Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ തെറ്റായ നയം വ്യവസായി കമ്പനിയില്‍ ജീവനൊടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 08:23 pm IST
in Kerala

തിരുവനന്തപുരം: ചെറുകിട വ്യവസായി കമ്പനി കെട്ടിടത്തിനുള്ളില്‍  തൂങ്ങി മരിച്ചു. തൃശ്ശൂര്‍  വടക്കാഞ്ചേരി മുണ്ടത്തിക്കാട് ഇടുപടിക്കല്‍ വീട്ടില്‍ ഇ.പി. സുരേഷ് (50) ആണ്   ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചശേഷം  തൂങ്ങി മരിച്ചത്. സംഭവത്തിനു പിന്നില്‍  സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തിലെ പാളിച്ച.  പാട്ട ഭൂമിയുടെ വാടക സര്‍ക്കാര്‍ 2500 രൂപയില്‍ നിന്ന് ആറര ലക്ഷമാക്കിയതോടെ താങ്ങാന്‍ നിവൃത്തിയില്ലാതെ തൂങ്ങിമരിക്കുകയായിരുന്നു.

ഒമ്പതു വര്‍ഷമായി  വേളി ഇന്‍ഡസ്ട്രയില്‍ എസ്റ്റേറ്റില്‍ മെറ്റാകെയര്‍ എന്‍ജിനീയറിംഗ് പൗഡര്‍കോട്ട് എന്ന സ്ഥാപനം  നടത്തിവരികയാണ്. കമ്പനി വിപുലപ്പെടുത്താന്‍ കൂടുതല്‍ അംഗങ്ങളെ  പാര്‍ട്ണര്‍മാരാക്കി ലിമിറ്റഡ് കമ്പനി ആക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു.   കമ്പനി നടത്താന്‍ സര്‍ക്കാര്‍ വക വേളി ഇന്‍ഡസ്ട്രയില്‍ എസ്റ്റേറ്റിലെ പത്ത് സെന്റ് ഭൂമി 2010ല്‍ പാട്ടത്തിനെടുത്തപ്പോള്‍ വാടക  സെന്റൊന്നിന് 2500 രൂപ. എന്നാല്‍ ലിമിറ്റഡ് കമ്പനിയാക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ സര്‍ക്കാരിന്റെ വ്യവസായ നയവും മാറി.  എല്‍ഡിഎഫ് സര്‍ക്കാര്‍ പാസ്സാക്കിയ വ്യവസായ സൗഹൃദ ഓര്‍ഡിനന്‍സ് ചെറുകിടക്കാരെ നടുവൊടിക്കുന്നതായിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം വേളി ഇന്‍ഡസ്ട്രയില്‍ എസ്റ്റേറ്റിന് വാടക നിരക്ക്  സെന്റൊന്നിന്  6.5 ലക്ഷമാക്കി ഉയര്‍ത്തി. 

വാടക  ഉയര്‍ത്തിയത്അറിയാതെയാണ്  മുപ്പതോളം പേരില്‍ നിന്ന് ഷെയര്‍ വാങ്ങിയത്.   2017 ഏപ്രിലില്‍ ഈ വസ്തു പുതിയ കമ്പനിയുടെ പേരിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാവ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നല്‍കി. ഒരു വര്‍ഷമായിട്ടും മറുപടി ലഭിക്കാത്തതിനാല്‍   അപേക്ഷയുടെ നിജസ്ഥിതി അറിയാനായി ഓഫീസില്‍ തിരക്കിയപ്പോഴാണ് ഭൂമി വാടക കുത്തനെ ഉയര്‍ത്തിയ വിവരം അറിയുന്നത്. വാടക കുറയ്‌ക്കാന്‍ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ കയറി ഇറങ്ങിയെങ്കിലും സര്‍ക്കാരിന്റെ  നയമാണെന്ന മറുപടിയാണ് ലഭിച്ചത്. കൂടുതല്‍ മുതല്‍ മുടക്കിന് കൈയില്‍ പണമില്ലായിരുന്നു.  കമ്പനി പാര്‍ട്ണര്‍മാരുടെ  മീറ്റിംഗില്‍ തന്നെ തെറ്റിദ്ധരിക്കാന്‍ സാധ്യത ഉണ്ടെന്ന മനോവിഷമത്താലാണ് തൂങ്ങി മരിച്ചത്. 

സുരേഷിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ് ഉപരോധിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വെള്ളയമ്പലത്ത്  എത്തിച്ച മൃതദേഹം  ജില്ലാ വ്യവസായ കേന്ദ്രത്തിനു മുന്നില്‍വച്ച് പ്രതിഷേധിക്കുകയായിരുന്നു. ചെറുകിട വ്യവസായ അസോസിയേഷന്‍ ഭാരവാഹികളുടെയും ബന്ധുക്കളുടെയും നേതൃത്വത്തിലായിരുന്നു ഉപരോധം. ഓര്‍ഡിനന്‍സില്‍ അപാകത ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മെയ്തീന്‍  പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.