Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ത്ഥികളുടെ മികവ് പരിശോധിക്കുന്നില്ല, നിരന്തര മൂല്യനിര്‍ണ്ണയ രീതി പൊളിച്ചെഴുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:18 am IST
in Kerala

കോട്ടയം: നൂറുമേനി വിജയം കൊയ്യാനുള്ള സ്‌കൂളുകളുടെ മത്സരത്തിനിടെ നിരന്തര മൂല്യനിര്‍ണ്ണയം അട്ടിമറിക്കുന്നു. പത്താം ക്ലാസ് പരീക്ഷയ്‌ക്ക് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ മികവ് പരിശോധിക്കാതെയാണ് തുടര്‍മൂല്യനിര്‍ണ്ണയം നടക്കുന്നതെന്നാണ് വിമര്‍ശനം. ആകെയുള്ള നൂറ് മാര്‍ക്കില്‍ 20 മാര്‍ക്കാണ് നിരന്തര മൂല്യനിര്‍ണ്ണയ രീതിയിലൂടെ നല്‍കേണ്ടത്.   

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരത്തിന്റെയും ക്ലാസിലെ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മികവ് പരിശോധിക്കാതെ അര്‍ഹതയില്ലാത്തവര്‍ക്കും മുഴുവന്‍ മാര്‍ക്ക് കൊടുക്കാന്‍ അദ്ധ്യാപകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിജയ ശതമാനം ഉയര്‍ത്തുന്നതിനുള്ള കുറുക്ക് വഴിയായി സ്‌കൂളിന്റെ തലപ്പത്തുള്ളവര്‍ നിരന്തര മൂല്യനിര്‍ണ്ണയത്തെ കണ്ടതോടെയാണ് ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നഷ്ടപ്പെട്ടത്. ഈ വര്‍ഷം മുതല്‍ നിരന്തര മൂല്യനിര്‍ണ്ണയത്തില്‍ പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. 

    വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ പരിശോധിക്കാനുള്ള സംവിധാനമായി പരീക്ഷ മാറുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ നിരന്തര മൂല്യനിര്‍ണ്ണയം ഏര്‍പ്പെടുത്തിയത്. സെമിനാറുകള്‍, പ്രോജക്ടുകള്‍, പ്രവര്‍ത്തനങ്ങള്‍  തുടങ്ങിയവ വിലയിരുത്തിയാണ് മാര്‍ക്ക് നിശ്ചയിക്കേണ്ടത്. ഒരോ സ്‌കൂളിലെയും ഈ പ്രവര്‍ത്തനം പരിശോധിക്കാന്‍ അദ്ധ്യാപകര്‍ ഉള്‍പ്പെട്ട ഔട്ട് സൈഡ് സപ്പോര്‍ട്ടിങ് സ്‌കീമും (ഒഎസ്എസ്) ഏര്‍പ്പെടുത്തി. എന്നാല്‍ ഒഎസ്എസിനെക്കുറിച്ച് തുടക്കം മുതല്‍ നിരന്തരം പരാതികളായിരുന്നു. ഭരണാനുകൂല സംഘടനകളില്‍പ്പെട്ട അദ്ധ്യാപകര്‍ ഇതില്‍ കയറിക്കൂടിയതാണ് ആക്ഷേപത്തിന് ഇട നല്‍കിയത്. പരാതികള്‍ ഏറിയതോടെ പരിശോധനയും നിലച്ചു. ഇതോടെ നിരന്തര മൂല്യനിര്‍ണ്ണയം വഴിപാടായി മാറി. നൂറുമേനിക്കായി അര്‍ഹതയില്ലാത്തവര്‍ക്കും മാര്‍ക്ക് കൊടുക്കാനുള്ള അവസരം സ്‌കൂളിനെ നയിക്കുന്നവര്‍ക്ക് ലഭിച്ചു.

     ഈ വര്‍ഷവും നിരന്തര മൂല്യനിര്‍ണ്ണയ രീതി മാറ്റങ്ങളോടെ തുടരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. ഒഎസ്എസിന് പകരം ഡയറ്റിന്റെ പ്രതിനിധി, ഡിഇഒ, വിഷയ വിദഗ്ധന്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ടീം ഒരാഴ്ചയില്‍ രണ്ട് സ്‌കൂളുകളില്‍ വീതമെത്തി മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. അര്‍ഹതയുള്ളവര്‍ക്ക് മാത്രം മാര്‍ക്ക് കൊടുക്കുന്നുവെന്ന് ഈ ടീം ഉറപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.