Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ദുരന്തത്തിനും വിലപറയുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 08:29 am IST
inSpecial Article

ഓഹി ചുഴലിക്കൊടുങ്കാറ്റിന്റെ കേട്ടും കണ്ടറിഞ്ഞതുമായ ദുരന്തങ്ങളെക്കാള്‍ വലുതാണ് ഇനിയും അറിയാനിരിക്കുന്നതെന്നാണ് ആശങ്ക. നാശനഷ്ടങ്ങളുടെ വേദനയിലും ഉറ്റവര്‍ ഇനിയും വരാത്തതിന്റെ ആധിയിലും നിലയില്ലാവിലാപ്പുറങ്ങളായി കടലോരം മാറുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് അറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെ രോഷത്തീ ആളുകയാണ്. സംസ്ഥാനത്ത് ദുരന്തത്തില്‍ 14പേര്‍ മരിച്ചു.ഇനിയും നൂറ്റിഇരുപത്താറുപേരെ കണ്ടെത്തിയിട്ടില്ല.

കൂടുതലാളുകളും തിരുവനന്തപുരത്തു നിന്നുള്ളവരാണ്. സര്‍ക്കാരിന്റെ സുരക്ഷാ സംവിധാനത്തിനു കാത്തുനില്‍ക്കാതെ വാപിളര്‍ത്തിവരുന്ന തിരമാലകള്‍ വകവയ്‌ക്കാതെ കടലിലേയ്‌ക്ക് ഉറ്റവരെ തെരഞ്ഞുപോകുകയാണ് മത്സ്യത്തൊഴിലാളികള്‍.

സ്വതവേ പ്രവര്‍ത്തിക്കാത്ത പിണറായി സര്‍ക്കാര്‍ ഇത്രവലിയ ദുരന്തമുണ്ടായിട്ടും അങ്ങാപ്പാറനയം തുടരുന്നത് ആരോടു പക തീര്‍ക്കാനാണ്. ജനരോഷം ഭയന്നു ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ട് മന്ത്രിമാര്‍ അവരവരുടെ ഓഫീസുകളില്‍ കുത്തിയിരിക്കുകയാണ്. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും മാത്രമേ കടലോരം സന്ദര്‍ശിച്ചുള്ളൂ. കടകംപള്ളിയാകട്ടെ ഹെലികോപ്റ്ററില്‍ ചുറ്റിയായിരുന്നു സന്ദര്‍ശനം.ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല എന്നിവര്‍ തീരത്തു സജീവമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിനോക്കിയിട്ടില്ല.ഇതിനെതിരെ കടുത്ത രോഷമാണ് നിലനില്‍ക്കുന്നത്. സ്വന്തം നിയോജക മണ്ഡലത്തില്‍ സാധാരണ എത്തിനോക്കാത്ത എംഎല്‍എ മുകേഷ് ബഡായി ബംഗ്‌ളാവിന്റെ ഷൂട്ടിങ്ങിനിടയില്‍ മനസില്ലാമനസോടെ എത്തിനോക്കിയതാകട്ടെ ഒരു ദിവസം കഴിഞ്ഞും. നെഞ്ചത്തടിച്ചു കരഞ്ഞവരോട് കോമഡി പറഞ്ഞ എംഎല്‍എയെ മത്സ്യത്തൊഴിലാളികള്‍ നല്ല പുളിച്ചതു പറഞ്ഞ് ഓടിക്കുകയായിരുന്നുവെന്നാണ് കേള്‍വി. ജനത്തിനും സിപിഎമ്മിനും ബാധ്യതയായ ഇദ്ദേഹംവലിയ ദേശീയ ദുരന്തമായിമാറിയിരിക്കുകയാണ്!

കാര്യക്ഷമമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ അതിനുപകരം ചുഴലികൊടുങ്കാറ്റിനെക്കുറിച്ചു മുന്‍കൂട്ടി വിവരം തന്നില്ലെന്നു പറഞ്ഞ് ദുരന്തത്തെ ലഘൂകരിക്കാനാണ് ശ്രമമെന്നു തോന്നുന്നു. ഇനി ചുഴലികൊടുങ്കാറ്റിനെ പറഞ്ഞുവിട്ടത് കേന്ദ്രമാണെന്നു പോലും പറയാന്‍ ഈ സര്‍ക്കാര്‍ മടിക്കില്ല. എന്നാല്‍ കേരളാതീരത്ത് ചുഴലികൊടുങ്കാറ്റ് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഹൈദരാബാദിലെ ദേശീയ സമുദ്ര വിജ്ഞാന സേവനകേന്ദ്രം അറിയിച്ചു. നവംബര്‍ 27മുതല്‍ തുടര്‍ച്ചയായി ന്യൂന മര്‍ദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

രേഖാമൂലമുള്ള അറിയിപ്പിനേയും എങ്ങനെ മറികടക്കാം എന്നുള്ളതാകും സര്‍ക്കാരിന്റെ ചിന്ത. കടലോരവാസികളെല്ലാം തങ്ങളുടെ വോട്ടുബാങ്കല്ല എന്നാണോ സര്‍ക്കാരിന്റെ മനോഭാവം. ദുരന്തത്തിനും ഇവര്‍ വിലപറയുകയാണോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.