Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദഹിപ്പിച്ചത് മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ് അട്ടിമറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 10:41 am IST
in Kerala

മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ് അട്ടിമറിച്ച് ലാത്വിയന്‍ വനിതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. അന്താരാഷ്‌ട്രതലത്തില്‍തന്നെ ശ്രദ്ധേയമായ കൊലപാതകത്തില്‍ ആകെ ഉണ്ടായിരുന്ന തെളിവാണ് ഇതോടെ നശിപ്പിക്കപ്പെട്ടത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇതിന് നേതൃത്വം നല്‍കിയത്. 

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ ഈ കമ്മീഷന്‍ നാടിന്റെ ശാപമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇങ്ങനെയൊരു ഉത്തരവ് ശ്രദ്ധയില്‍പെട്ടിട്ടില്ല.  അങ്ങനെയൊന്നുണ്ടെങ്കില്‍ത്തന്നെ അത് മനുഷ്യത്വമില്ലാത്ത ഉത്തരവാണെന്ന് മന്ത്രി രോഷാകുലനായി. കമ്മീഷന്‍ തരം താണ രാഷ്‌ട്രീയം കളിക്കുകയാണ്. മൃതദേഹം ദഹിപ്പിച്ചത് അവരുടെ സഹോദരിയുടെ ആഗ്രഹപ്രകാരമാണ്. വിറക് അടുപ്പില്‍ത്തന്നെ ദഹിപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:എസ്. സുരേഷിന്റെ പരാതിയില്‍ വാദം കേട്ടതിന് ശേഷം മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. മൃതദേഹം ദഹിപ്പിക്കാനുള്ള നീക്കം ചോദ്യം ചെയ്ത കമ്മീഷന്‍ ക്രിസ്തുമതവിശ്വാസപ്രകാരം അടക്കം ചെയ്യണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചത്. 3.50ന് ഉത്തരവ് ഡിജിപിയുടെ ഓഫീസിലെത്തി അദ്ദേഹത്തിന് കൈമാറിയെന്ന് അഡ്വ: സുരേഷ് വ്യക്തമാക്കി. അപ്പോള്‍ മൃതദേഹം ശാന്തികവാടത്തിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. സംസ്‌കരിക്കുന്നത് തടയാന്‍ സമയം ഉണ്ടായിട്ടും ഡിജിപിയുടെ ഓഫീസ്  നടപടികള്‍ സ്വീകരിക്കാതെ കാലതാമസം വരുത്തി. ശാന്തികവാടത്തിലേക്ക് പുറപ്പെടാന്‍ തയ്യാറായിരുന്ന ഡിജിപി ലോക് നാഥ് ബെഹ്‌റ ഓഫീസില്‍ തന്നെയിരുന്ന് സംസ്‌കാരം വേഗത്തിലാക്കാനുള്ള വഴിയൊരുക്കുകയായിരുന്നു.

ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവ് നല്‍കിയത്. ഒരാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ശരീരം ദഹിപ്പിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു

മൃതദേഹം ദഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ തിടുക്കം ദുരൂഹമാണ്.  പുനരന്വേഷണം വന്നാല്‍ നല്‍കേണ്ട ഏക തെളിവാണ് ചാരമാക്കിയത്. സംസ്‌കാരം സംബന്ധിച്ച് ലാത്വിയന്‍ സര്‍ക്കാരിന്റെയോ ഭാരത വിദേശകാര്യമന്ത്രാലയത്തിന്റെയോ അഭിപ്രായം  തേടിയില്ല. രാസപരിശോധനാഫലം ലഭിക്കാനുള്ള കാലതാമസമാണ്  അറസ്റ്റ് വൈകുന്നതിന് കാരണമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ ലഭിച്ചെന്ന്  പറയുന്ന പരിശോധനാഫലങ്ങളില്‍ ഇനിയൊരു സംശയം ആര്‍ക്കും രേഖപ്പെടുത്താനാവാത്ത വിധം തെളിവ് നശിപ്പിക്കുകയാണ് മൃതദേഹം സംസ്‌കരിച്ചതിലൂടെ ചെയ്തത്. പോലീസിനും സര്‍ക്കാരിനും എന്തോ മറയ്‌ക്കാനുണ്ടെന്നതിന്റെ സൂചനയാണിതെന്ന്  അഡ്വ:എസ്. സുരേഷ് പറഞ്ഞു.

ഭസ്മമായി; അവള്‍ ഇനി ജ്വാല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

പുതിയ വാര്‍ത്തകള്‍

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.