയും ചെയ്യുന്ന രണ്ടു മനുഷ്യരെപ്പോലെയായിരുന്നു അബുക്കയുടെ അളന്നുകുറിച്ച ഭാവങ്ങള്‍.

നിത്യജീവിതത്തിലെ സാധാരണ മനുഷ്യരുടെ വേഷങ്ങളായിരുന്നു ബഹദൂറിന്റേത്. പ്രേക്ഷകര്‍ ഒരു നടനെക്കാളും കൂടുതലായി തങ്ങളിലൊരാളായി അദ്ദേഹത്തെ കണ്ടതും അതുകൊണ്ടായിരിക്കണം. അടൂര്‍ ഭാസിയും ബഹദൂറും അക്കാലത്തെ ചിരിയുടെ രസതന്ത്രമായിരുന്നു. ഇരുവരുംകൂടി ഒപ്പിക്കുന്ന നര്‍മം കത്തുന്ന പൊട്ടത്തരങ്ങള്‍ കണ്ടു ചിരിച്ച പ്രേക്ഷകര്‍ പിന്നീടും ഓര്‍ത്തോര്‍ത്തു ചിരിക്കുമായിരുന്നു. സത്യന്‍, നസീര്‍, മധു തുടങ്ങിയ നായകരുടെ ചിത്രങ്ങള്‍ക്ക് ഈ കൂട്ടുകെട്ടു വേണമായിരുന്നു.

സിനിമയില്‍ കത്തിനിന്നപ്പോഴും താരപ്പകിട്ടില്ലാത്തതായിരുന്നു ബഹദൂറിന്റെ ജീവിതം. വന്ന വഴി മറക്കാതെ സിനിമയില്‍ സാധാരണ മനുഷ്യനായിമാത്രം ജീവിച്ച ഒരാള്‍ . സിനിമാക്കാരില്‍ പലരേയും ബഹദൂര്‍ സഹായിച്ചിട്ടുണ്ട്. പലരും സിനിമയില്‍ നിലനിന്നതും സിനിമയിലേക്കുവന്നതും ആ കൈപിടിച്ചാണ്. അതൊന്നും പക്ഷേ,കൊട്ടിഘോഷിക്കാതെ അവസാനംവരെ സിനിമാക്കാര്‍ക്കിടയില്‍ നല്ല മനുഷ്യനായി ജീവിച്ചു. അതാണ് ബഹദൂറിലെ നടന്റേയും മനുഷ്യന്റേയും മഹത്വം.

                          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.