Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തൊടുപുഴയുടെ വസന്തം ഇനി ഓര്‍മയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 12:29 pm IST
inEntertainment

സിനിമയുടെ വര്‍ണ്ണപ്പകിട്ടുകള്‍ അത്രയ്‌ക്കൊന്നും വാരിപ്പൂശാനാകാതെയും ദുരിതങ്ങളുടെ ആവര്‍ത്തനപ്പുഴകള്‍ നീന്തിക്കേറാനാകാതെയും നടിയും നാടക പ്രവര്‍ത്തകയുമായിരുന്ന തൊടുപുഴ വാസന്തി വിധിക്കു കീഴടങ്ങി.

അറുപത്തഞ്ചു വയസിനിടയില്‍ 450 ലധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും സാധാരണ നമ്മള്‍ പറയുന്ന സിനിമാക്കാരുടെ അടിപൊളി ജീവിതമെന്നും അവര്‍ക്കുണ്ടായിരുന്നില്ല. പകരം ജീവിതത്തില്‍ ഒന്നിനുപുറകെ ഒന്നൊന്നായി സംഭവിച്ച ദുരന്തങ്ങളില്‍ തകര്‍ന്ന് ഗുരുതരമായ പ്രമേഹത്തിനും ക്യാന്‍സറിനും ഇടയില്‍പ്പെട്ട് നാളുകളായി അവശതയിലായിരുന്നു വാസന്തി. പ്രമേഹം മൂര്‍ച്ഛിച്ചപ്പോള്‍ അവരുടെ വലതുകാല്‍ മുട്ടിനു മുകളില്‍ മുറിച്ചുമാറ്റുകയായിരുന്നു. അവരുടെ നിരാശ്രയത്തെക്കുറിച്ച് അടുത്തിടെ മാധ്യമങ്ങളില്‍ വന്നതിനുശേഷം സിനിമാരംഗത്തുനിന്നും ചെറിയ സഹായങ്ങള്‍ കിട്ടിത്തുടങ്ങിയിരുന്നു.

കലാകാരന്മാരുടെ കുടുംബമായിരുന്നു വാസന്തിയുടേത്. അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ നടനും ബാലേ ട്രൂപ്പ് ഉടമയുമായിരുന്നു. അമ്മ പങ്കജാക്ഷി തിരുവാതിര നര്‍ത്തകിയും. രണ്ടുപേരുടേയും പ്രതിഭ വാസന്തിക്കും കിട്ടി. അതിന്റെ ബലത്തിലായിരുന്നു പ്രീഡിഗ്രിക്കു പഠിച്ചിരുന്ന പതിനാറുകാരി ഉദയായുടെ സിനിമ ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേയില്‍ നര്‍ത്തകിയായി അരങ്ങേറ്റം കുറിച്ചത്. നൂറു രൂപയായിരുന്നു പ്രതിഫലം. വസന്തകുമാരിയാണ് സിനിമയില്‍ വാസന്തിയായത്. മുതിര്‍ന്ന നടിയായ അടൂര്‍ ഭവാനിയാണ് വാസന്തിയാക്കിയത്. ഇരുവരും അതിനു മുന്‍പേ പീനല്‍കോഡ് എന്ന നാടകത്തില്‍ അഭിനയിച്ചിരുന്നു. നല്ല രാശിയുള്ള പേരായി വാസന്തി. പിന്നീട് അതിനൊപ്പം സ്വന്തം നാടായ തൊടുപുഴയേയും കൂട്ടി.

എല്ലാമായിരുന്ന അച്ഛന്റെ അസുഖം സിനിമയില്‍ ഇടവേളയുണ്ടാക്കി. പിന്നെ മരണം. അമ്മയുടെ മരണം. പിന്നെയും ഇടവേളയുടെ നാളുകള്‍. ദിവസം രണ്ടു സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു ഈ ഇടവേളകള്‍. കലയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് രാജേന്ദ്രന്റെ പിന്തുണ വലുതായിരുന്നു. അദ്ദേഹം കിടപ്പിലായപ്പോള്‍ വീണ്ടും ഇടവേള. രാജേന്ദ്രന്‍ നിര്‍ബന്ധിച്ചാണ് തുടര്‍ന്നു സിനിമാസെറ്റിലേക്കുപോയത്. അദ്ദേഹവും പോയപ്പോള്‍ എല്ലാതുണയും നഷ്ടമായി വാസന്തിക്ക്. ഒറ്റപ്പെടലും ഏകാന്തതയും. കൂട്ടിനുവന്നുകേറിയതാകട്ടെ ഗുരുതര രോഗങ്ങളും. കുടുംബ സദസുകള്‍ക്കിഷ്ടമായിരുന്ന വാസന്തിയെ സിനിമയില്‍ കാണാതായപ്പോഴാണ് അവരുടെ നീറുന്ന ജീവിതത്തിന്റെ കണ്ണീര് പ്രേക്ഷകന്‍ അറിഞ്ഞു തുടങ്ങിയത്.

ക്യാന്‍സര്‍ രോഗം ഒരു പരമ്പര എന്നപോലെ അവരുടെ കുടുംബത്തെ വേട്ടയാടി. അച്ഛനും ഭര്‍ത്താവിനും ക്യാന്‍സറായിരുന്നു. ഇപ്പോള്‍ വാസന്തിയുടെ ജീവന്‍ അപഹരിച്ചതും ക്യാന്‍സര്‍ തന്നെ. നാടകവും സിനിമയും തന്നെയായിരുന്നു വാസന്തിക്കു ജീവിതം. അച്ഛന്റെ ബാലെ ട്രൂപ്പില്‍ നിന്നായിരുന്നു തുടക്കം. പിന്നെ നാടകങ്ങളില്‍. നൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16 സീരിയലുകളിലും വേഷമിട്ടു.

കാമുകിയും ഭാര്യയും അമ്മയുമായി നിരവധി വേഷങ്ങള്‍. അമ്മ വേഷങ്ങളായിരുന്നു കൂടുതലും. എന്റെ നീലാകാശം എന്ന ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടി. ആലോലം സിനിമയിലെ ജാനകിയെ പ്രേക്ഷകര്‍ക്കു ഏറ്റെടുത്തു. 2016ല്‍ അഭിനയിച്ച ഇതു താന്‍ടാ പോലീസ് ആണ് അവസാന ചിത്രം.

നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.