Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എടച്ചന കുങ്കന് സ്മാരകം നിര്‍മിക്കും:ഗ്രാമ പഞ്ചായത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 09:48 pm IST
in Wayanad

വെള്ളമുണ്ട:ചരിത്രപുരുഷനായ എടച്ചന കുങ്കന് ഉചിതമായ രീതിയില്‍ അദ്ദേഹം വീരമൃത്യു വരിച്ച പുളിഞ്ഞാല്‍ കോട്ടമൈതാനിയില്‍ സ്മാരകം നിര്‍മിക്കുമെന്ന് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ്.വീരപഴശ്ശി സ്മാരക സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ള മുണ്ടയില്‍ നടന്ന എടച്ചന കുങ്കന്‍ അനുസ്മരണ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എച്ചെന കുങ്കനെക്കുറിച്ചുള്ള അജ്ഞതയാണ് ഇതുവരെയും സ്മാരകമുയരാതിരിക്കാന്‍ കാരണം. കുങ്കന്റെ ചരിത്രം വെളിച്ചത്ത് വരുമ്പോള്‍ വരുമ്പോള്‍ സ്മാരകവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ കെ.ടി .സുകുമാരന്‍ മോഡറേറ്ററായിരുന്നു.

രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ പ്രചാര്‍ പ്രമുഖ് വി.കെ.സന്തോഷ് കുമാര്‍ വിഷയാവതരണം നടത്തി. ആര്‍ക്കും ഒരിക്കലും കീഴടക്കാന്‍ കഴിയാത്ത ലഹളത്തലവനെന്ന ബ്രിട്ടീഷുകാരുടെ വിശേഷണം കുങ്കന്റെ സ്വാതന്ത്ര്യ സമരത്തിലെ സ്ഥാനം വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹോദരന്മാരും മരുമക്കളുമടക്കം അഞ്ചു പേരെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് സമര്‍പ്പിച്ച കുടുംബമാണ് എച്ചനകുങ്കന്റെത്.

കുങ്കന് സ്മാരകമുയരാത്തത് ചരിത്രത്തോടുള്ള നീതികേടാണെന്നും അദ്ദേഹം പറഞ്ഞു..തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മംഗലശ്ശേരി മാധവന്‍, വി.മധു, കെ.ആര്‍ സതീശന്‍ നായര്‍ ,എ.വി.രാജേന്ദ്രപ്രസാദ്, മഞ്ഞോട്ട് ചന്തു, വിജയന്‍ കൂവണ, ബാലന്‍ വലക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

വീര കേരള വര്‍മ്മ പഴശ്ശി രാജാവിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ സ്വന്തം തറവാട്ടു സ്വത്തുക്കള്‍ ബ്രിട്ടീഷുകാര്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയെന്ന് വി മധു.പുളിഞ്ഞാലില്‍ നടന്ന എടച്ചന കുങ്കന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.1802 നവംബര്‍ മാസം ശ്രീരംഗപട്ടണത്തുനിന്ന് കേണല്‍ ലോറന്‍സിന് നല്‍കിയ ഉത്തരവാണിത് ഇത് ഉള്ളത്.എടച്ചെനെ കുങ്കന്‍ ബ്രിട്ടീഷുകാരുടെ റിബല്‍ ആണെന്നും പഴശ്ശിയുടെ സഹായിയായ അയാള്‍ക്ക് കുടുംബ സ്വത്ത് പരിപാലിക്കാന്‍ അവകാശമില്ലെന്നും രേഖയിലുണ്ട്.അതുകൊണ്ടു തന്നെ പുളിഞ്ഞാല്‍ മുതല്‍ മാനന്തവാടി വരെ വ്യാപിച്ച് കിടന്നിരുന്ന അദ്ദേഹത്തിന്റെ എല്ലാ കുടുംബ സ്വത്തുക്കളും വീടുകളും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് രേഖയിലുണ്ട്.വള്ളിയൂര്‍ക്കാവ് ക്ഷേത്രം ഉള്‍പ്പെടെയുള്ള 5000 ത്തോളം ഏക്കറാണ് അക്കാലത്ത് ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയത്.എടച്ചെന തറവാട്ടിലെ കുങ്കന്റെ സഹോദരന്‍മാരെ വധിക്കുകയും മറ്റു പുരുഷന്‍മാരെ നാടുകടത്തുകയും ചെയ്തു.ഒരു കാലത്ത് സ്ത്രീകള്‍ മാത്രമുള്ള കുടുംബമായി ആ തറവാട് മാറിയിരുന്നു.

പിന്നീട് സ്ത്രീകള്‍ നിയമ യുദ്ധത്തിലൂടെ 200 ഏക്കറോളം തിരിച്ചു വാങ്ങിയതായും പറയപ്പെടുന്നു. സര്‍ക്കാര്‍ ജോലികളിലും എടച്ചെനെ നായര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ചരിത്രമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

Kerala

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

World

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

പുതിയ വാര്‍ത്തകള്‍

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.