Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പള്ളിക്കത്തോട് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴും ‘ഫസ്റ്റ് ക്ലിക്കില്‍’ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 02:00 am IST
in Kottayam

കോട്ടയം: ബാലാരിഷ്ഠകള്‍ മാറാതെ പള്ളിക്കത്തോട് കെ. ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്. പുതിയ ബാച്ചുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.   പഠനപ്രവര്‍ത്തനങ്ങള്‍ക്ക്‌സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു. ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.

രാജ്യത്തെ മൂന്നാമത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോട്ടയം പള്ളിക്കത്തോട് തെക്കുംതലയില്‍ ആരംഭിച്ച കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ്. പള്ളിക്കത്തോട് തെക്കുംതലയിലെ ഗവണ്‍മെന്റ് സ്‌കൂളിന്റെ 60 സെന്റ് സ്ഥലം സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനായി എറ്റെടുത്തു. 

പിന്നീട് പത്ത് പേരില്‍ പത്തേക്കര്‍ സ്ഥലവും ഏറ്റെടുത്തു. 2005ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് തുടങ്ങാന്‍ അനുവാദം ലഭിച്ചു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് കെ. ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് എന്ന് പേരിട്ടു. കേന്ദ്രസര്‍ക്കാര്‍ 1.95 കോടി അനുവദിച്ചു. 

2006ല്‍ കേന്ദ്രമന്ത്രിയായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി തറക്കല്ലിട്ടു. പദ്ധതിക്കായി 31 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. 

2017ല്‍ ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ പുതിയ ബാച്ചിന്റെ പ്രവേശനം മുടങ്ങി. ആദ്യബാച്ചിന്റെ ക്ലാസ് തുടങ്ങാന്‍ വൈകിയിതും പഠനോപകരണങ്ങള്‍ കൃത്യമായി ലഭിക്കാഞ്ഞതുമാണ് പുതിയ ബാച്ചിന്റെ പ്രവേശനം നടക്കാതെ പോയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തില്‍ അധികൃതര്‍ വേണ്ട താല്‍പര്യം കാണിക്കുന്നില്ലെന്ന് പരാതിയുണ്ട്. 

ഗ്രാന്റ് ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ ചൊവ്വാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. ചെയര്‍മാന്റെ ഉറപ്പിന്മേല്‍ വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു.

ഡിപ്ലോമാ കോഴ്‌സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഹ്രസ്വചിത്രം നിര്‍മ്മിക്കണം. 

പത്ത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിനായി രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. എന്നാല്‍ ഗ്രാന്റ് ലഭിക്കാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ട്രഷറിവഴിയുള്ള പണമിടപാടില്‍ കാലതാമസം വന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.  അധികൃതര്‍ ഉന്നതവിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് പണം ലഭിച്ചത്.

നല്ല കഴിവും ഭാവനയുമുളള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനത്തിനായി എത്തുന്നത്. എന്നാല്‍ ഇവരുടെ കഴിവ് ശ്രദ്ധിക്കാതെ പോവുകയാണ്.സംവിധാനം,എഡിറ്റിങ്, അഭിനയം, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി, ആനിമേഷന്‍ എന്നിവയിലാണ് കോഴ്‌സുകള്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിലവാരത്തിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കണമെന്ന അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

Astrology

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.