Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വാഹനങ്ങളുടെ ഒച്ചിഴയലില്‍ ശ്വാസംമുട്ടി കൊച്ചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 02:23 pm IST
in Special Article

വണ്ടിത്തിരക്കില്‍ ഇപ്പോഴും കൊച്ചി ശ്വാസംമുട്ടുകയാണ്. കൊച്ചിയെന്നാല്‍ വാഹനത്തടസം എന്നുവരെ പേരായിട്ടുണ്ട്. കൊച്ചിയിലേക്കു വരുന്നവരെ നിരാശപ്പെടുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്, കൊതുകും നിരങ്ങി നീങ്ങുന്ന വാഹനങ്ങളും. കൊച്ചി മെട്രോ ആണെന്നു പറയുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഒച്ചിഴയുംപോലെയാണ് കൊച്ചി എന്നുതന്നെയാണ് അനുഭവം.

കഴിഞ്ഞ ദിവസം സിപിഎം സമ്മേളനത്തിന്റെ തിരക്കില്‍ എട്ടുമണിക്കൂര്‍വരെയാണ്  ഗതാഗത തടസം ഉണ്ടായത്. ചെറിയൊരു ആള്‍ക്കൂട്ട പരിപാടിയുണ്ടായാല്‍പ്പോലും കൊച്ചി സ്തംഭിക്കുന്ന അവസ്ഥ. പ്രത്യേകിച്ചും വാഹനക്കാര്യത്തില്‍. എത്രതന്നെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയാലും യാത്ര വലിയ നരകമായി മാറുകയാണ് കൊച്ചി. വാഹനപ്പെരുപ്പം ഉണ്ടാകുന്നതിനനുസരിച്ച് അതിനുള്ള നിരത്തോ മറ്റു വഴിസംവിധാനങ്ങളോ കൊച്ചിയില്‍ ഉണ്ടാകുന്നില്ല. ഉള്ള നിരത്തുകളുടെ വീതിപോലും കടക്കമ്പോളങ്ങളുടെ കൈയേറ്റത്തില്‍ ചിടയിടങ്ങളില്‍ ചുരുങ്ങുന്ന ഗതികേടും. സൗകര്യം കിട്ടായാല്‍ ചീറിപ്പായുന്ന പേടിപ്പെടുത്തല്‍ വേറേയും. അതിനു പിന്നാലെ അപകടങ്ങളും കുണ്ടുംകുഴിയും വെള്ളക്കട്ടുമുള്ള പഴയ സ്വഭാവം തന്നെയാണ് ഇന്നും കൊച്ചിയുടെ നിരത്തുകള്‍. ഒന്നും കാലത്തിനനുസരിച്ച് നിലവാരമില്ലാത്തതും നിയമപരമായി പരിഷ്‌ക്കരിക്കാത്തതും പ്രശ്‌നമാണ്. കൊച്ചിയില്‍ ഏറെയും അനധികൃതവും അരുതായ്‌മകളുമാണ്. അത് തൊട്ടതിനും പിടിച്ചതിനുമുണ്ട്്.

വിവിധ സൗകര്യങ്ങളും എളുപ്പങ്ങളുമായിട്ടാവും മെട്രോ പായുന്നതെന്നായിരുന്നു കണക്കുകൂട്ടലുകള്‍. അതില്‍ പ്രധാനം നഗരത്തിലെ തിരക്കുകുറയുമെന്നും വഴിയില്‍കിടന്നു നരകിക്കേണ്ടി വരില്ലെന്നുമൊക്കെയായിരുന്നു. അതെല്ലാം തെറ്റി അങ്ങനെയൊരു ട്രെയിന്‍ ഉണ്ടെന്നുപോലും ജനം ഓര്‍ക്കാതെയായി. തുടക്കത്തില്‍ തിരക്കിന്റെ യാത്രയായിരുന്നു. പ്രതീക്ഷിച്ചതിലും വന്‍ വരുമാനമാണ് ആദ്യമാസത്തില്‍ കിട്ടിയതും. അത് ആരംഭകൗതുകമായിരുന്നു. ഇപ്പോള്‍ മെട്രോ കിതയ്‌ക്കുകയാണ്. നടു നിവര്‍ത്താന്‍ നിത്യവും സര്‍ക്കാര്‍ ചെലവിനുകൊടുക്കുന്നത് ലക്ഷങ്ങളാണ്. എന്നാല്‍ മെട്രോ പരാജയമാണെന്ന് തീരുമാനിക്കാറായിട്ടില്ല. പാത നീട്ടുകയും അനുബന്ധസൗകര്യങ്ങള്‍ വരികയും ചെയ്യുമ്പോള്‍ നില മാറിയെന്നുവരും .മെട്രോനുപകരം പണ്ടേ മേല്‍പ്പാലങ്ങള്‍ വരേണ്ടതായിരുന്നുവെന്നു പറയുന്നവരാണ് അധികവും.

വികസനത്തിന്റെ വഴിയല്ല വഴിമുട്ടിയ വികസനമാണ് കൊച്ചിയുടെ പ്രശ്‌നം. കൊച്ചിയുടെ വികസന പരിപ്രേക്ഷ്യം എന്തെന്ന് ഇന്നും നമ്മുടെ അധികൃതര്‍ക്കറിയില്ല. വഴിയും വിളക്കും വെള്ളവുമാണ് വികസനത്തിന്റെ ആരംഭമെന്നു പറഞ്ഞത് സഹോദരന്‍ അയ്യപ്പനാണ്. അതു വേണ്ടും വിധം നടപ്പാകാത്തതാണ് കൊച്ചിയുടെ പ്രശ്‌നവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

India

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Kottayam

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

പുതിയ വാര്‍ത്തകള്‍

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.