Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളക്കരുണ വേണ്ട: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 03:56 am IST
in Kerala

ന്യൂദല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വഴിവിട്ട  പ്രവേശനം സാധൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നൂറ്റി അമ്പതും കരുണയിലെ മുപ്പതും വിദ്യാര്‍ത്ഥികളെ എത്രയും വേഗം പുറത്താക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.  ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍  ഇടപെട്ടാല്‍  ശക്തമായ നടപടി   കൈക്കൊള്ളുമെന്ന് കോടതി  താക്കീതും നല്‍കി.  കേരള നിയമസഭ ബുധനാഴ്ച പാസാക്കിയ ബില്ലിന്റെ നിയമ സാധുത പരിശോധിക്കാനാണ് കോടതി തീരുമാനം. 

2016-17ല്‍ രണ്ടു മെഡിക്കല്‍ കോളേജുകളിലുമായി നടത്തിയ നിയമവിരുദ്ധ പ്രവേശനങ്ങള്‍ സാധൂകരിക്കാന്‍ നിയമം കൊണ്ടുവന്ന  സംസ്ഥാന സര്‍ക്കാരിനും അതിനെ പിന്തുണച്ച പ്രതിപക്ഷത്തിനും ഏറ്റ കനത്ത പ്രഹരമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് യു.യു ലളിത് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചിന്റെ വിധി. 

സുപ്രീംകോടതി വിധി മറികടക്കാന്‍  ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി അനുചിതമാണ്. കോടതിയുടെ അധികാരങ്ങള്‍ അസാധുവാക്കാന്‍ നിയമ നിര്‍മ്മാണ സഭയ്‌ക്ക് കഴിയില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. നിരവധി ഭേദഗതികളോടെ നിയമസഭ ഏെകകണ്‌ഠ്യേന ബില്‍ പാസാക്കിയെന്ന്  സര്‍ക്കാരും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും കോടതിയെ അറിയിച്ചെങ്കിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാവൂ എന്നും ഓര്‍ഡിനന്‍സ് മാത്രമേ നിലവിലുള്ളൂ എന്നും കോടതി വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ല്  തിരിച്ചയയ്‌ക്കാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്. അതിനാല്‍  സഭ ബില്ല് പാസാക്കിയെന്ന് ആരും വാദം ഉന്നയിക്കേണ്ട, കോടതി പറഞ്ഞു. 

മാനേജുമെന്റുകള്‍ നല്‍കിയ പ്രവേശന രേഖകള്‍ വ്യാജമാണെന്ന് നേരിട്ട് കണ്ടു ബോധ്യപ്പെട്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക്  യോഗ്യതയുണ്ടെന്ന വാദവും പലതവണ കോടതി പരിശോധിച്ചു. മാനേജ്‌മെന്റുകള്‍ക്കെതിരെ കേസെടുക്കുന്ന കാര്യം ഒരു ഘട്ടത്തില്‍ പരിഗണിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.

മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ശേഷവും വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വന്നിരുന്നോ എന്നതടക്കമുള്ള സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് 180 വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് അടിയന്തരമായി പുറത്താക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. മെയ് രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും. നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണ്ണര്‍ അംഗീകരിച്ചാല്‍ ബില്ലിന്റെ നിയമസാധുത അടക്കം പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.