Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാല് പതിറ്റാണ്ടായി കവിതയുടെ ലോകത്ത് ‘ബ്രേക്കില്ലാതെ’ മാത്യു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 02:00 am IST
in Kottayam

ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായ ചിങ്ങവനം പാക്കില്‍ സ്വദേശി എന്‍.എം.മാത്യു (52) എഴുത്തിന്റെ  ലോകത്ത് എത്തിയിട്ട് നാലു പതിറ്റാണ്ടാകുന്നു. 

ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെയും കണ്ടുമുട്ടിയവരെയും മാത്യു തന്റെ കഥയിലൂടെയും കവിതയിലൂടെയും അവതരിപ്പിക്കുന്നു. മാത്യു ചിങ്ങവനം എന്ന തൂലിക നാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

പതിനഞ്ച് വയസ്സില്‍ തുടങ്ങിയതാണ് മാത്യു തന്റെ സാഹിത്യ സപര്യ. ഇന്നും അത് ബ്രേക്കില്ലാതെ തുടരുകയാണ്. മൂന്നൂറില്‍ അധികം കഥകളും കവിതകളും മാത്യുവിന്റെ തൂലികയിലൂടെ മലയാള സാഹിത്യ ലോകത്തിനു ലഭിച്ചിട്ടുണ്ട്. കഥാരചനയില്‍ നിന്നും കവിതാ രചനയിലേക്ക് വഴിമാറി എത്തുകയായിരുന്നുവെന്ന് മാത്യു പറയുന്നു.

അവറാന്റെ സുവിശേഷം എന്ന കഥാരചനയ്‌ക്കാണ് കിളിമാനൂര്‍ നവഭാവന ചാരിറ്റബള്‍ ട്രസ്റ്റ് പ്രൊഫ.ബി.ഹൃദയകുമാരി  അവാര്‍ഡ് നല്കി ആദരിച്ചത്.ഇതില്‍ പള്ളിയിലെ പുരോഹിതന്‍ അവറാനെ യാദ്യശ്ചികമായി വഴിയില്‍ കണ്ടുമുട്ടിയപ്പോഴുള്ള സംഭാഷണമാണ് കഥാസാരം. ജീവിച്ചിരിക്കുമ്പോള്‍ വിലയില്ലാത്ത പാവങ്ങളുടെയും അനാഥരുടെയും ജഡത്തിന് സ്വാശ്രയ  മെഡിക്കല്‍കോളജുകള്‍ വന്നപ്പോള്‍ ലക്ഷങ്ങള്‍  ലഭിക്കുന്ന സാഹചര്യം പത്രവാര്‍ത്തകളില്‍ വന്നതാണ് വിവരിക്കുന്നത്.

ആദിവാസികളുടെ ദുരവസ്ഥയാണ് സങ്കടം എന്ന കവിതയിലൂടെ മാത്യു വരച്ചുകാട്ടുന്നത്.സര്‍ക്കാര്‍ ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കോടികള്‍ മുടക്കി. അവസാനം അവര്‍ക്ക് വീടുമില്ല കാടുമില്ല എന്ന സ്ഥിതിയിലായി. 

 ‘ഞങ്ങളെ ഒന്നായി കരകേറ്റിടാന്‍ സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞു ,സര്‍ക്കാര്‍ കോടികള്‍ വാരിയെറിഞ്ഞു, കീറിയ തകരപ്പാട്ട കണക്കെ വീടുകള്‍ കെട്ടി തന്നു സര്‍ക്കാര്‍, വീടുകള്‍ കെട്ടി തന്നു സര്‍ക്കാര്‍.അവസാനം ദൈവത്തോട് ആദിവാസികള്‍ പരിഭവം പറയുന്നതാണ് കവിത. ചന്തകള്‍ എന്ന കവിത സ്വയം വിമര്‍ശനവും സാമൂഹ്യ വിമര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ്. 

പെറ്റമ്മ എന്ന കവിതയില്‍ മലയാളികളായ പ്രാസംഗികര്‍ക്ക് മലയാള ഭാഷയോടുള്ള പുച്ഛമനോഭാവത്തെ തുറന്നു കാണിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് നന്നായി പറയുവാനും കഴിയാത്തവരെ വിമര്‍ശിക്കുന്നതാണ് രംഗം. ഇതോ പോലെ നിരവധി കഥകളും കവിതകളും മാത്യുവിന്റേതായുണ്ട്.സേതുലക്ഷ്മി എന്നോടു പറഞ്ഞത്, അന്നു ഞാന്‍ ലഡാക്കിലായിരുന്നപ്പോള്‍, എലികള്‍ക്കും ജീവിതമുണ്ട്, മഴത്തുള്ളി പോലെ ഒരു പെണ്‍കുട്ടി എന്നിവ പ്രധാന കഥകളാണ്.കവിതയില്‍ സങ്കടം, ചന്തകള്‍, ചിത്രപ്രദര്‍ശനം, തുല്യനീതി, പറച്ചില്‍, പെറ്റമ്മ എന്നിവയാണ്.നിരവധി സാഹിത്യ വേദികളില്‍ മാത്യു കവിതകള്‍ ചൊല്ലാറുണ്ട്.തിരുനക്കര പുസ്തകമേളയില്‍ എല്ലാ വര്‍ഷവും പങ്കെടുത്തു വരുന്നു.ചങ്ങനാശ്ശേരി ഡിപ്പോയിലാണ് മാത്യു മെക്കാനിക്കായി ജോലി ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.