Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മാളച്ചിരി കൊഴിഞ്ഞിട്ട് മൂന്നുവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 10:37 am IST
in Entertainment

തബലവാദനത്തിന്റെ പെരുക്കങ്ങളയഞ്ഞ് ശമിക്കുമ്പോള്‍ വിസ്തൃതമായൊരു ഏകാന്തതയുടെ ആര്‍ത്തലപ്പുള്ള നിശബ്ദത പടരുന്നത് ചിലപ്പോള്‍ അറിയാനാകും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സൂര്യസോമയുടെ നിധി എന്ന നാടകത്തില്‍ തബലയില്‍ പെരുമഴ തീര്‍ക്കുന്ന ഒരു കഥാപാത്രമുണ്ടായിരുന്നു. തബലവായന തീരുമ്പോള്‍ അരങ്ങ് കുറെ നേരം നീണ്ട ശൂന്യതയിലായിരുന്നു. ആ പെരുമഴയില്‍ നനഞ്ഞ കാണികള്‍ പരസ്പരം ചോദിച്ചത് ആ നടന്റെ പേരായിരുന്നു. മാളാ അരവിന്ദന്‍ എന്ന പേരും കേട്ടായിരിക്കണം നാടകം കണ്ട എല്ലാവരും വീട്ടിലേക്കു അക്കാലം മടങ്ങിയിട്ടുണ്ടാകുക.

അന്നത്തെ നാടകനടനേയും പിന്നീടുണ്ടായ സിനിമാതാരത്തേയും ഓര്‍മയില്‍ തിരയുന്നവര്‍ ഇന്നുമുണ്ടാകാം. മാളാ അരവിന്ദന്‍ യാത്രയായിട്ട് ഇന്നേയ്‌ക്കു മൂന്നു വര്‍ഷം. ഹാസ്യം എന്ന പേരില്‍ കാണികളെ ചിരിപ്പിക്കാന്‍ ശ്വാസം മുട്ടിക്കുന്ന ഇന്നത്തെ ചില താരങ്ങള്‍ക്കിടയില്‍ മാളാ അരവിന്ദനെപ്പോലുള്ളവരെ ഓര്‍ക്കുമ്പോള്‍ തന്നെ ചിരിയുണര്‍ത്തുന്നത് അവര്‍ ആടിതിമിര്‍ത്ത ശുദ്ധ ഹാസ്യത്തിന്റെ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളുടെ സ്വാഭാവികത തികട്ടിവരുന്നതുകൊണ്ടാണ്. നിര്‍ബന്ധിപ്പിച്ച് ഏന്തിവലിഞ്ഞു ചിരിപ്പിക്കുന്നതിനു പകരം ഉള്ളില്‍നിന്നും അറിയാതെ ചിരിപ്പിക്കാന്‍ പോന്നൊരു നടനമികവായിരുന്നു അരവിന്ദനും. അടൂര്‍ ഭാസി, മുതുകുളം, ബഹദൂര്‍, എസ്.പി.പിള്ള, ശങ്കരാടി തുടങ്ങിയ ഹാസ്യനടന്മാര്‍ക്കൊപ്പം ചിരിയുടെ ജീനിയസായി മാറിയ ജഗതി ശ്രീകുമാറിനൊപ്പം തന്നെ നര്‍മത്തിന്റെ തുടര്‍പ്പടക്കം പൊട്ടുംപോലെ നിന്നവരില്‍ പ്രധാനികളാണ് കുതിരവട്ടം പപ്പുവും മാളാ അരവിന്ദനും. പപ്പു മാള ജഗതി എന്നൊരു ത്രിമൂര്‍ത്തിക്കൂട്ടം തന്നെയുണ്ടായിരുന്നു അന്ന്. പപ്പു മാള ജഗതി എന്നപേരില്‍ സിനിമയും ഇറങ്ങിയിരുന്നു. അറുന്നൂറ്റന്‍പതിലധികം സിനിമകളില്‍  ഹാസ്യ-സ്വഭാവ നടനായി അരവിന്ദന്‍ തിളങ്ങി.

ദേശത്തിന്റെ പേര് തന്നോടൊപ്പം കൂട്ടി മാള എന്നാല്‍ അരവിന്ദനായിത്തീര്‍ന്ന സവിശേഷതയുമുണ്ട് ഈ നടന്..തബലപോലെ ഓടക്കുഴല്‍ വായനയും ഇഷ്ടമായിരുന്നു .സംഗീത അധ്യാപികയായിരുന്ന അമ്മയില്‍നിന്നും കിട്ടിയ വാസനയാണ് മാളയ്‌ക്ക് തബലവായന. അമ്മ കുട്ടികളെ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടുകൊണ്ടായിരുന്നു തബലയിലെ ആദ്യശിക്ഷണം. നീണ്ട പതിനാറുവര്‍ഷം നാടകലോകത്ത് അരങ്ങു വാണു. കോട്ടയം നാഷണല്‍ തിയറ്റേഴ്‌സ്,സൂര്യസോമ തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. സിനിമയിലെ അരങ്ങേറ്റം 1976ല്‍ സിന്ദൂരത്തിലൂടെയായിരുന്നു.

മാള എന്ന നടന്റെ ചിരിമിടുക്കു കണ്ടെത്തിയ കാണികള്‍ അദ്ദേഹത്തെ വിടാതെ പിന്‍തുടര്‍ന്നു.ഏങ്കോണിപ്പുള്ള സംസാരവും ചുണ്ടും കണ്ണും പുരികവും മൂക്കുകൊണ്ടുപോലും പ്രത്യേക രീതിയില്‍ ചലിപ്പിച്ച് ചിരിയുടെ പടക്കവും അമിട്ടുമൊക്കെ മാള പൊട്ടിച്ചു.ശബ്ദംമാറ്റിയുള്ള സംഭാഷണവും വികടമായ ചിരിയും ഞെട്ടലുമൊക്കെയായി തന്റേതായ നര്‍മങ്ങള്‍കൊണ്ടുനടക്കുകയായിരുന്നു അരവിന്ദന്‍. പ്രേം നസീര്‍,മധു,മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളോടൊപ്പം ഇരിപ്പിടമുണ്ടാക്കിയ മാള ചിലഘട്ടങ്ങളില്‍ അവരെക്കാള്‍ തിരക്കുള്ള നടനായിരുന്നു. 70-80കളില്‍ മാളതന്നെയായിരുന്നു സൂപ്പര്‍താരം. മമ്മൂട്ടിയും മോഹന്‍ലാലും മാളക്കുവേണ്ടി സെറ്റുകളില്‍ കാത്തിരിക്കുമായിരുന്നു.മാള എന്നുകേട്ടാല്‍ തിരക്കുണ്ടാകുന്ന കാലം. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കു കുതിക്കുമ്പോഴും എല്ലാവരോടും സൗമ്യഭാവംകാട്ടി ജനകീയനാകാന്‍ മാളാ അരവിന്ദനു കഴിഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.