Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

125 ഏക്കര്‍ പാടത്തെ കൃഷി വെള്ളം കയറി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 10:03 pm IST
in Kottayam

ഏറ്റുമാനൂര്‍: കൃഷിവകുപ്പിന്റെ അനാസ്ഥ മൂലം  പേരൂര്‍-തെള്ളകം പുഞ്ചപാടശേഖരത്തിലെ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നു. ഒരു മണി നെല്ല് പോലും തിരികെ ലഭിക്കാത്ത വിധത്തില്‍  ആറ് മാസത്തെ കഠിനപ്രയത്‌നമാണ് വെള്ളം കയറി നശിച്ചത്. 

കൃഷിക്കായി ചെലവാക്കിയ അരക്കോടി രൂപയോളം നഷ്ടപ്പെട്ടു. പാടത്തെ വെള്ളം ഒഴുകി പോകാന്‍ സംവിധാനം ഒരുക്കുന്നതില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് കൃഷിനാശത്തിന് കാരണമായി പറയുന്നത്. 

125 ഏക്കര്‍ പാടശേഖരത്ത് കൃഷി ചെയ്ത നെല്ല് കൊയ്യാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് മഴ കനത്തത്. ഇതോടെ 120 ദിവസം പ്രായമായ നെല്‍കൃഷി വെള്ളത്തിനടിയിലായി. മുട്ടോളം വെള്ളത്തിനുള്ളില്‍ നിന്ന് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച കര്‍ഷകര്‍ സഹായത്തിന് ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരുടെ മുന്നിലും കൃഷിവകുപ്പ് അധികൃതരുടെ മുന്നിലും എത്തി. പക്ഷെ പ്രയോജനമുണ്ടായില്ല. അവസാനം  നാശനഷ്ടത്തിന്റെ കണക്കെടുക്കാന്‍ മാത്രം കൃഷി ഓഫീസറെത്തി.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളോടു കാട്ടുന്ന അവഗണനയുടെയും ദ്രോഹത്തിന്റേയും ഫലമാണ് ഒരു കതിര് പോലും കൊയ്‌തെടുക്കാനാവാതെ കൃഷി നശിച്ചതെന്ന് കര്‍ഷകര്‍ പറയുന്നത്. 

പാടത്ത് വെള്ളം ക്രമാതീതമായി ഉയരുമ്പോള്‍ അത് പുറത്തേക്കു ഒഴുക്കി കളയാന്‍ നിലവില്‍ തെള്ളകം പാടത്ത് സംവിധാനമില്ല. ഇതിനു വേണ്ടി മോട്ടോര്‍ പുരസ്ഥാപിക്കുക എന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത് വന്നിരുന്നു.മോട്ടോര്‍ പുരക്കുള്ള സ്ഥലം സ്വകാര്യവ്യക്തി സൗജന്യമായി നല്‍കുകയും ചെയ്തു.

നഗരസഭാ സെക്രട്ടറിയുടെ പേരില്‍ കര്‍ഷക സമിതിസ്ഥലം എഴുതി നല്‍കിയതിനു ശേഷമാണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പണമനുവദിക്കാമെന്നായി. രണ്ടു ലക്ഷം രൂപ  മോട്ടോര്‍ പുരയ്‌ക്കായി കൃഷിവകുപ്പ് അനുവദിച്ചു. എന്നാല്‍ നഗരസഭയില്‍നിന്നുള്ള രേഖകള്‍ സമയത്ത് ഹാജരാക്കിയില്ല എന്ന കാരണം പറഞ്ഞ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തുക സര്‍ക്കാരിലേക്ക് തിരിച്ചയക്കുകയായിരുന്നു. 

ഡിസംബറില്‍ അനുവദിച്ച തുക ലഭ്യമാക്കാന്‍ രേഖകള്‍ ഹാജരാക്കാനുള്ള സമയം ഒട്ടും നല്‍കാതെയായിരുന്നു നടപടി. ഇതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത് എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വെള്ളം ഒഴുക്കി കളയാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ ഈ വര്‍ഷത്തെ കൃഷി അപ്പാടെ നശിക്കുകയും ചെയ്തു.

വേനല്‍ മഴ തുടങ്ങിയപ്പോഴേ വെള്ളം വറ്റിച്ചാല്‍ കൊയ്‌ത്ത് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പാടത്തെ വെള്ളം മോട്ടോര്‍ വെച്ച് അടിച്ചു തോട്ടിലൂടെ മീനച്ചില്‍ ആറ്റിലേക്ക് ഒഴുക്കണമെങ്കില്‍ തുടര്‍ച്ചയായി മൂന്നു ദിവസമെങ്കിലും  മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കണമായിരുന്നു. ഇപ്രകാരം  വെള്ളം പമ്പ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് തെള്ളകം-പേരൂര്‍ പുഞ്ചപ്പാട നെല്ലുല്‍പ്പാദക സമിതി ഏറ്റുമാനൂര്‍ കൃഷി ഓഫീസീര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനിടെ വെള്ളത്തില്‍ നിന്നും നെല്ല് കൊയ്യാന്‍ എത്തിയ കൊയ്‌ത്തു യന്ത്രങ്ങള്‍ പാടത്ത് ഇറക്കാനാവാതെ മടങ്ങുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

പുതിയ വാര്‍ത്തകള്‍

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.