Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആരോപണത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി : സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 09:10 pm IST
in Kannur

കണ്ണൂര്‍: വകുപ്പ് മേധാവിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രതിപക്ഷ അനധ്യാപക സംഘടനാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പരാതിക്ക് വിധേയനായ വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ജീവനക്കാരെ ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതുമാണ് പ്രതിഷേധത്തിന് കാരണമായത്. നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണവും ശക്തമാണ്.

സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയായ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാല ജിവനക്കാരായ നാലു പേരുടെ ഇന്‍ക്രിമെന്റ് റദ്ദാക്കാനും രജിസ്ട്രാറെ ശാസിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനം എടുത്തത്.

വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന വകുപ്പ് മേധാവിക്കെതിരെയുളള പരാതി ആദ്യഘട്ടം തൊട്ടെ ഒതുക്കിത്തീര്‍ക്കാന്‍ ഇടത് അനുകൂല സര്‍വ്വകലാശാല അധ്യാപകരുടേയും അനധ്യാപകരുടേയും ഭാഗത്ത് നിന്നും ശക്തമായ നീക്കമുണ്ടായിരുന്നു. ഒടുവില്‍ ഗവര്‍ണ്ണര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ റിട്ട.ജില്ല ജഡ്ജിയെ കൊണ്ട് അന്വേഷിക്കാന്‍ വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സംബന്ധിച്ച കുറിപ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്കെതിരെ നടപടി. രജിസ്ട്രാര്‍ ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് കാണിച്ചുവെന്ന് ആരോപിച്ചാണ് ശാസിക്കാന്‍ തീരുമാനിച്ചത്. സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം കേസ് അച്ചടക്ക സമിതിക്ക് വിടുകയും അവര്‍ അന്വേഷിക്കുകയുമായിരുന്നു. പെണ്‍കുട്ടികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം പാലിക്കാതെ ആരോപണവിധേയനെ രക്ഷിക്കാന്‍ വളപട്ടണം പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനുളള ശ്രമവും നടന്നിരുന്നു. പോലീസിനെ ഉപയോഗിച്ച് അന്വേഷിച്ച കേസ് എങ്ങുമെത്താത്ത നിലയിലാണ്. ഔദ്യോഗികതലത്തില്‍ യാതൊരു നടപടിയും അധ്യാപകനെതിരെയെടുക്കാന്‍ സിന്‍ഡിക്കേറ്റ് തയ്യാറായിരുന്നില്ല. എന്നാല്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാഞ്ഞ സിന്‍ഡിക്കേറ്റ് ജീവനക്കാരെ ബലിയാടാക്കിയിരിക്കുകയാണ്.

ജീവനക്കാര്‍ വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിക്കുന്നതിനും മുമ്പേ ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സംബന്ധിച്ചും പെണ്‍കുട്ടികളുടെ പരാതി സംബന്ധിച്ചും ഇംഗ്ലീഷ് പത്രങ്ങളിലുള്‍പ്പെടെ വാര്‍ത്ത പ്രസിദ്ധീകരിച്ച് വന്നിരുന്നു എന്നിരിക്കെ ജീവനക്കാര്‍ക്കെതിരായ ഇപ്പോഴത്തെ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യക്തമാവുകയാണ്. ഒരു വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കുക വഴി നടപടിക്ക് വിധേയരായ ഓരോ ജീവനക്കാരുടേയും മാസ ശമ്പബളത്തില്‍ 2000 രൂപയും സര്‍വ്വീസ് കാലാവധിക്ക് ശേഷം ഭീമമായ തുക പെന്‍ഷന്‍ ഇനത്തിലും മറ്റും നഷ്ടമാകുമെന്നും ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ചെയ്യാത്ത കുറ്റത്തിന് ജീവനക്കാരെ എന്തിന് പീഡിപ്പിക്കുന്നുവെന്ന ചോദ്യം പൊതു സമൂഹത്തില്‍ നിന്നും ഉയരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.