Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ദുരന്തത്തിനും വിലപറയുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 08:29 am IST
in Special Article

ഓഹി ചുഴലിക്കൊടുങ്കാറ്റിന്റെ കേട്ടും കണ്ടറിഞ്ഞതുമായ ദുരന്തങ്ങളെക്കാള്‍ വലുതാണ് ഇനിയും അറിയാനിരിക്കുന്നതെന്നാണ് ആശങ്ക. നാശനഷ്ടങ്ങളുടെ വേദനയിലും ഉറ്റവര്‍ ഇനിയും വരാത്തതിന്റെ ആധിയിലും നിലയില്ലാവിലാപ്പുറങ്ങളായി കടലോരം മാറുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് അറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെ രോഷത്തീ ആളുകയാണ്. സംസ്ഥാനത്ത് ദുരന്തത്തില്‍ 14പേര്‍ മരിച്ചു.ഇനിയും നൂറ്റിഇരുപത്താറുപേരെ കണ്ടെത്തിയിട്ടില്ല.

കൂടുതലാളുകളും തിരുവനന്തപുരത്തു നിന്നുള്ളവരാണ്. സര്‍ക്കാരിന്റെ സുരക്ഷാ സംവിധാനത്തിനു കാത്തുനില്‍ക്കാതെ വാപിളര്‍ത്തിവരുന്ന തിരമാലകള്‍ വകവയ്‌ക്കാതെ കടലിലേയ്‌ക്ക് ഉറ്റവരെ തെരഞ്ഞുപോകുകയാണ് മത്സ്യത്തൊഴിലാളികള്‍.

സ്വതവേ പ്രവര്‍ത്തിക്കാത്ത പിണറായി സര്‍ക്കാര്‍ ഇത്രവലിയ ദുരന്തമുണ്ടായിട്ടും അങ്ങാപ്പാറനയം തുടരുന്നത് ആരോടു പക തീര്‍ക്കാനാണ്. ജനരോഷം ഭയന്നു ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ട് മന്ത്രിമാര്‍ അവരവരുടെ ഓഫീസുകളില്‍ കുത്തിയിരിക്കുകയാണ്. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും മാത്രമേ കടലോരം സന്ദര്‍ശിച്ചുള്ളൂ. കടകംപള്ളിയാകട്ടെ ഹെലികോപ്റ്ററില്‍ ചുറ്റിയായിരുന്നു സന്ദര്‍ശനം.ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല എന്നിവര്‍ തീരത്തു സജീവമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിനോക്കിയിട്ടില്ല.ഇതിനെതിരെ കടുത്ത രോഷമാണ് നിലനില്‍ക്കുന്നത്. സ്വന്തം നിയോജക മണ്ഡലത്തില്‍ സാധാരണ എത്തിനോക്കാത്ത എംഎല്‍എ മുകേഷ് ബഡായി ബംഗ്‌ളാവിന്റെ ഷൂട്ടിങ്ങിനിടയില്‍ മനസില്ലാമനസോടെ എത്തിനോക്കിയതാകട്ടെ ഒരു ദിവസം കഴിഞ്ഞും. നെഞ്ചത്തടിച്ചു കരഞ്ഞവരോട് കോമഡി പറഞ്ഞ എംഎല്‍എയെ മത്സ്യത്തൊഴിലാളികള്‍ നല്ല പുളിച്ചതു പറഞ്ഞ് ഓടിക്കുകയായിരുന്നുവെന്നാണ് കേള്‍വി. ജനത്തിനും സിപിഎമ്മിനും ബാധ്യതയായ ഇദ്ദേഹംവലിയ ദേശീയ ദുരന്തമായിമാറിയിരിക്കുകയാണ്!

കാര്യക്ഷമമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ അതിനുപകരം ചുഴലികൊടുങ്കാറ്റിനെക്കുറിച്ചു മുന്‍കൂട്ടി വിവരം തന്നില്ലെന്നു പറഞ്ഞ് ദുരന്തത്തെ ലഘൂകരിക്കാനാണ് ശ്രമമെന്നു തോന്നുന്നു. ഇനി ചുഴലികൊടുങ്കാറ്റിനെ പറഞ്ഞുവിട്ടത് കേന്ദ്രമാണെന്നു പോലും പറയാന്‍ ഈ സര്‍ക്കാര്‍ മടിക്കില്ല. എന്നാല്‍ കേരളാതീരത്ത് ചുഴലികൊടുങ്കാറ്റ് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഹൈദരാബാദിലെ ദേശീയ സമുദ്ര വിജ്ഞാന സേവനകേന്ദ്രം അറിയിച്ചു. നവംബര്‍ 27മുതല്‍ തുടര്‍ച്ചയായി ന്യൂന മര്‍ദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

രേഖാമൂലമുള്ള അറിയിപ്പിനേയും എങ്ങനെ മറികടക്കാം എന്നുള്ളതാകും സര്‍ക്കാരിന്റെ ചിന്ത. കടലോരവാസികളെല്ലാം തങ്ങളുടെ വോട്ടുബാങ്കല്ല എന്നാണോ സര്‍ക്കാരിന്റെ മനോഭാവം. ദുരന്തത്തിനും ഇവര്‍ വിലപറയുകയാണോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.