Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാം നിസ്സഹായരായ ഇരകളല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:45 am IST
in Samskriti

അനുബന്ധ ചോദ്യവും ഉത്തരവും:

മറ്റുളളവര്‍ ചെയ്യുന്ന (അതായത് അച്ഛനും അമ്മയും ബന്ധുജന വൃന്ദവും ) കര്‍മ്മങ്ങളുടെ ഫലം നാം അനുഭവിക്കേണ്ടി വരുമോ? അതും പിന്നെ പ്രാരബ്ധമായിമാറുന്നില്ലേ?

ഉത്തരം : സച്ചിദാനന്ദസ്വരൂപിയാണ് ഞാനെന്ന വാസ്തവ ബോധ്യമാണ് ലക്ഷ്യം എന്ന് വ്യക്തമാക്കപ്പെട്ടത് വീണ്ടും ചിന്തിക്കണം. അനാദിയായി ഇക്കാര്യം ‘ഞാന്‍’ വിസ്മരിച്ചു പോയതാണ് എന്റെ സങ്കടസങ്കീര്‍ണ്ണതകള്‍ക്ക് കാരണമെന്ന കാര്യവും യുക്തിപൂര്‍വ്വം ആലോചിച്ച് ഉറപ്പാക്കണം. തത്ത്വ വിസ്മൃതി എപ്രകാരമാണ് ദുഃഖ ദുരിതങ്ങള്‍ സമ്മാനിക്കാന്‍ പാകത്തില്‍ നാനാപ്രകാരം പരിലസിക്കുന്ന ബാഹ്യലോകമായി വിരിഞ്ഞതെന്നും ചിന്തിക്കണം. ( ലോകം പരമസത്തയുടെ ബഹുപ്രകാരമുള്ള ആവിഷ്‌കാര വിലാസമാണ്. സ്വയം മാറാതെ പലതുമാകാനുള്ള സത്യവസ്തുവിന്റെ ശേഷി ഒരു ലീലയായി ഗണിക്കപ്പെടേണ്ടതായിരുന്നു. മറിച്ച് സങ്കുചിത ആത്മ താദാത്മ്യ തലത്തില്‍ നിന്ന് വീക്ഷിച്ചു തുടങ്ങിയപ്പോള്‍ ദുഃഖം അനിവാര്യമായി മാറിപ്പോയി.)

ജ്ഞാനപ്രാപ്തിയുടെ പാതയില്‍ അന്തഃകരണത്തിലെ അലോസരങ്ങളാണ് പ്രശ്‌നമാവുന്നത്. ചലന നിയമമനുസരിച്ച് പുറത്ത് പലവിധം പരിണമിക്കുന്ന ഭൂതജാലം വാസ്തവത്തില്‍ എന്നെ ബാധിക്കുന്നില്ല. എന്നാല്‍ അവക്ക് സുഖദുഃഖദായക സാമര്‍ത്ഥ്യം കല്‍പ്പിച്ചു നല്‍കിയതു കാരണം പ്രബലമായ ഇഷ്ടാനിഷ്ടങ്ങള്‍ തോന്നിത്തുടങ്ങി. ഈ രാഗദ്വേഷങ്ങള്‍ ആണ് പ്രശ്‌നമെന്ന് ഗ്രഹിക്കണം.

പുറം ലോകത്തെ കല്‍പിതമൂല്യങ്ങള്‍ക്കനുസരിച്ച് വിലയിരുത്തുമ്പോള്‍ അന്തഃകരണത്തിലുണ്ടാവുന്ന ഓര്‍മ്മകളുടെ പാടാണ് കര്‍മ്മഫലം എന്ന് മനസ്സിലാക്കണം. പുറത്തു സംഭവിക്കുന്ന ചലനഫലങ്ങള്‍ ( അത് അച്ഛനമ്മമാരോ, ബന്ധുജനങ്ങളോ ആരുസൃഷ്ടിക്കുന്നതുമാകട്ടെ ) നമ്മുടെ അശ്രദ്ധകൊണ്ടേ കര്‍മ്മഫലമായി അന്തഃകരണത്തില്‍ സമാഹരിതമാകുകയുള്ളൂ. ചലന ഫലങ്ങളെ സുഖദുഃഖപ്രദായകമെന്ന് വിലയിരുത്തിപ്പോകാതെ വിവേകപൂര്‍വ്വം വര്‍ത്തിച്ചാല്‍ പുറം ലോകം നമ്മെ ബാധിക്കില്ല. കര്‍മ്മയോഗ പാതയില്‍ ഈ കരുതലിന്റെ കുശലതയാണ് നാം പുലര്‍ത്തേണ്ടത്.

‘ഞാന്‍ കാര്യങ്ങളൊക്കെ യഥോചിതം ഗ്രഹിച്ച് നേര്‍വഴിയില്‍ ചരിച്ചു പോവുന്നു. പക്ഷേ എന്റെ മാതാപിതാക്കളുടേയും മറ്റും കര്‍മ്മസ്വാധീനത്തില്‍ നിന്ന് മുക്തനാകാന്‍ എനിക്കു കഴിയില്ലല്ലോ എന്ന വ്യാകുലത യുക്തിരഹിതമാണ്. കര്‍മ്മഫലത്തെ (പുറത്ത് ഉരുത്തിരിയുന്ന ചലനഫലം) സംബന്ധിച്ചുള്ള വിലയിരുത്തല്‍ സമ്മാനിക്കുന്ന ഓര്‍മ്മക്കുറിപ്പുകളാണ് അപലപിക്കപ്പെടേണ്ടുന്ന ‘കര്‍മ്മഫലം ‘

അതായത് സംഭവഗതികളുടെ നിസ്സഹായരായ ഇരകളല്ല നാം. അവയെ ശ്രേയസ്‌കരമാം വിധം വിലയിരുത്തി പ്രയോജനപ്പെടുത്താന്‍ കഴിവുള്ള യജമാനന്മാരാണ് നാം. യോഗ്യമായ വിലയിരുത്തലുകള്‍ക്കു വേണ്ടുന്ന വിജ്ഞാന -വിവേക പക്വത- ഉറപ്പാക്കിയാല്‍ നിര്‍ഭയം ലക്ഷ്യപ്രാപ്തിയുടെ പാതയില്‍ സഞ്ചരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.