Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇത് ചെറുപ്പം എഴുതിയ ജനാധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 08:29 am IST
in Special Article

മൊബൈലില്‍ യൗവനം പാഴാക്കുന്നുവെന്ന വിളിപ്പേരു ദോഷത്തിന്റെ കടയൂരിയെറിഞ്ഞ് തീച്ചൂടുള്ള നന്മയുടെ പുതിയ ജനാധിപത്യക്രമത്തിന്റെ മുദ്രാവാക്യം പൊതു സമൂഹത്തിനു കഴിഞ്ഞ ദിവസം കൈമാറിയത് പതിനായിരക്കണക്കിനു ചെറുപ്പം. സെക്രട്ടറിയേറ്റിനു മുന്നില്‍ ഇങ്ങനെയൊരു ചെറുപ്പത്തിന്റെ നദി ഒഴുകിയെത്തിയത് കേരള ചരിത്രത്തില്‍ ആദ്യം. രാഷ്‌ട്രീയത്തിന്റെ പേരില്‍ മുദ്രാവാക്യവും അലര്‍ച്ചയും പോര്‍വിളികളുമായി പതിനായിരക്കണക്കിനു കൂട്ടായ്‌മകണ്ടു മടുത്ത സെക്രട്ടറിയേറ്റു പരിസരം നാളുകള്‍ക്കു ശേഷം കണ്ണും കാതും തുറന്നുവെച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത വേറിട്ട  കാഴ്ചയും ശബ്ദവുമായിരുന്നു അത്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അനുജന്‍ ശ്രീവിജിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹം കിടന്ന ജ്യേഷ്ഠന്‍ ശ്രീജീത്തിനു ഐക്യം പ്രഖ്യാപിച്ചാണ് ആര്‍ക്കും പാഠമായ ചെറുപ്പക്കൂട്ടായ്‌മ സെക്രട്ടറിയേററിനു മുന്നില്‍പ്രവാഹമായെത്തിയത്.

ശ്രീജിത്തിന്റെ സമരത്തിനു ഐക്യദാര്‍ഢ്യമുയര്‍ത്തിയ സോഷ്യല്‍ മീഡിയയുടെ ആഹ്വാനമാണ് സ്വന്തം മനസാക്ഷിയുടെ ഉള്‍വിളിയുമായി ആയിരങ്ങളെ എത്തിച്ചത്്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ് ടാഗ് അതിനു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന മുദ്രാവാക്യത്തിനു തന്നെയുണ്ടായിരുന്നു നവമായൊരു ബദല്‍ ജാഗ്രതയുടെ പോരാട്ട വീര്യം. ആ മുദ്രാവാക്യം ഇപ്പഴും പലതും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. പ്രമുഖര്‍ക്കുമാത്രം കൂടെയാകുന്ന നമ്മുടെ പൊങ്ങച്ചക്കാര്‍ക്കു മുഖത്തേറ്റ അടികൂടിയായിരുന്നു അത്. ആരുടേയും സമ്മര്‍ദമില്ലാതെ അവരവര്‍ക്കുള്ളിലെ രാഷ്‌ട്രീയം ഉള്ളില്‍ അവധിക്കുവെച്ച് കക്ഷിരാഷ്‌ട്രീയത്തെ പടിക്കുപുറത്താക്കിയ കൂട്ടായ്‌മ.സ്വയം നിയന്ത്രിച്ചു ശാന്തരായി ആര്‍ക്കും ശല്യമാകാതെ ഈ അസമാധാനകാലത്ത് സമാധാനത്തിന്റെ ശാന്ത ഗംഭീരമായ പ്രകമ്പനം തീര്‍ത്ത കൂട്ടായ്‌മ.

പാറശാല പോലീസ് കസ്റ്റഡിയില്‍വെച്ച് ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് 2014 മാര്‍ച്ച് 21ന് മരണപ്പെടുന്നത്.ലോക്കപ്പില്‍ വിഷം കഴിച്ചു മരിച്ചെന്നായിരുന്നു പോലീസ് ഭാഷ്യം. ശ്രീജിവ് ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിനിരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച വിഷം ലോക്കപ്പില്‍വെച്ചു കഴിച്ചുവെന്നായിരുന്നു പോലീസിന്റെ പിന്നീടുള്ള വിശദീകരണം.എന്നാല്‍ ശ്രീജിവിന്റേത് ലോക്കപ്പ് മരണമാണെന്നും വിഷം പോലീസ് ബലമായി കഴിപ്പിച്ചതാണെന്നും ജസ്റ്റിസ്. നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് കംപ്‌ളെയ്ന്റ് സെല്‍ അതോറിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്തുപറഞ്ഞ് ശിക്ഷിക്കണമെന്നും വകുപ്പു നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

നീതിയും നിയമവും സര്‍ക്കാരും കൈവിട്ടതോടെയാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. ഈ ചെറുപ്പക്കാരന്റെ തുടര്‍ സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ സിബിഐഅന്വേഷണത്തിനു ഉത്തരവിട്ടു. ശ്രീജിത്ത് കഴിഞ്ഞ ഒരുമാസമായി നിരാഹാര സമരത്തിലായിരുന്നു. ഇയാളുടെ ആരോഗ്യം മോശമായിട്ടും ആരും തിരിഞ്ഞുനോക്കാതെ വന്നപ്പോഴാണ് സോഷ്യല്‍ മീഡിയ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്് ക്യംെപയ്ന്‍ ആരംഭിക്കുന്നത്.

മാറിവരുന്ന സര്‍ക്കാരുകള്‍ പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതുകൊണ്ടാണ് ഇത്തരം കസ്റ്റഡി മരണങ്ങളും മറ്റും സംഭവിക്കുന്നത്. പോലീസിന് എന്തുമാകാമെന്നു വന്നിരിക്കുന്നു. ജയിലില്‍ കിടക്കേണ്ട പല പോലീസ് ക്രിമിനലുകളാണ് പോലീസിനെ തന്നെ ഭരിക്കുന്നത്. പിണറായി വിജയന്റെ പോലീസും കയറൂരിവിട്ട നിലയില്‍തന്നെയാണ്. ചെറുപ്പം ഇങ്ങനെ നിതാന്ത ജാഗ്രതയോടെ ഉണര്‍ന്നിരുന്നാല്‍ കേരളം മാറും. മനുഷ്യന്റെ വേദനകളോടും അവകാശങ്ങളോടും വിവേകഭരിതമായി ചേര്‍ന്നു നില്‍ക്കുന്ന ചെറുപ്പമാണ് ഭാവിയുടെ കരുതല്‍. 

                          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.