Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിശ്വാസങ്ങള്‍ നിറകൊണ്ടിരുന്ന അരയന്‍മല നിലംപൊത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:00 am IST
in Kottayam

വൈക്കം: വിശ്വാസങ്ങള്‍ നിറകൊണ്ടിരുന്ന അരയന്‍മലയും മണ്ണ് മാഫിയയുടെ കടന്നുകയറ്റത്തില്‍ നിലംപൊത്തുന്നു. 

പൊതി തൃക്കരായിക്കുളം ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ളതായിരുന്നു അരയന്‍മല. ഈ മലയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയ്‌ക്കു ലഭിച്ച വിഗ്രഹമാണ് തൃക്കരായിക്കുളം ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ക്ഷേത്ര ദേവസ്വത്തിന്റെ ഉടമസ്ഥതയിലായിരുന്ന 15 ഏക്കറോളം വരുന്ന മല ഭൂമാഫിയ വിലയ്‌ക്കു വാങ്ങി. ആരംഭത്തില്‍ മലയെ നിലനിര്‍ത്തുന്ന പൊടിക്കൈകളെല്ലാം ഇവര്‍ നടത്തി. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ മണ്ണുമാന്ത്ിയാന്ത്രം ഉപയോഗിച്ചുള്ള മണ്ണെടുപ്പ് തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മല നിലംപതിക്കാന്‍ തുടങ്ങി. ആരംഭത്തില്‍ പ്രതിഷേധമെല്ലാം ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം മാഫിയ ഒതുക്കി. ഉത്തരവാദിത്വപ്പെട്ടവരെല്ലാം വിഷയത്തില്‍ മൗനം പാലിച്ചു. 

രാഷ്‌ട്രീയ പാര്‍ട്ടികളുടെ രഹസ്യ പിന്തുണയും ഇവര്‍ക്ക് അനുകൂലമായി. മലയുടെ പരിസരങ്ങളിലായി താമസിക്കുന്ന അന്‍പതോളം വരുന്ന കുടുംബങ്ങള്‍ക്ക് എതിര്‍ത്തു തോല്‍പ്പിക്കാന്‍ പറ്റുന്നതായിരുന്നില്ല മണ്ണെടുപ്പ്. കാരണം ഇവിടെ താമസിക്കുന്ന ഭൂരിഭാഗം കുടുംബങ്ങളും വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൂരസ്ഥലങ്ങളില്‍ നിന്നു വന്ന് ഇവിടെ സ്ഥലം വാങ്ങി താമസിക്കുന്നവരാണ്. ഒരു ഘട്ടത്തില്‍ മണ്ണെടുപ്പിലൂടെ ലക്ഷങ്ങള്‍ ലാഭം കൊയ്യുന്ന മാഫിയ അടുത്ത ഘട്ടം മറ്റൊരു ഗ്രൂപ്പിന് കൈമാറുന്നു. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തി ആരാണെന്ന് അറിയാതിരിക്കാനുള്ള ഒരു രഹസ്യ നീക്കമാണ് ഇതിനു പിന്നില്‍. 

മണ്ണെടുപ്പ് രൂക്ഷമായതോടെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഭൂരിഭാഗം വീടുകളിലേയും കിണറുകള്‍ വറ്റിവരളാന്‍ തുടങ്ങി. കിണറുകളിലെ വെള്ളം മോശമാകുന്നതിനും മണ്ണെടുപ്പ് ഇടയാക്കി. മണ്ണെടുപ്പിനെ തുടര്‍ന്ന് ഈ ഭാഗത്തെ ഗ്രാമീണ റോഡ് പൂര്‍ണമായി തകര്‍ന്നു. തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളില്‍ നിരോധന ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. ചേര്‍ത്തല, ആലപ്പുഴ മേഖലകളിലെ ഏക്കറുകണക്കിന് പാടശേഖരങ്ങള്‍ നികത്താന്‍ ഇപ്പോള്‍ മണ്ണ് മാഫിയ നേരിട്ട് കരാര്‍ ഏറ്റെടുക്കുകയാണ്. ഇതിനു ശേഷമാണ് മണ്ണെടുപ്പ് ഇത്രയും രൂക്ഷമായത്. മിക്ക സ്ഥലങ്ങളിലും മണ്ണെടുപ്പിനെതിരേ നാട്ടുകാര്‍ പ്രതിഷേധിക്കാറുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവു കാട്ടി ഇവര്‍ നാട്ടുകാരെ കബളിപ്പിക്കുകയാണ്. മണ്ണെടുക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകളുണ്ടെന്ന് റവന്യു വകുപ്പ് പറയുന്നതെങ്കിലും ഭൂമാഫിയ ഇതെല്ലാം കാറ്റില്‍ പറത്തുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

Kerala

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

പുതിയ വാര്‍ത്തകള്‍

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.