Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചുരം സംരക്ഷണം അനിവാര്യം : പ്രകൃതി സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 08:05 pm IST
in Wayanad

കല്‍പ്പറ്റ :റോഡ് തകര്‍ന്ന് ഗതാഗത തടസ്സം പതിവായ താമരശേരി ചുരം റോഡ് സംരക്ഷണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും കോഴിക്കോട്‌വയനാട് ജില്ലാ ഭരണകൂടങ്ങളും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ചുരത്തെ സമ്പൂര്‍ണ നാശത്തില്‍നിന്നു രക്ഷിക്കാന്‍ കുറുക്കുവഴികളില്ല. മുറിവൈദ്യം ഒഴിവാക്കി വ്യക്തവും ശക്തവുമായ നടപടികളാണ് ഉണ്ടാകേണ്ടത്. ചുരത്തില്‍ വാഹന പാര്‍ക്കിംഗും പ്ലാസ്റ്റിക് നിക്ഷേപവും നിരോധിച്ചത് സ്വാഗതാര്‍ഹമാണ്. ചുരത്തില്‍ സ്ഥിരമായ ഗതാഗതതടസം ഉണ്ടാകുന്നത് ആറ്, ഏഴ്, എട്ട് വളവുകളിലും അവയ്‌ക്കിടെയിലെ ഭാഗങ്ങളിലുമാണ്. വളവുകളിലടക്കം റോഡ് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വീതികൂട്ടി നവീകരിക്കുകയാണ് ഗതാഗതപ്രശ്‌നത്തിനു പരിഹാരം.

ഇതിനാവശ്യമായ വനഭൂമി വിട്ടുകൊടുക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തയാറാകണം. നാടുകാണി, പക്രന്തളം, പേരിയ, കൊട്ടിയൂര്‍ ചുരം റോഡുകളുടെ നവീകരണത്തിനും അവശ്യമെങ്കില്‍ വനഭൂമി വിട്ടുകൊടുക്കണം. എന്നാല്‍ പടിഞ്ഞാറത്തറപൂഴിത്തോട്, ചിപ്പിലിത്തോട്തളിപ്പുഴ അടക്കം പശ്ചിമഘട്ടം കീറിമുറിച്ചുള്ള ഒരു റോഡിനും വനഭൂമി നല്‍കരുത്. ഇപ്പോള്‍ത്തന്നെ ദുര്‍ബലമായ പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സന്തുലനത്തെയും വനഘടനയെയും ബദല്‍ റോഡുകള്‍ താറുമാറാക്കും. അവശേഷിക്കുന്ന വനത്തിന്റെ സംരക്ഷണം മറ്റേതു വികസനത്തെയുംകാള്‍ വയനാടിനു മര്‍മപ്രധാനമാണ്. ചുരത്തില്‍ ഇപ്പോഴുള്ള ബഹുനില കെട്ടിടങ്ങളടക്കം നിര്‍മിതികള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി പൊളിച്ചുനീക്കണം.

പുതിയ നിര്‍മാണങ്ങള്‍ വിലക്കണം. ഭൂവിനിയോഗ നിയമം കര്‍ശനമായി നടപ്പിലാക്കണം. 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് നിഷ്‌കര്‍ഷിക്കുന്ന കൃഷിയല്ല ഇപ്പോള്‍ ചുരം റോഡിനോടു ചേര്‍ന്നുള്ള സ്വകാര്യഭൂമികളില്‍ നടക്കുന്നത്. റോഡിനിരുവശവും കുറഞ്ഞത് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ സ്വകാര്യ ഭൂമി ഏറ്റെടുത്ത് വനവത്കരണം നടത്തുന്നത് ഗുണം ചെയ്യും.

ഒമ്പത് ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങള്‍ ചുരത്തില്‍ നിരോധിക്കണം.

ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ മഴയെയും വിപരീത കാലാവസ്ഥയെയും അതിജീവിക്കാനാകാതെ പാറക്കൂട്ടങ്ങളും മണ്‍കൂനകളും മാത്രമുള്ള പ്രദേശമായി ചുരവും അത് നിലനില്‍ക്കുന്ന പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവുകളും രൂപാന്തരപ്പെടാന്‍ അധികകാലം എടുക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. തച്ചമ്പത്ത് രാമകൃഷ്ണന്‍, സണ്ണി മരക്കടവ്, എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, സണ്ണി പടിഞ്ഞാറത്തറ, എ.വി. മനോജ്, തോമസ് അമ്പലവയല്‍, ഗോപാലകൃഷ്ണന്‍ മൂലങ്കാവ്, അബു പൂക്കോട്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.