Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നതായ പരാതി വ്യാപകമാവുന്നു : 50 മൈക്രോണിന് മുകളിലുളള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്ത് പിഴ ചുമത്തുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 09:09 pm IST
in Kannur

കണ്ണൂര്‍: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും വ്യാപാരികളെ പീഡിപ്പിക്കുന്നതായുള്ള പരാതി വ്യാപകമാവുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്ത് ഭീമമായ തുക പിഴയീടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്ന നടപടി വ്യാപാരികള്‍ക്ക് ദ്രോഹമായി മാറുന്നതായാണ് വ്യാപാരികളുടെ പരാതി.

50 മൈക്രോണില്‍ താഴെയുളള ക്യാരിബാഗുകളാണ് ജില്ലാ ഭരണകൂടം നിരോധിച്ചത്. എന്നാല്‍ മുഴുവന്‍ പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും കടപൂട്ടി സീല്‍ ചെയ്യുകയുമാണെന്ന് വ്യാപാരികള്‍ പറയുന്നു. കുത്തക കമ്പനികളുടേയും ഭക്ഷ്യ വസ്തുക്കളും ബേക്കറി ഉല്‍പ്പന്നങ്ങളും മുഴുവന്‍ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് കടകളില്‍ എത്തുന്നത്. ഇത്തരം കവറുകള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വ്യാപാരികള്‍ ചോദിക്കുന്നു.

എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ചെറുകിട കച്ചവടക്കാരുള്‍പ്പെടെയുളളവരെ ഇതിന്റെ പേരില്‍ പീഡിപ്പിച്ച വഴിയാധാരമാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന നിലപാടിലുമാണ് വ്യാപാരികള്‍. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം ഘട്ടംഘടമായി മാത്രമേ നടപ്പിലാക്കാന്‍ സാധിക്കൂവെന്നും പാക്കിംഗിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ കണ്ടെത്തിയ ശേഷം മാത്രമേ നിരോധനം നടപ്പിലാക്കാവൂയെന്നുമാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ശുചിത്വകേരളം പദ്ധതിയുടെ ചുവടു പിടിച്ച് നടത്തുന്ന നടപടിയില്‍നിന്നും അധികൃതര്‍ പിന്മാറണമെന്നും പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് മതിയായ സാവകാശം നല്‍കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ആദ്യം ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടതെന്നും വ്യാപാരികള്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന് നിരോധനം ഏര്‍പ്പെടുത്താനുളള അധികാരമില്ലെന്നും ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു.

അതേസമയം സാമൂഹ്യ പ്രസ്‌നമായി മാറിയ പ്ലാസ്റ്റിക് ഉപയോഗം അനുവദിക്കില്ലെന്നും സമൂഹ്യനന്മയ്‌ക്കായി നടപ്പിലാക്കുന്ന ഏതൊരു നടപടിയും നടപ്പിലാക്കുമ്പോള്‍ ഒരു വിഭാഗത്തിന് ചെറിയ കഷ്ട നഷ്ടങ്ങള്‍ സ്വാഭാവികമാണെന്നും അതിനാല്‍ ജില്ലാ ഭരണകൂടം നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

പരാതിക്ക് വിധേയനായ വകുപ്പ് മേധാവിയ്‌ക്കെതിരെ നടപടിയില്ല : വാര്‍ത്ത ചോര്‍ത്തിയതായ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

പുതിയ വാര്‍ത്തകള്‍

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.