Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യമനസ്സും വൈകൃത സമൂഹവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 03:41 am IST
in Samskriti

സമൂഹത്തിലുടനീളം പ്രതിഫലിച്ചു കാണുന്ന അസ്വാസ്ഥ്യങ്ങളുടെ കാരണമെന്താണ്? എന്താണ് പരിഹാരം. ഒന്നാഴത്തില്‍ ചിന്തിച്ചാല്‍ അറിയും വികൃതമായ വ്യക്തി മനസ്സുകളില്‍ നിന്നുരുത്തിരിഞ്ഞ വികൃതമായ സമൂഹ മനസ്സാണിതിന്റെ പിന്നിലെന്ന്. 

മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രതിഭാസമാണ് മനസ്സ്. മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഒരു മനസ്സുണ്ട്. എന്നാല്‍ മനുഷ്യമനസ്സ് വികസിതമാണ്. അതിന്ന് വിവേചന ശക്തിയുണ്ട്. അന്വഷണത്വരയുണ്ട്. അതുകൊണ്ട് തന്നെ മറ്റു ജീവജാലങ്ങളില്‍ നിന്നും മനുഷ്യന്‍ വ്യത്യസ്തനായി നിലകൊള്ളുന്നു. 

 ഈ വികസിത മനസ്സിന്റെ വിവേചനബുദ്ധി നേര്‍വഴിയില്‍ ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. ഈ അറിവില്ലായ്‌മയുടെ ഫലമാണ് ഇന്ന് നാം സമൂഹത്തില്‍ കാണുന്ന ബലാത്സംഗങ്ങളും സ്ത്രീ പീഡനവും മറ്റു ക്രൂരതകളും. 

സംസ്‌കൃതമനസ്സോടെയായിരിക്കണം ഓരോ കുഞ്ഞും പിറക്കേണ്ടത്. ഒരു കുഞ്ഞിന്റെ ശരീരത്തില്‍ മാത്രമെ മാതാപിതാക്കള്‍ക്ക് അവകാശമുള്ളു. പിതാവിന്റെ ബീജവും മാതാവിന്റെ അണ്ഡവും കൂടി ചേരുമ്പോള്‍ കുഞ്ഞിന്റെ സ്ഥൂല ശരീരം രൂപം കൊള്ളുന്നു. 

എന്നാല്‍ കുഞ്ഞിന്റെ മനസ്സും പ്രാണനും കുഞ്ഞു കൂടെ കൊണ്ടുവരുന്നതാണ്. അത് മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്നതല്ല. കഴിഞ്ഞ ജന്മങ്ങളില്‍ സഞ്ചയിച്ച സംസ്‌ക്കാരങ്ങളില്‍ നിന്നാണ് പ്രാണനും മനസ്സും ഉടലെടുക്കുന്നത്. അതു കൊണ്ടു തന്നെയാണ് ഒരേ മാതാപിതാക്കളില്‍ നിന്നും ജനിക്കുന്ന കുട്ടികള്‍ വളരെ വ്യത്യസ്ഥ സ്വഭാവത്തോടു കൂടി കാണപ്പെടുന്നത്. ഇരട്ടക്കുട്ടികളില്‍ പോലും ഈ സ്വഭാവ വ്യത്യാസം പ്രകടമാണ്. 

ആ മനസ്സ് വേണ്ട വിധത്തില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് മാതാപിതാക്കളുടെ അതിപ്രധാനമായ ദൗത്യം. സമൂഹത്തിന്റെ സുരക്ഷിതത്വം കുഞ്ഞിനു ജന്മം നല്‍കുന്ന മാതാപിതാക്കളിലാണ്. ഇതേക്കുറിച്ച് എല്ലാ മാതാപിതാക്കളും ബോധവാന്മാരായിരിക്കണം. 

ലൗകിക ജീവിതത്തില്‍ ആഡംബര ജീവിതത്തിന് മുന്‍ഗണന കൊടുക്കുന്ന ഒരു സമൂഹത്തില്‍ സന്താനോല്പ്പാദനം അത്ര വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമല്ല. 

ഇന്നത്തെ നിലയില്‍ ഏതൊരു സ്ത്രീയും പുരുഷനും ആഗ്രഹിക്കുന്നതിങ്ങിനെയാണ്, പഠിച്ച് അല്ലെങ്കില്‍ എങ്ങിനെയെങ്കിലും ഒരു ജോലി നേടി പണമുണ്ടാക്കണം. അതിനൊത്ത ഒരു ജീവിത പങ്കാളിവേണം. വീടുവേണം, കാറുവേണം, ജീവിതം ആസ്വദിക്കണം. ഇതെല്ലാം ചെയ്തു കഴിഞ്ഞ ശേഷം ഒരു കുട്ടിയായാല്‍ എല്ലാ തികഞ്ഞു. 

