Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടിനും നന്മയ്‌ക്കും കാവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 04:03 am IST
in Kerala

ചാരം വീണ് മൂടിയ കനലുകള്‍ ഊതിത്തെളിച്ചായിരുന്നു ജന്മഭൂമിയുടെ വരവ്. 

സത്യത്തിന്റെ സൂര്യോദയം. വൈകുന്നേരങ്ങളിലെ വര്‍ത്തമാനങ്ങളില്‍ തുടങ്ങി പുലരിയോടൊപ്പം  കാലത്തിന്റെ ചലനങ്ങളുമായി ഒരു കുതിപ്പ്. 

കച്ചവടവും സ്വാര്‍ത്ഥതയും അരങ്ങുവാഴുന്ന സമകാലിക മാധ്യമയുഗത്തില്‍ സനാതനത്വത്തിന്റെ നിത്യനിരാമയ ശംഖൊലി….. 

അറിവിന്റ പുലരൊളി വിതറിയ ധര്‍മ്മമുരളി….. 

പൂക്കള്‍ വിരിച്ചിട്ട പാതയായിരുന്നില്ല അത്…..

ഭാരതീയ വിചാരധാരയുടെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവ് പി പരമേശ്വര്‍ജി ദീപം തെളിച്ചതോടെ 1975 ഏപ്രില്‍ 28 ന് കോഴിക്കോടുനിന്ന് സായാഹ്ന പത്രമായിട്ടായിരുന്നു തുടക്കം. 

വായനയില്‍ കൗതുകവും വാര്‍ത്തയില്‍ സവിഷേഷതയും കൈവരിച്ചെങ്കിലും അത് ഒരുമാസത്തോളമേ നീണ്ടുനിന്നുള്ളു. അടിയന്തരാവസ്ഥയുടെ കരാള ഹസ്തം ജന്മഭുമിയുടെ കഴുത്തി ഞെരിച്ചു. 

ആഫീസും ഉപകരണങ്ങളും തകര്‍ത്തു. 

കഴുത്തിനൊത്ത് കുരുക്ക് തയ്യാറാക്കുന്ന അടിയന്തരാവസ്ഥയുടെ കരാളവാഴ്ചയില്‍ ശിരസ്സ് ഉയര്‍ത്തി നടന്നുനീങ്ങിയ പി.വി.കെ നെടുങ്ങാടി എന്ന തന്റേടത്തിലുണ്ട് ജന്മഭൂമിയുടെ സത്യവും ശക്തിയും. 

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പത്രാധിപര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് പോരാടിയതിന്റെ പേരില്‍ കയ്യാമം വെക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ജന്മഭൂമിയുടേതാണ്. 

സായാഹ്നപത്രമായിരുന്നിട്ടുകൂടി എതിരഭിപ്രായങ്ങളെ ഭയന്ന ഫാസിസ്റ്റ് ഭരണകൂടം ജന്മഭൂമിയെ ഉരുക്കുമുഷ്ടി കൊണ്ട് അമര്‍ത്താന്‍ നോക്കി….

 പത്രാധിപരും ലേഖകനും എംഡിയുമൊക്കെ കല്‍ത്തുറുങ്കിനകത്തായി. 

പ്രസാധകനും എംഡിയുമായിരുന്ന യു. ദത്താത്തേത്രേയ റാവു പീഡനത്തിന്റെയും സഹനത്തിന്റെയും മായ്‌കകാനാകാത്ത ചോരപ്പാടായി….. 

സഹജീവികള്‍ പലരും അധികാരത്തിന്റെ ഗര്‍വിനുമുന്നില്‍ പഞ്ചപുച്ഛമടക്കി, വിനീതവിധേയരായപ്പോള്‍ ജന്മഭൂമി ധര്‍മ്മത്തിന്റെ കാവലാളും പോരാളിയുമായി. 

വാര്‍ത്തയുടെ പ്രഭാതഭേരിയുമായി ജന്മഭൂമി പിറക്കുന്നത് ആവിഷ്‌കാരത്തിന് മേല്‍ വീണ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു. 

ആര്‍ക്കാണുള്ളത് ഇതിനേക്കാള്‍ സ്ഫോടനാത്മകമായ ഒരു പൂര്‍വകാലം.

ഇച്ഛാശക്തി കൊണ്ട് ജനങ്ങള്‍ രാജ്യത്തെ ആദ്യത്തെയും അവസാനത്തെയും ഫാസിസ്റ്റ് ഭരണത്തെ തൂത്തെറിഞ്ഞപ്പോള്‍ തടവറ ഭേദിച്ച് ജന്മഭൂമി പുതിയ പുലരിത്തുടിപ്പുമായി ഉദയം കൊണ്ടു. 1977 നവംബര്‍ 14 ന് എറണാകുളത്തുനിന്നും പ്രഭാതപത്രമായി  പുനര്‍ജന്മം

പുലരിനക്ഷത്രം വിണ്ണിന്റെ കല്പലകമേലെഴുതിയ വെളിച്ചത്തിന്റെ ആദ്യക്ഷരം കൈക്കുടന്നയിലാക്കി ഒരു പത്രം….. 

