Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാല് പതിറ്റാണ്ടായി കവിതയുടെ ലോകത്ത് ‘ബ്രേക്കില്ലാതെ’ മാത്യു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 02:00 am IST
in Kottayam

ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായ ചിങ്ങവനം പാക്കില്‍ സ്വദേശി എന്‍.എം.മാത്യു (52) എഴുത്തിന്റെ  ലോകത്ത് എത്തിയിട്ട് നാലു പതിറ്റാണ്ടാകുന്നു. 

ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെയും കണ്ടുമുട്ടിയവരെയും മാത്യു തന്റെ കഥയിലൂടെയും കവിതയിലൂടെയും അവതരിപ്പിക്കുന്നു. മാത്യു ചിങ്ങവനം എന്ന തൂലിക നാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

പതിനഞ്ച് വയസ്സില്‍ തുടങ്ങിയതാണ് മാത്യു തന്റെ സാഹിത്യ സപര്യ. ഇന്നും അത് ബ്രേക്കില്ലാതെ തുടരുകയാണ്. മൂന്നൂറില്‍ അധികം കഥകളും കവിതകളും മാത്യുവിന്റെ തൂലികയിലൂടെ മലയാള സാഹിത്യ ലോകത്തിനു ലഭിച്ചിട്ടുണ്ട്. കഥാരചനയില്‍ നിന്നും കവിതാ രചനയിലേക്ക് വഴിമാറി എത്തുകയായിരുന്നുവെന്ന് മാത്യു പറയുന്നു.

അവറാന്റെ സുവിശേഷം എന്ന കഥാരചനയ്‌ക്കാണ് കിളിമാനൂര്‍ നവഭാവന ചാരിറ്റബള്‍ ട്രസ്റ്റ് പ്രൊഫ.ബി.ഹൃദയകുമാരി  അവാര്‍ഡ് നല്കി ആദരിച്ചത്.ഇതില്‍ പള്ളിയിലെ പുരോഹിതന്‍ അവറാനെ യാദ്യശ്ചികമായി വഴിയില്‍ കണ്ടുമുട്ടിയപ്പോഴുള്ള സംഭാഷണമാണ് കഥാസാരം. ജീവിച്ചിരിക്കുമ്പോള്‍ വിലയില്ലാത്ത പാവങ്ങളുടെയും അനാഥരുടെയും ജഡത്തിന് സ്വാശ്രയ  മെഡിക്കല്‍കോളജുകള്‍ വന്നപ്പോള്‍ ലക്ഷങ്ങള്‍  ലഭിക്കുന്ന സാഹചര്യം പത്രവാര്‍ത്തകളില്‍ വന്നതാണ് വിവരിക്കുന്നത്.

ആദിവാസികളുടെ ദുരവസ്ഥയാണ് സങ്കടം എന്ന കവിതയിലൂടെ മാത്യു വരച്ചുകാട്ടുന്നത്.സര്‍ക്കാര്‍ ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കോടികള്‍ മുടക്കി. അവസാനം അവര്‍ക്ക് വീടുമില്ല കാടുമില്ല എന്ന സ്ഥിതിയിലായി. 

 ‘ഞങ്ങളെ ഒന്നായി കരകേറ്റിടാന്‍ സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞു ,സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞു, കീറിയ തകരപ്പാട്ട കണക്കെ വീടുകള്‍ കെട്ടി തന്നു സര്‍ക്കാര്‍, വീടുകള്‍ കെട്ടി തന്നു സര്‍ക്കാര്‍.അവസാനം ദൈവത്തോട് ആദിവാസികള്‍ പരിഭവം പറയുന്നതാണ് കവിത. ചന്തകള്‍ എന്ന കവിത സ്വയം വിമര്‍ശനവും സാമൂഹ്യ വിമര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്. 

പെറ്റമ്മ എന്ന കവിതയില്‍ മലയാളികളായ പ്രാസംഗികര്‍ക്ക് മലയാള ഭാഷയോടുള്ള പുച്ഛമനോഭാവത്തെ തുറന്നു കാണിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് നന്നായി പറയുവാനും കഴിയാത്തവരെ വിമര്‍ശിക്കുന്നതാണ് രംഗം. ഇതോ പോലെ നിരവധി കഥകളും കവിതകളും മാത്യുവിന്റേതായുണ്ട്.സേതുലക്ഷ്മി എന്നോടു പറഞ്ഞത്, അന്നു ഞാന്‍ ലഡാക്കിലായിരുന്നപ്പോള്‍, എലികള്‍ക്കും ജീവിതമുണ്ട്, മഴത്തുള്ളി പോലെ ഒരു പെണ്‍കുട്ടി എന്നിവ പ്രധാന കഥകളാണ്.കവിതയില്‍ സങ്കടം, ചന്തകള്‍, ചിത്രപ്രദര്‍ശനം, തുല്യനീതി, പറച്ചില്‍, പെറ്റമ്മ എന്നിവയാണ്.നിരവധി സാഹിത്യ വേദികളില്‍ മാത്യു കവിതകള്‍ ചൊല്ലാറുണ്ട്.തിരുനക്കര പുസ്തകമേളയില്‍ എല്ലാ വര്‍ഷവും പങ്കെടുത്തു വരുന്നു.ചങ്ങനാശ്ശേരി ഡിപ്പോയിലാണ് മാത്യു മെക്കാനിക്കായി ജോലി ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

India

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

Kerala

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

Astrology

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.