Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഎച്ച് ലോയയുടെ മരണത്തിൽ ആശങ്കകൾ നിലനിൽക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 12:18 pm IST
in India

ന്യൂദല്‍ഹി: സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്മോഹന്‍ ഹരികൃഷ്ണന്‍ ലോയയുടെ മരണത്തിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി ദൃക്സാക്ഷികള്‍. അമിത് ഷായ്‌ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷായും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ലോയയുടെ മരണത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സഹോദരിയെ ഉദ്ധരിച്ച്‌ കഴിഞ്ഞയാഴ്ച കാരവന്‍ മാസികയില്‍ വന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് ഇവർ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പുരിലെ ആശുപത്രിയില്‍ വെച്ച ലോയ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നത്. സഹപ്രവര്‍ത്തകയായ ജഡ്ജി സപ്ന ജോഷിയുടെ മകളുടെ വിവാഹവിരുന്നില്‍ പങ്കെടുത്ത് പിറ്റേന്നായിരുന്നു ഇത്. ഈ മരണം അസ്വാഭാവികമാണെന്നും പല സത്യങ്ങളും മൂടിവെക്കാന്‍ ശ്രമം നടന്നതായുമാണ് സഹോദരിയെ ഉദ്ധരിച്ച്‌ കാരവന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രിയിലെ ഇസിജി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും മരണശേഷം ജഡ്ജിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് അയച്ചപ്പോള്‍ ആരും അനുഗമിച്ചിരുന്നില്ലെന്നും കാരവന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അന്ന് ലോയയെ പരിചരിച്ച ഡോക്ടര്‍മാരെയും സംഭവത്തിന് ദൃക്സാക്ഷികളായവരെയും ബന്ധുക്കളെയും നേരില്‍ക്കണ്ട് ഇന്ത്യന്‍ എക്സ്പ്രസ് അന്വേഷണം നടത്തുകയായിരുന്നു.

ബോംബെ ഹൈക്കോടതിയിലെ ജഡ്ജിമാരായ ഭൂഷണ്‍ ഗവായിയും സുനില്‍ ഷുക്രെയുമാണ് ആശുപത്രിയില്‍ അപ്പോഴുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാണ് മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വേണ്ട സജ്ജീകരണങ്ങളൊരുക്കിയത്. മരണത്തെക്കുറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് ഇരുവരും പറയുന്നു. ലോയ അക്കാലത്ത് കേട്ടിരുന്നത് അമിത് ഷാ പ്രതിയായ ഷൊഹ്റാബുദീന്‍ ഷെയ്ഖ് വധക്കേസ്സാണെന്നതും മരണവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്. നവംബര്‍ 30-ന് രാത്രി രവിഭവന്‍ ഗസ്റ്റ് ഹൗസിലേക്ക് പോയ ലോയ, പുലര്‍ച്ചെ നാലുമണിയോടെയാണ് നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറയുന്നത്.

ജഡ്ജിമാരായ ശ്രീധര്‍ കുല്‍ക്കര്‍ണിയും ശ്രീരാം മധുസൂദന്‍ മോഡക്കും ഒപ്പമുണ്ടായിരുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച്‌ പ്രാദേശിക കോടതിയിലെ ജഡ്ജി വിജയകുമാര്‍ ബദ്രെയും ഹൈക്കോടതിയിലെ നാഗ്പുര്‍ ബെഞ്ച് ഡപ്യൂട്ടി രജിസ്ട്രാര്‍ രൂപേഷ് രതിയും ചേര്‍ന്നാണ് ഡാന്‍ഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്റെ സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ ഇസിജി എടുത്തിരുന്നില്ലെന്ന ലോയയുടെ സഹാദരിയുടെ വാദവും ആശുപത്രി രേഖകള്‍ തെറ്റാണെന്ന് തെളയിക്കുന്നു.

ഇസിജി എടുത്തിരുന്നതായി രേഖകളിലുണ്ട്.

ഇസിജി റിസല്‍ട്ടും ആശുപത്രി രേഖകളിലുണ്ട്. 24 മണിക്കൂറും ട്രോമകെയര്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിതെന്ന് ഡാന്‍ഡെ ആശുപത്രി ഡയറക്ടര്‍ പിനാക് ഡാന്‍ഡെ പറഞ്ഞു. അഞ്ചുമണിയോടെയാണ് ലോയയെ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. റെഡിസന്റ് മെഡിക്കല്‍ ഓഫീസറാണ് അദ്ദേഹത്തെ പരിശോധിച്ചത്.

ഇസിജി എടുത്തു ഹൃദ്രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഹൃദ്രോഗ ചികിത്സയ്‌ക്കുള്ള സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കുറച്ചുകൂടി വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് മെഡിട്രിന ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക കൊണ്ടുവരുമ്പോൾ ലോയ ഏറെക്കുറെ മരണത്തോട് അടുത്തിരുന്നുവെന്ന് മെഡിട്രിന എംഡി സമീര്‍ പല്‍തേവാര്‍ പറഞ്ഞു. സിപിആറും ഡയറക്‌ട് കറണ്ട് ഷോക്കുമുള്‍പ്പെടെ നല്‍കിയെങ്കിലും രോഗിയെ തിരിച്ചുകൊണ്ടുവരാനായില്ലെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. മെഡിട്രിന ആശുപത്രിിലേക്കാണ് ജസ്റ്റിസ് ഗവായിയും ഷുക്രെയുമെത്തുന്നത്.

ഹൈക്കോടതി രജിസ്ട്രാര്‍ വിളിച്ചറിയിച്ചതനുസരിച്ചാണ് താനെത്തിയതെന്ന് ഗവായ് പറഞ്ഞു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ജഡ്ജിമാര്‍ പറയുന്നു. തുടര്‍ന്ന് മൃതദേഹം ഏറ്റു വാങ്ങിയതും ആശുപത്രിയിലെ ഡോക്ടര്‍കൂടിയായ പ്രശാന്ത് രതിയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ന്യൂസ് ടീം കണ്ടെത്തി. തന്റെ അമ്മാവനായ രുക്മേഷ് പന്നലാല്‍ ജക്കോട്ടിയ വിളിച്ചറിയിച്ചതനുസസരിച്ചാണ് താന്‍ ആശുപത്രിയിലെത്തിയതെന്ന് ഡോ. രതി പറയുന്നു.

തനിക്ക് അങ്ങനെയൊരു ബന്ധുവില്ലെന്ന് ലോയയുടെ അച്ഛന്‍ പറയുന്നതായി കാരവന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനെ എതിര്‍ക്കുന്ന ന്യൂസ് ആയിരുന്നു അത്. ഈ റിപ്പോർട്ടുകളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ട് ആണ് ഇന്ത്യന്‍ എക്സ്പ്രസ് പുറത്തു വിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.