Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രത്തിനുള്ളില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കി തൃക്കൊടിത്താനത്ത് സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 10:25 pm IST
in Kottayam

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു. വീട്ട് മുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത സംഘം വീട്ടുകാരെ ദേഹോപദ്രവവും ഏല്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഇന്നലെയും തൃക്കൊടിത്താനത്തും പരിസര പ്രദേശങ്ങളിലും സിപിഎം പ്രകോപനമുണ്ടാക്കി.

മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തൊടെ ആസൂത്രിതമായിട്ടാണ് അക്രമങ്ങള്‍ നടത്തിയത്. ദേഹത്ത് തട്ടിയെന്ന പേരില്‍ ദീപ മഹോത്സം കാണാനെത്തിയവരെ മര്‍ദ്ദിച്ച് കൊണ്ടാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമണം അഴിച്ചുവിട്ടത്. വിനോദ് എന്നയാളുടെ ദേഹത്ത് തട്ടിയെന്നും പറഞ്ഞ് അരുണ്‍, ശിവന്‍കുട്ടി എന്നിവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ക്ഷേത്രത്തിനുള്ളില്‍ അഴിഞ്ഞാടിയ സംഘത്തിന്റെ പരാക്രമം കണ്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങള്‍ ഭയന്ന് നിലവിളിച്ച് കൊണ്ടാണ് പുറത്തേക്ക് ഓടിയത്.

ഈ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത്. തൃക്കൊടിത്താനം മഹാക്ഷേത്രത്തിന്റെ തെക്ക് വശം രാമനിലയം പ്രകാശ്, പാഴൂര്‍മഠം തുളസി എന്നിവരുടെ വീടുകള്‍ അടിച്ച് തകര്‍ത്തു. 70 തോളം വരുന്ന സംഘമാണ് മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. തുളസിയുടെ വീടിന്റെ ജനല്‍ഗ്ലാസുകള്‍ നിശ്ശേഷം തകര്‍ത്തു. ചില്ല് തെറിച്ച് തുളസിയുടെ മകളുടെ പിഞ്ച് കുഞ്ഞിന് മുറിവേറ്റു. വീട്ടുകാരെയും ഭീഷണിപ്പെടുത്തി. പ്രകാശിന്റെ വീടിന്റെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്ത സംഘം വീട്ട് മുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളുടെ ചില്ലും തകര്‍ത്തു. കൂടാതെ കാറിന്റെ ഡോറ് വെട്ടിപ്പൊളിച്ചു.

ആര്‍എസ്എസ് ശാഖയ്‌ക്ക് സ്ഥലം കൊടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരില്‍ പ്രകാശിന്റെ വീട്ടുകാരെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വരികയായിരുന്നു. ഇത് സംബന്ധിച്ച് പല പരാതികളും നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. അക്രമണത്തിന് പിന്നില്‍ ഭരണ സ്വാധീനമാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും സംഘപരിവാര്‍ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. രാഷ്ടീയ വൈരാഗ്യം മൂലം സിപിഎം എതിര്‍ രാഷ്ടീയത്തില്‍പ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.