Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ജിഷ്ണു പ്രണോയുടെ മരണത്തിന് നാളെ ഒരു വര്‍ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:48 pm IST
in Special Article

” കേസ് സിബിഐ അന്വേഷിക്കുന്നു.  മുഖ്യമന്ത്രി ഇനിയും വീട് സന്ദര്‍ശിച്ചിട്ടില്ല.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കൊലക്കേസില്‍ പ്രതിയായി. “

കൊച്ചി: തൃശൂര്‍ പാമ്പാടി നെഹ്റു സ്വാശ്രയ എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് തൂങ്ങി മരിച്ചിട്ട് നാളെ ഒരുവര്‍ഷമാകുന്നു. കേസില്‍ സിബിഐ അന്വേഷണത്തിനു തുടക്കമായി. 

സിപിഎം പ്രവര്‍ത്തകരുടെ കുടുംബമാണ് ജിഷ്ണുവിന്റേതെങ്കിലും മുഖ്യമന്ത്രി പിണറായിജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് ചെന്ന ജിഷ്ണുവിന്റെ അമ്മ മഹജിയെ പോലീസ് റോഡില്‍ വലിച്ചിഴച്ചത് വിവാദമാദയിരുന്നു. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു ഒരു കൊലക്കേസില്‍ പ്രതിയായി ജാമ്യത്തിലാണ്.

പരീക്ഷയ്‌ക്ക് കോപ്പിയടിച്ചുവെന്ന് അദ്ധ്യാപകര്‍ കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ ഹോസ്റ്റല്‍ പരിസരത്ത് ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വാശ്രയ കോളെജുകള്‍ക്കെതിരേയും കാമ്പസില്‍ മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടത്തുന്ന പീഡനങ്ങള്‍ക്കെതിരേയും വമ്പിച്ച പ്രക്ഷോഭമായി മാറിയ ആ ആത്മഹത്യ 2017 ജനുവരി ആറിന് ആയിരുന്നു. 

നാദാപുരം സ്വദേശിയായ ജിഷ്ണുവിന്റെ രക്ഷിതാക്കളും ബന്ധുക്കളും ഇടതുപക്ഷ രാഷ്‌ട്രീയക്കാരായിരുന്നു. ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ ജിഷ്ണുവിന്റെ മരണം രാഷ്‌ട്രീയമാക്കി, പാമ്പാടി നെഹ്റു കോളെജ് കാമ്പസ് തല്ലിത്തകര്‍ക്കുകയും കോളെജ് പൂട്ടിക്കുകയും ചെയ്തു. സമരം മറ്റു വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുത്തു, മറ്റു കാമ്പസുകളിലേക്കും വ്യാപിച്ചു, വിദ്യാഭ്യാസ മേഖലയാകകെ ദിവസങ്ങളോളം സ്തംഭിച്ചു.

കോളെജ് മാനേജ്മെന്റിനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് കോളെജ് ചെയര്‍മാന്‍ കൃഷ്ണദാസ്,, പിആര്‍ഒ, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലായി, ഹൈക്കോടതിയില്‍നിന്ന് താല്‍ക്കാലിക ജാമ്യവും നേടി. ജിഷ്ണുവിന്റെ മരണത്തിന് ഒരു വര്‍ഷമാകുമ്പോള്‍ സ്ഥിതി വിശേഷമിങ്ങനെ: 

– കോളെജ് ചെയര്‍മാന്‍ ഉള്‍പ്പെടെ അധികൃതര്‍ അറസ്റ്റിലായി, താല്‍ക്കാലിക ജാമ്യം നേടി.

– വടക്കാഞ്ചേരി കോടതിയില്‍ പ്രത്യേക പോലീസ് അന്വേഷണ സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസ് തുടരുകയാണ്. 

– ജിഷ്ണുവിന്റെ അമ്മ മഹിജ, കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു. അവരെ പോലീസ് തടയുകയും റോഡില്‍ വലിച്ചിഴക്കുകയും ചെയ്തത് വിവാദമായി.

– മഹിജയെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നയിച്ചതും സംഘര്‍ഷം ഉണ്ടാക്കിയതും ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ. ശ്രീജിത്താണെന്ന് ആരോപിച്ച്, സിപിഎം വടകര,വണ്ണാര്‍കുടി (കോഴിക്കോട്) ബ്രാഞ്ച് അംഗത്വം പാര്‍ട്ടി പുതുക്കിക്കൊടുത്തില്ല. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ നാദാപുരം ലേഖകന്‍ സ്ഥാനം ശ്രീജിത്ത് രാജിവെച്ചു.

– കേസില്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം നിന്ന് എന്തു സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തി. 

– ഒരു വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല, അമ്മയെ നേരിട്ട് സമാശ്വസിപ്പിച്ചിട്ടില്ല.

– സംഭവം നടന്ന് ഒമ്പതു മാസത്തിനു ശേഷം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിജ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സിബിഐയോട് കേസന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. 

– സിബിഐ തയ്യാര്‍ അറിയിച്ചു.

– നെഹ്റു കോളെജ് കാമ്പസില്‍ ഇപ്പോള്‍ ക്ലാസ് നടക്കുന്നുണ്ട്.

– പ്രത്യേകാന്വേഷണ റിപ്പോര്‍ട്ടില്‍, സംഭവത്തെ തുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന കാര്യങ്ങള്‍ക്ക് യുക്തമായ തെളിവുകള്‍ ചേര്‍ത്തിട്ടില്ല. കോളെജില്‍ ഇടിമുറിയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടിലില്ല. 

– പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയ്‌ക്കു മുമ്പ് ദേഹോപദ്രവം ഏല്‍പ്പിക്കപ്പെട്ടതായി പോലീസ്  റിപ്പോര്‍ട്ടിലില്ല. 

– കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.പി. ഉദയഭാനു ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായി, ജാമ്യം നേടി.

– സംഭവ കാലത്ത് കോളെജ് പ്രിന്‍സിപ്പലായിരുന്ന വരദരാജന്‍ ഇപ്പോള്‍ എംഇഎസ് എഞ്ചിനീയറിങ് കോളെജ് ഡീനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

India

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Kottayam

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

പുതിയ വാര്‍ത്തകള്‍

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.