കരള്‍ പിളര്‍ന്ന കാലങ്ങളില്‍നിന്ന് സത്യത്തിന്റെ അരണി കടഞ്ഞ് അറിവിന്റെയും തിരിച്ചറിവിന്റെയും അഗ്‌നി മലയാളിക്ക് പകര്‍ന്നേകിയ ഒരു പത്രം….. 

ധീരമായിരുന്നു പിന്നിട്ട കനല്‍പ്പാതകളില്‍ ജന്മഭൂമിയുടെ ചുവടുകള്‍. 

അരക്ഷിതാവസ്ഥയുടെയും പരിമിതികളുടെയും കമ്പോളവല്‍ക്കരണത്തിന്റെ കൊടിയ ഭീഷണികളെയും ഇച്ഛാശക്തി കൊണ്ടും സമര്‍പ്പണബോധം കൊണ്ടും മറികടന്ന ഒരു കൂട്ടം ദേശസ്നേഹികളുടെ നിസ്വാര്‍ത്ഥതയായിരുന്നു അതിനുപിന്നിലെ കരുത്ത്. 

അമരത്ത് കാലത്തിന്റെ ശില്പികള്‍ കാവല്‍ നിന്നു. ദേശീയപ്രക്ഷോഭങ്ങളില്‍ തീനാമ്പായി മാറിയ പ്രൊഫസര്‍ എം.പി. മന്മഥന്‍, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ തലപ്പൊക്കം കൊണ്ട് ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ യശസ്സായി മാറിയ വി.എം. കൊറാത്ത്, ദേശീയതയുടെ പ്രചാരകനും ജീവിതാനുഭവങ്ങള്‍ കടഞ്ഞ് ഓര്‍മ്മയുടെ തിരുമധുരം പകര്‍ന്ന സംഘപഥസംചാലകന്‍ പി. നാരായണന്‍, ഊഴങ്ങളില്ലാത്ത മഹാഭാരതത്തിന്റെ അകക്കാമ്പ് അറിഞ്ഞ വ്യാസചേതന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, നവീനമാധ്യമരംഗഭാഷയ്‌ക്ക് അരങ്ങ് ഒരുക്കിയ ഹരി എസ്. കര്‍ത്താ, മലയാളത്തിലെ, രാജ്യത്തെതന്നെ ആദ്യത്തെ വനിതാ പത്രാധിപ ലീലാമേനോന്‍ ….. 

ജന്മഭൂമി കാലുറപ്പിച്ച് ചവിട്ടി മുന്നേറാന്‍ വഴിതെളിച്ചവര്‍ പലരുണ്ട്. കെ രാമന്‍പിള്ള, കെ ജി മാരാര്‍, പി പി മുകുന്ദന്‍, വി കെ.ചന്ദ്രശേഖരന്‍, കെ സേതുമാധവന്‍,  കെ പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍… ജന്മഭൂമിയെ പ്രസ്ഥാനമാക്കന്‍ പരിശ്രമിച്ചവര്‍ ഏറെ….

അധികാരകേന്ദ്രങ്ങള്‍ താങ്ങായിരുന്നില്ല, പണമൊഴുക്കി പിടിച്ചുനിര്‍ത്താന്‍ സമ്പന്നരുടെ തണലുണ്ടായില്ല, വെല്ലുവിളികളെ അവസരങ്ങളാക്കി, പ്രതിസന്ധികളെ പ്രേരണയാക്കി ഒരു പത്രവും കുറേ പത്രപ്രവര്‍ത്തകരും. സംസ്‌കൃതിയെ പ്രണയിച്ച വായനക്കാരായിരുന്നു പ്രചോദനം. 

അധികാരകേന്ദ്രങ്ങള്‍ ദുഷിച്ചപ്പോല്‍

പ്രകൃതി വേട്ടയാടപ്പെട്ടപ്പോള്‍

അമ്മപെങ്ങന്മാര്‍ അപമാനിക്കപ്പെട്ടപ്പോള്‍

മണ്ണും മനസ്സും കീഴടക്കാന്‍വെമ്പി കയ്യേറ്റക്കുരിശുകള്‍ പൊനന്തിയപ്പോള്‍

അഭിമാനകേന്ദ്രങ്ങള്‍ അശുദ്ധമാക്കപ്പെട്ടപ്പോള്‍

ആചാരവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍

നാടിന്റെ സ്വാഭിമാനത്തിന് നേരെ മതഭീകരര്‍ വെടി ഉതിര്‍ത്തപ്പോള്‍

ഓണവും വിഷുവും തൃക്കാര്‍ത്തികയും ബുദ്ധിജീവികള്‍ വര്‍ഗീയവല്‍ക്കരിച്ചപ്പോള്‍

ലോകം അധികാരഭ്രാന്തില്‍ ആടി ഉലഞ്ഞപ്പോള്‍

കൊടിയ ദുരന്തങ്ങളില്‍ മനുഷ്യന്‍ ആശ്രയമറ്റ് രക്ഷയ്‌ക്കായി നിലവിളിച്ചപ്പോള്‍

തണലൊരുക്കി, കരുത്തേകി, പോരാട്ടവീര്യം പകര്‍ന്ന് നാടിനും നന്മയ്‌ക്കും കാവലായി എന്നും എപ്പോഴും ധര്‍മ്മത്തിന്റെ വിജയക്കൊടിയുമായി ജന്മഭൂമി…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.