Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിലസ്ഥിരതാ പദ്ധതിക്ക് തുകയില്ല; കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 02:00 am IST
in Kottayam

കോട്ടയം: സംസ്ഥാന ബജറ്റില്‍ റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിനെക്കുറിച്ച് പരാമര്‍ശിക്കാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ തുടങ്ങിയ പദ്ധതി നിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമായാണ് കര്‍ഷക സംഘടനകള്‍ ഇതിനെ കാണുന്നത്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 500 കോടി അനുവദിച്ചിരുന്നെങ്കിലും പുതിയ ബജറ്റില്‍ ഫണ്ടില്ല. 

റബ്ബറിന് ഒരു കിലോക്ക് ബോര്‍ഡിന്റെ വിലയും അടിസ്ഥാനവിലയായി നിശ്ചയിച്ച 150 രൂപയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കുന്നതാണ് വിലസ്ഥിരതാ പദ്ധതി. കഴിഞ്ഞ ജൂലൈ മുതല്‍ അപ് ലോഡ് ചെയ്ത ബില്ലുകളുടെ പണം വരെ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ വഴിയാണ് ബില്ലുകള്‍ അപ് ലോഡ് ചെയ്തത്.                 എന്നാല്‍ പണം ലഭിക്കാതെയായതേ#ാടെ ഉല്പാദക സംഘങ്ങളും നിസഹായരായി. പണം ലഭിക്കാത്തതിനാല്‍ ബില്ലുകള്‍ നല്‍കുന്നത് കര്‍ഷകരും നിര്‍ത്തി. 

ചെറുകിട കര്‍ഷകര്‍ക്കായി വില സ്ഥിരതാ പദ്ധതി എന്ന പേരില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക സബ്‌സിഡി പാക്കേജ് കഴിഞ്ഞ കുറേ നാളുകളായി മുടങ്ങിയ രീതിയിലാണ്. റബ്ബറിന് കിലോയ്‌ക്ക് 150 രുപ ഉറപ്പാക്കുന്ന രീതിയിലായുന്നു പാക്കേജ്. പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കിലോയ്‌ക്ക് 40 രൂപ വരെ സബ്‌സിഡിയായി ലഭിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ സബ്‌സിഡി തുകയ്‌ക്കായി എത്തുമ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.  വിലയിടിവിനൊപ്പം സബ്‌സിഡി കൂടി മുടങ്ങിയതോടെ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിലാണ്.

റബ്ബര്‍ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാരിനെതിരേ സമരം നടത്തിയവര്‍ അധികാരത്തിലേറിയപ്പോള്‍ സ്വന്തം ബജറ്റില്‍ കര്‍ഷകരെ ഇപ്പോള്‍ വഞ്ചിക്കുകയാണെന്ന് ആക്ഷേപം ഉണ്ട്. നിലവിലുള്ള ഉത്തേജക പദ്ധതിയുടെ തുടര്‍ച്ച നിര്‍ത്തിയത് കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ട് നടപ്പിലാക്കാത്ത റബ്ബര്‍ പാര്‍ക്കുകള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ബജറ്റിലെ 500 കോടിയുടെ പ്രഖ്യാപനം പോലും റബ്ബര്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കാതെ അട്ടിമറിച്ചതായി കര്‍ഷക സംഘടനകള്‍ പറയുന്നു.

റബ്ബറിന്റെ വിലയിടിവില്‍ വിഷമിക്കുന്ന കര്‍ഷകരെ കൂടുതല്‍ വിഷമിപ്പുക്കുന്നതാണ് ബജറ്റിലെ ഭൂനികുതി വര്‍ദ്ധിപ്പിക്കല്‍. മന്ത്രിമാര്‍ ചെലവ് ചുരുക്കലിന് ശ്രമിക്കാതെ നികുതി വര്‍ദ്ധനവിലൂടെ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത് അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തിരുത്തലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വരുംദിനങ്ങള്‍ ശക്തമായ കര്‍ഷക സമരങ്ങളെ നേരിടേണ്ടിവരുമെന്നുള്ളതാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്ന സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.