Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രേക്ഷകനെ പിന്തുടരുന്ന ഈപ്പച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 10:30 am IST
inEntertainment

മലയാള സിനിമയിലെ പൗരുഷനടനത്തിലെ ആള്‍രൂപങ്ങളില്‍ ഒരാളായ എംജി സോമന്‍ യാത്രയായിട്ട് ഡിസംബര്‍ 12ന് ഇരുപതു വര്‍ഷം. 70,80കളില്‍ നായകനടനായി തിളങ്ങിയ സോമന്‍ 220തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അന്നത്തെ ത്രിമൂര്‍ത്തികള്‍ എന്നുപറയാവുന്ന സോമന്‍, ജയന്‍, സുകുമാരന്‍ എന്നിവരുടെ കൂട്ടുസിനിമകള്‍ വല്ലാത്തൊരാവേശത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. വില്ലനായും നായകനായും അരങ്ങുതകര്‍ത്ത സോമന്റെ വില്ലന്‍ വേഷങ്ങളിലുമുണ്ടായിരുന്നു നായകന്‍.ഗായത്രിയില്‍ തുടങ്ങി ലേലത്തില്‍ അവസാനിച്ച സോമന്റെ സിനിമാജീവിതം നാടകത്തില്‍നിന്നുള്ള തുടര്‍ച്ചയായിരുന്നു.

….തിരുവല്ലയില്‍ ജനിച്ച സോമന്‍ എയര്‍ഫോഴ്‌സില്‍ നിന്നാണ് നാടകക്കമ്പത്തിലേക്കു വന്നത്. കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജയശ്രീ തിയറ്റേഴ്‌സിലൂടെയായിരുന്നു പ്രെഫഷണല്‍ നാടകത്തിലേക്കുള്ള വരവ്. പിന്നീട് കേരള ആര്‍ട്‌സ്,കെപിഎസി തുടങ്ങിയ നാടകസമിതികളില്‍ തുടര്‍ന്നു. കേരളം മുഴുവന്‍ കളിച്ച പ്രശസ്തനാടകം രാമരാജ്യത്തിലെ പ്രധാന നടനായിരുന്നു. ആ ഗംഭീര അഭിനയമാണ് സിനിമയ്‌ക്കു വഴിതെളിച്ചത്. 1973ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രിയില്‍ നായകനായിട്ടായിരുന്നു സോമന്റെ അരങ്ങേറ്റം. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

1976 മുതല്‍ 83വരെ നായകനായിരുന്നു സോമന്‍. പിന്നീട് വില്ലനായും സഹനടനായും കൊമേഡിയനായും തിളങ്ങി. 77ല്‍ പത്മരാജന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയിലെ നെഗറ്റീവ് ടച്ചുള്ള നായക കഥാപാത്രം സോമനിലെ നടനെ മാറ്റി മറിച്ചു. 78ല്‍ 43 ചിത്രങ്ങളിലാണ് സോമന്‍ അഭിനയിച്ചത്. ഇതൊരു ലോക റെക്കോഡായിരിക്കും. സ്വപ്‌നാടനം, മണ്ണ്, നിര്‍മാല്യം, അണിയറ, ജാലകം, ആര്യന്‍, രതി നിര്‍വേദം, എന്നിങ്ങനെ എടുത്തുപറയാന്‍ നിരവധി ചിത്രങ്ങള്‍.

കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് കരചലനങ്ങള്‍ എങ്ങനെയായിരിക്കണമെന്നും മറ്റും സോമനെ കണ്ടുപഠിക്കണമെന്നു നടനമികവിനെക്കുറിച്ചു പറയുന്നവര്‍ ഓര്‍മിപ്പിക്കാറുണ്ട്.നാടക ചലനങ്ങളില്‍നിന്നും കിട്ടിയതാവണം ഈ സൂക്ഷ്മത.

സംഭാഷണത്തിലെ സ്വാഭാവികതയും സോമനു കൂട്ടുണ്ടായിരുന്നു. നിഷേധി കഥാപാത്രങ്ങളെ ഒരുപക്ഷേ കൂടുതല്‍ ലഭിച്ചതും സോമനാകാം. 97ല്‍ ജോഷിസംവിധാനംചെയ്ത ലേലമായിരുന്നു സോമന്റെ അവസാനചിത്രം. ഇതിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രത്തെ അദ്ദേഹം അവസ്മരണീയമാക്കി. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പേരാണ് സോമന്റെ ഈപ്പച്ചന്‍.ഒരു പക്ഷേ ഇന്നും കാണികളെ ഈപ്പച്ചന്‍ പിന്‍തുടരുന്നുണ്ടാവണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.