Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇംപീച്ച്‌മെന്റ് രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 02:57 am IST
inEditorial

ഒരു സ്ഥാപനം, സംഘടന, വ്യക്തിപ്രഭാവമുള്ളയാള്‍ എന്നിവയെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അതാതിന്റെ വിശ്വാസ്യത തകര്‍ക്കുകയെന്നതാണ്. ഇതാണ് പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ നടത്തുന്നതും. ഭരണഘടനാസ്ഥാപനങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രം ഫലിക്കുന്നില്ലെന്ന് വന്നപ്പോഴാണ് പുതിയ നീക്കങ്ങളുമായി അവര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത് ഈ പശ്ചാത്തലത്തിലാണ്. ഏതായാലും അത് പിറവിയില്‍ തന്നെ ജഡാവസ്ഥയിലായി. ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു പ്രമേയത്തിലെ രാഷ്‌ട്രീയ ദുഷ്ടലാക്കിനെക്കുറിച്ച് ബോധവാനായതുകൊണ്ടാണ് പ്രമേയം തള്ളിയത്. 

ഭരണം പോയതു മുതല്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് എങ്ങനെയും നരേന്ദ്രമോദി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഗതിവശാല്‍ അത് നടപ്പില്ലെന്ന് വന്നതോടെ നട്ടാല്‍ പൊടിക്കാത്ത നുണതന്ത്രങ്ങളുമായി രംഗത്തെത്തി. അതിന് കൂട്ടിന് ഗതികിട്ടാപ്രേതങ്ങളായ കുറെ കക്ഷികളുമുണ്ട്. നീതിന്യായക്കോടതിയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന ധാരണയിലാണ് ചീഫ് ജസ്റ്റിസിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 64 എംപിമാരാണ് അതില്‍ ഒപ്പിട്ടിരുന്നത്. പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന ചുമതലക്കാരനായ ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമ്പോള്‍ മതിയായ കാരണം കാണിക്കേണ്ടതായിരുന്നു.

 അതൊന്നും പ്രമേയത്തില്‍ ഒപ്പിട്ട എംപിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. തികച്ചും ദുരുപദിഷ്ടമായ ഒരു നീക്കമാണ് ഇംപീച്ച്‌മെന്റ് പ്രമേയം വഴി നടത്തിയത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് തികച്ചും ബോധവാനായ ഉപരാഷ്‌ട്രപതിക്ക് ഇത്തരം അവസരവാദ കരുനീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യാനാവില്ല. ഇപ്പോള്‍ ഇത്തരമൊരു പ്രമേയത്തിന് അനുമതി നല്‍കി തുടര്‍നടപടികളുമായി മുന്നോട്ടുപോയാല്‍ അത് ഒരു കറുത്ത അധ്യായമായി എന്നും ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിച്ചുകൊണ്ടിരിക്കും. ജനാധിപത്യബോധമുള്ള ഒരാള്‍ക്കും അത് അനുവദിച്ചുകൊടുക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ജനാധിപത്യത്തിന്റെ അവസാനമായിരിക്കും.

ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസും ഇടതുകക്ഷികളും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. കപില്‍ സിബല്‍ എന്ന കോണ്‍ഗ്രസ് ബുദ്ധിരാക്ഷസന്റെ മനസ്സില്‍ കുരുത്ത കുരുട്ടുബുദ്ധിയെ തികച്ചും ജനാധിപത്യ നടപടിക്രമങ്ങളിലൂടെ തകര്‍ത്തെറിഞ്ഞതില്‍ പാര്‍ലമെന്റിന് അഭിമാനിക്കാം. കാരണം ഭരണഘടനാ സാധുതയുള്ള സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്ത് നാട്ടില്‍ അരാജകത്വമുണ്ടാക്കാനുള്ള കളികള്‍ അനവരതം നടക്കുകയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം ഇതും ഒരു രാഷ്‌ട്രീയക്കളിയായിരുന്നു. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്നിടത്തോളം ആ കോടതിയില്‍ താന്‍ പ്രവേശിക്കില്ല എന്ന കബില്‍ സിബലിന്റെ പ്രസ്താവന മാത്രം മതി ഇംപീച്ച്‌മെന്റ് പ്രമേയത്തിന്റെ രാഷ്‌ട്രീയ മുഖം കാണാന്‍. ആ രാഷ്‌ട്രീയത്തിന്റെ ഉള്ള് ശരിക്കു മനസ്സിലാക്കിയതുകൊണ്ടാണ് ഉപരാഷ്‌ട്രപതി അതിന് അനുമതി കൊടുക്കാഞ്ഞതും. ഇനി സുപ്രീംകോടതിയെ സമീപിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. അവിടെ നിന്നും വേറിട്ട തീരുമാനം പ്രതീക്ഷിക്കുക വയ്യ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Article

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.