Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതവും ശാസ്ത്രവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 02:30 am IST
in Samskriti

ഏതാനും കുട്ടികള്‍ അടുത്തിടെ എന്നോട് ചേദിച്ചു എല്ലാ മതങ്ങളും ഒന്നല്ലേ, അതിന്റെ ആശയവും ലക്ഷ്യവും ഒന്നല്ലേ?. അതുകൊണ്ട് മതംമാറ്റത്തിനെതിരെ എന്തിനാണിത്ര കോലാഹലം. യഥാര്‍ത്ഥത്തില്‍ മതം എന്ന വിഷയത്തില്‍ ഇന്നത്തെ തലമുറ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. രാഷ്‌ട്രീയക്കാര്‍ക്ക് മതേതരത്വം എന്നവാക്കുകൊണ്ട് ഇവരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്നുമുണ്ട്. എന്നാല്‍ പാശ്ചാത്യ നാടുകളില്‍ നിന്ന് ഇന്ത്യയില്‍ വന്ന സെമറ്റിക് മതങ്ങളും ഭാരതത്തിന്റെ സനാതന സംസ്‌കാരവും വ്യത്യസ്തമാണ്.

ക്രിസ്തുമതവും ഇസ്ലാം മതവും മനുഷ്യനെ ദൈവത്തിന്റെ സൃഷ്ടിയായോ അടിമയായോ പുത്രനായോ ആണ് കാണുന്നത്. അവര്‍ക്ക് ദൈവം സ്രഷ്ടാവാണ്. മനുഷ്യനും മറ്റ് ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടതും. മനുഷ്യനില്‍ നിന്ന് വ്യത്യസ്തനായ സ്രഷ്ടാവും ആ സ്രഷ്ടാവിന് ഇരിക്കാന്‍ സ്വര്‍ഗ്ഗവും അദ്ദേഹത്തിന്റെ കല്‍പനകളായ മതഗ്രന്ഥവും മനുഷ്യന്റെ ലക്ഷ്യമായ സ്വര്‍ഗ്ഗവും ഒക്കെയാണ് സെമറ്റിക് മതങ്ങളുടെ യഥാര്‍ത്ഥ ആശയങ്ങള്‍.

കേവലം വാദഗതികള്‍ക്കൊണ്ട് സ്ഥാപിക്കാനുള്ളതല്ല മതം. അത് യുക്തിനിഷ്ഠവും ശാസ്ത്രീയവും ഇവിടത്തന്നെ നമുക്ക് തെളിയിക്കുവാനും കാണുവാനും സാധിക്കുന്നതാവണം. അതിലേക്ക് എല്ലാ വായനക്കാരേയും സ്വാഗതം ചെയ്യുന്നു. ഇതില്‍ പങ്കുവയ്‌ക്കുന്ന കാര്യങ്ങള്‍ പ്രിയ വായനക്കാര്‍ വായിച്ച് മറക്കരുത്. ഈ ആശയങ്ങള്‍ നമ്മുടെ തലമുറകളിലേക്കും പകര്‍ന്നു നല്‍കാം. നിങ്ങളുടെ ഓരോ ചോദ്യത്തിനും ശാസ്ത്രീയമായി ഉത്തരം നല്‍കാന്‍ ശ്രമിക്കാം.

യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ?. ദൈവമാണോ മനുഷ്യനെയും പ്രപഞ്ചത്തേയും സൃഷ്ടിച്ചത്. ആ െൈദവം എവിടെയാണ്. മനുഷ്യന് കാണാന്‍ സാധിക്കുമോ. സ്വര്‍ഗ്ഗ നരകങ്ങള്‍ ഉണ്ട് എന്നത് സത്യമാണോ. ദൈവത്തിന് മനുഷ്യനെ രക്ഷിക്കുവാനും ശിക്ഷിക്കുവാനും സാധിക്കുമോ?. ഇതിനെക്കുറിച്ച് ശാസ്ത്രീയമായി ചിന്തിക്കാം. ആദ്യമായി സൃഷ്ടിയെക്കുറിച്ച് ചിന്തിക്കാം. മതഗ്രന്ഥങ്ങളില്‍ സൃഷ്ടിയെക്കുറിച്ച് എന്തുപറയുന്നു എന്നതിന് മുമ്പ് ഊര്‍ജ്ജതന്ത്രത്തില്‍ എന്ത് പറയുന്നു എന്ന് നോക്കാം. അനവധി ശാസ്ത്രജ്ഞന്മാര്‍ അവരുടെ ജീവിതത്തിലെ നല്ലൊരു സമയം നിരന്തരമായ ഗവേഷണത്തിലൂടെ അവര്‍ക്ക് അനുഭവപ്പെട്ട സത്യങ്ങള്‍ കാണിച്ചു തരുന്നതാണ് ഇത്തരം ശാസ്ത്ര ശാഖകളിലൂടെ.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞന്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സൃഷ്ടി വര്‍ണ്ണനയില്‍ നിന്ന് വ്യത്യസ്തമായി ഒരു സത്യം കണ്ടെത്തി. അത് അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു. സൃഷ്ടി എന്നത് സംബന്ധിച്ച് മതഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്നും സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ദൈവമല്ല പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് മനസ്സിലായി. ഈ പ്രപഞ്ചം രൂപപ്പെടുന്നതിന് മുമ്പ് ചെറുകണികകളായി ഇവിടത്തന്നെ നിലനിന്നിരുന്ന അണുകണങ്ങളാണ് പല പല കാരണങ്ങളാല്‍ ഉരുത്തിരിഞ്ഞ് പ്രപഞ്ചമായത്.