ഇവിടെ ഒരു കുഞ്ഞ് വീടും കാറും പോലെ ഉപഭോഗ വസ്തുവിന്റെ നിലയിലേക്ക് തള്ളപ്പെടുകയാണ്. ഒരു സത്‌സന്താനം ഉണ്ടാകേണ്ടത് കാമചേഷ്ടയുടെ ഉത്പ്പന്നമായിട്ടായിരിക്കരുത്. മറിച്ച് സ്‌നേഹത്തിന്റെയും തപസ്സിന്റെയും ധര്‍മചിന്തയുടെയും ഉത്പ്പന്നമായിരിക്കണം. 

ഇവിടെയാണ് ധര്‍മശാസ്ത്രത്തില്‍ വിധിക്കപ്പെട്ട ഷോഡശ സംസ്‌ക്കാരത്തിന്റെ പ്രസക്തി. അതില്‍ പ്രത്യേകിച്ചും അദ്യത്തെ മൂന്നെണ്ണം ഗര്‍ഭധാരണ സമയത്ത് അനുഷ്ടിക്കേണ്ടവയാണ്. ഒന്നാമത്തേത് ഗര്‍ഭാധാന സംസ്‌ക്കാരം (ഗര്‍ഭ സ്ഥാപന സംസ്‌ക്കാരം). രണ്ടാമത്തെ പുംസവനം, മൂന്നാമത്തേത് സീമന്തോന്നയനം. 

ഈ സംസ്‌ക്കാരങ്ങളുടെയെല്ലാം അര്‍ത്ഥം ഒന്നുതന്നെ. ഗര്‍ഭിണിയുടെ മാനസിക പിരിമുറുക്കം കുറയ്‌ക്കാനും മനസ്സിനെ സന്തുലിതനിലയിലേക്ക് ഉറപ്പിക്കാനും സഹായിക്കുന്നവയാണ് ഇവയെല്ലാം. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഗര്‍ഭകാലത്ത് ഗര്‍ഭിണിയില്‍ ഉണ്ടാവുകയാണെങ്കില്‍ അത് ഒരു പാട് ദോഷഫലങ്ങള്‍ ഉണ്ടാക്കും. ആ ദോഷം പിറന്നു വീഴുന്ന കുഞ്ഞിനും ഭാവിയില്‍ സമൂഹത്തിനും ആപത്തായി ഭവിക്കുന്നു. 

അതുകൊണ്ട് തന്നെ ഈ വക കാര്യങ്ങളെക്കുറിച്ച് ഒരു സാമാന്യജ്ഞാനം മതാപിതാക്കള്‍ക്ക് ഉണ്ടാകണം. തീര്‍ച്ചയായും ഒരു ഉത്കൃഷ്ട സമുദായത്തെയും ഉത്കൃഷ്ട രാഷ്‌ട്രത്തെയും കെട്ടിപ്പെടുക്കാന്‍ ഇവ സഹായിക്കും. 

കുട്ടികളെ വളര്‍ത്തുമ്പോഴും മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണം. അവരുടെ സ്ഥൂലശരീരത്തില്‍ മാത്രം ശ്രദ്ധപതിപ്പിച്ചാല്‍ പോര. അവരുടെ മനസ്സിനെയും വേണ്ട വിധത്തില്‍ നയിക്കണം. മാതാപിതാക്കളുടെ മനസ്സിന്റെ നിറം അവരുടെ മനസ്സില്‍ പകര്‍ന്നു കൊടുക്കുയല്ല നേരെ മറിച്ച് മൂല്യാധിഷ്ഠിതമായ ഒരു മനസ്സിന്റെ ഉടമയാക്കി അവരെ മാറ്റിയെടുക്കണം. വിവേക ബുദ്ധി വളര്‍ത്തണം. 

ഇന്ന് കാണുന്ന ബലാത്സംഗങ്ങളും ക്രൂരമായ മര്‍ദ്ദനങ്ങളും കൊലയും എന്നുവേണ്ട എന്തക്രമം നടത്തുന്ന ഓരോ വ്യക്തിയും ചെറുപ്പത്തില്‍ വിവേകമില്ലാതെ തോന്നിയ പോലെ നടന്ന് മുരടിച്ച് പോയ വികലമായ മനസ്സിന്റെ ഉടമയാണ്. അവര്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ ദുര്‍വിധി ഇന്ന് ഉണ്ടാകില്ലായിരുന്നു. തീര്‍ച്ചയായും ഒരു പരിധിവരെ നമ്മള്‍ക്ക് തടയാനാകുമായിരുന്നു. 

ഇനിയെങ്കിലും മനസ്സിലാക്കുക ഈ സമൂഹ ക്രൂരതകളില്‍ നിന്നും രക്ഷ തേടണമെങ്കില്‍ ഒരു വഴി മാത്രമെയുള്ളു. ദിശാബോധത്തോടു കൂടിയ ഒരു ജനതയെ വാര്‍ത്തെടുക്കുക. കുഞ്ഞുങ്ങളുടെ മനസ്സ് നേര്‍വഴിക്ക് നയിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.