Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കള്ളിന്റെ ലഭ്യത കുറഞ്ഞു മദ്യലോബി വന്‍തോതില്‍ സ്പിരിറ്റ് സംഭരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 12:00 am IST
in Kottayam

കോട്ടയം: ക്രിസ്തുമസ്-പുതുവത്സര ആഘോഷം ലക്ഷ്യമാക്കി മദ്യലോബി വന്‍തോതില്‍ സ്പിരിറ്റ് സംഭരിക്കുന്നു. വ്യാജമദ്യ നിര്‍മ്മാണം ഉദ്ദേശിച്ചാണ് സ്പിരിറ്റ് എത്തിക്കുന്നതെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം കുറവിലങ്ങാട് റേഞ്ചില്‍പ്പെട്ട കള്ള് ഷാപ്പില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് പിടിച്ചിരുന്നു. എന്നാല്‍ വലിയ അളവില്‍ ജില്ലയുടെ പല ഭാഗങ്ങളിലായി സംഭരിച്ച സ്പിരിറ്റിനെക്കുറിച്ച് തുടര്‍ അന്വേഷണം നടത്താന്‍ എക്‌സൈസ് തയ്യാറായിട്ടില്ല. സ്പിരിറ്റ് സംഭരിക്കുന്നതായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കള്ളിന്റെ ഉല്പാദനം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. പനങ്കള്ള് ചെത്തി ഉപജീവനം നടത്തുന്നവര്‍ക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പാലക്കാട് നിന്ന് കള്ള് വരുന്നുണ്ടെങ്കിലും ഇതും ഷാപ്പുകളില്‍ തികയുന്നില്ല. ദിവസവും 50,000 ലിറ്റര്‍ കള്ള് വരുന്നുണ്ടെന്നാണ് കണക്ക്. ജില്ലയില്‍ ഒന്നിനും ഒന്നര ലക്ഷത്തിനും ഇടയില്‍ ലിറ്റര്‍ കള്ള് ആവശ്യമാണ്. ബാറുകള്‍ തുറന്നെങ്കിലും മദ്യത്തിന് ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്. ഇതെല്ലാം മുതലെടുത്താണ് മദ്യലോബി വന്‍ തോതില്‍ സ്പിരിറ്റ് എത്തിക്കുന്നത്.

ക്രിസ്തുമസ്-പുതുവത്സര ആഘോഷ വേളയില്‍ മദ്യത്തിന്റെ ആവശ്യകത ഉയരും. ഇത് മറികടക്കുന്നതിനായി വ്യാജമദ്യം ഒഴുക്കാനാണ് മദ്യലോബിയുടെ നീക്കം. കര്‍ണ്ണാടകയില്‍ നിന്നും തേനി , കമ്പം വഴി തമിഴ് നാട്ടില്‍ നിന്നും സ്പിരിറ്റ് എത്തുന്നുണ്ട്. പച്ചക്കറി നിറച്ച ലോറികളാണ് സ്്പിരിറ്റ് കടത്തുന്നതിന് ഉപയോഗിക്കുന്നതെന്നാണ് വിവരം. സര്‍ക്കാര്‍ മദ്യനയം ഉദാരമാക്കിയതോടെ എക്‌സൈസിന്റെ പരിശോധനയും പേരില്‍ മാത്രമായി.

ഇപ്പോള്‍ ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം അപര്യാപ്തമാണ്. പരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം 8.1 ശതമാനം കടന്നാല്‍ എക്‌സൈസ് കേസെടുക്കും. മൂന്ന് മുതല്‍ 8.1 ശതാമാനം വരെയാണ് കള്ളില്‍ ആല്‍ക്കഹോളിന്റെ അനുവദനീയമായ അളവ്. സാമ്പിള്‍ എടുത്ത് അയച്ചാല്‍ ആഴ്കള്‍ കഴിഞ്ഞാണ് പരിശോധന ഫലം ലഭിക്കുന്നത്. ഇത് ലഭിക്കുമ്പോഴേയ്‌ക്കും കള്ള് വിറ്റ് തീരും. മുമ്പ് എക്‌സൈസ് സഞ്ചരിച്ച ലാബ് ആരംഭിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സഞ്ചരിക്കുന്ന ലാബ് തുടങ്ങിയത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ ലാബ് കട്ടപ്പുറത്തായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.