ഇതൊരു സൃഷ്ടി അല്ലെന്നും നേരത്തെ ഉള്ളത് പരിണാമം സംഭവിച്ച് വികസിച്ചതാണെന്നും ഐന്‍സ്റ്റീന്‍ ശാസ്ത്രീയമായി തെളിയിച്ചു. ഋ=ാര2 എന്ന പ്രസിദ്ധമായ ഗണിത സമവാക്യം കൊണ്ട് ഇന്ന് നാം കാണുന്ന പ്രപഞ്ചം നേരത്തെ തന്നെ പല കണങ്ങളായി ഇവിടെ ഉണ്ടായിരുന്നുവെന്നും അതാണ് പരിണാമം സംഭവിച്ച് പലതായി തീര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കണ്ടെത്തി. ബൈബിളില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് നേര്‍വിപരീതമായ ഒരു സത്യമാണ് അദ്ദേഹം കണ്ടെത്തിയത്.

ഇന്ന് ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങളുടെ അവസ്ഥ അതിശയകരമാണ്. ഒരുവശത്ത് അവരുടെ മതഗ്രന്ഥത്തില്‍ അവര്‍ അവരെ ദൈവസൃഷ്ടികള്‍ എന്ന് വിളിക്കുമ്പോള്‍ സ്‌കൂളുകളില്‍ സയന്‍സ് വിഷയങ്ങളിലൂടെ പ്രകൃതിയില്‍ നിന്ന് വികസിച്ചുവന്നവരാണ് തങ്ങളെന്ന് പഠിക്കേണ്ടിയും വരുന്നു. മതഗ്രന്ഥങ്ങളില്‍ പറഞ്ഞതില്‍ നിന്നും വിരുദ്ധമായി മറ്റൊരു ശാസ്ത്രം പഠിക്കാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍.

ഇനി നമുക്ക് ഭാരതീയ ആശയങ്ങളിലേക്ക് കടക്കാം. ഭഗവദ് ഗീതയിലെ രണ്ടാം അധ്യായത്തിലെ 28 -ാം ശ്ലോകം ( അവ്യക്താദീനി ഭൂതാനി…തത്ര കാ പരിദേവനാ) എടുത്തുനോക്കിയാല്‍ പാശ്ചാത്യ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച ശാസ്ത്രീയ സത്യങ്ങള്‍ മറ്റ് മതങ്ങള്‍ രൂപപ്പെടുന്നതിനും 5000 വര്‍ഷം മുമ്പ് ഭാരതത്തില്‍ ഋഷി പരമ്പരകളാല്‍ രൂപപ്പെട്ടതാണെന്ന് കാണാം. സംസ്‌കാരത്തിന്റെ അതിമഹത് ഗ്രന്ഥമെന്ന് പറയുന്ന ഭഗവദ്ഗീതയിലെ ഈ ശ്ലോകത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നത് ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ രൂപം കൊള്ളും മുന്നേ ഇവിടെ സൂക്ഷ്മമായി നിലനിന്നിരുന്നുവെന്നാണ്. ആ സത്യം തന്നെയാണ് ഐന്‍സ്റ്റീനെ പോലുള്ള ശാസ്ത്രജ്ഞര്‍ അനവധി നിരവധി ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത്.

ഇവിടെ ഉള്ളതെല്ലാം പരിണമിച്ച് വികസിച്ച് വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുപോകുമ്പോള്‍,’ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല, ഒന്നും നശിപ്പിക്കപ്പെടുന്നില്ല’ എന്ന് സയന്‍സ് കണ്ടെത്തിയ യാഥാര്‍ത്ഥ്യം 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സിലാക്കിയവരാണ് ഭാരതീയ ഋഷിമാര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. അപ്പോള്‍ സ്വാഭാവികമായി ഒരു ചോദ്യം ഉയരാം. ഇവിടെയുണ്ടായിരുന്നതെല്ലാം നേരത്തെ ഉണ്ടായിരുന്നതാണ് എങ്കില്‍ എന്തെല്ലാമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ ചോദ്യം വളരെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ വിശദമായി ചിന്തിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത് നമുക്ക് അടുത്ത അദ്ധ്യായത്തില്‍ പരിശോധിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.