Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആരാധനയുടെ കാന്തവലയവുമായി ഇന്നും ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 09:37 pm IST
inEntertainment

മലയാള സിനിമയിലെ സാഹസികതയുടെ ആദ്യ ആള്‍രൂപമായ നടന്‍ ജയന്റെ മരണവും സാഹസികതയിലൂടെ തന്നെ ആയതും വിധി ഒരുക്കിവെച്ച യാദൃശ്ചികതയുടെ അമ്പരപ്പായിരുന്നിരിക്കണം. കുറച്ചുകാലംകൊണ്ട് എന്നന്നേയ്‌ക്കുമായി ആഘോഷിക്കപ്പെട്ട ജയന്‍ എന്ന ആക്ഷന്‍ ഹീറോയുടെ മാസ്മരികത ഇന്നും ഭൂതകാലം തിരശ്ശീലയിടാതെ പ്രേക്ഷകരിലുണ്ട്. അതെ,മലയാള സിനിമ പൗരുഷത്തിന്റെ മുദ്രകണ്ടത് നടന്‍ ജയനിലൂടെയാണ്. മലയാള സിനിമ നടുക്കത്തോടെ കരഞ്ഞതും ജയന്റെ മരണത്തിലൂടെതന്നെ. ജയന്റെ മരണത്തിന് നവംബര്‍ 16ന് 37 വയസ്.

പതിറ്റാണ്ടുകള്‍ക്കു മുന്‍പു നടന്നിട്ടും ഇന്നലത്തേതുപോലെ കണ്‍മുന്നില്‍കാണുന്ന ചിലതുണ്ട്. അതുപോലെയാണ് ജയന്റെ മരണം. ജയനു മുന്‍പും പിന്‍പും നിരവധി ഇഷ്ടതാരങ്ങള്‍ മലയാളത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ അപൂര്‍വമായിരുന്നു ജയന്റെ ദുരന്തം. കോളിളക്കം എന്ന സിനിമയില്‍ ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്നു സ്റ്റണ്ടു ചെയ്യുന്നതിനിടയില്‍ നിലത്തു തലയിടിച്ചുവീണുണ്ടായ ആഘാതമാണ് ജയനെ മരണത്തിലേക്കു നയിച്ചത്. തങ്ങളുടെ ഇഷ്ടനടന്‍ മരിച്ചെന്നറിഞ്ഞിട്ടും മരിച്ചില്ലെന്നു വിശ്വസിക്കാന്‍ തയ്യാറാകാത്ത ആരാധകരുമുണ്ട്. അന്നു മരിച്ചത് ജയനല്ല മറ്റാരോ ആണെന്നു സ്‌നേഹക്കൂടുതല്‍കൊണ്ടു അവിശ്വസിക്കാനായിരുന്നു അവര്‍ക്കു താല്‍പ്പര്യം.

പഴയ തലമുറയുടെ ജയനോടുള്ള ആരാധനയുടെ കാരണങ്ങള്‍ തിരക്കിപ്പോയ പുതുതലമുറയ്‌ക്കും സമ്മതിക്കേണ്ടി വന്നുകാണണം അന്നു മലയാള സിനിമയിലെ ഒറ്റയാള്‍ പ്രതിഭാസമായിരുന്നു ജയനെന്ന്. കടഞ്ഞെടുത്തപോലുള്ള ഒത്ത ശരീരം, വലിയ മുഖത്തെ തെളിച്ചമുള്ള കണ്ണുകള്‍, ശബ്ദ ഗാംഭീര്യം, നടത്തത്തിലെ ഉറപ്പ് എന്നിങ്ങനെ ശരിയായൊരു പുരുഷന്‍. ചോക്ലേറ്റു നായകര്‍ക്കിടയില്‍ ഇഷ്ടപ്പെടാനും ആരാധിക്കാനുമുള്ള കാരണങ്ങള്‍ അനവധിയെന്ന് അവരും തിരിച്ചറിഞ്ഞു. ഭാവത്തില്‍ മാത്രമല്ല വേഷത്തിലും വ്യത്യ്‌സ്തനായിരുന്നു ജയന്‍.എല്‍വിസ് ബെല്‍ബോട്ടം പാന്റ്‌സ്, പെട്ടെന്ന് എടുത്തു കാണിക്കുന്ന കടുത്ത വര്‍ണ്ണങ്ങളുള്ള വസ്ത്രങ്ങള്‍, മാനറിസങ്ങളിലെ ആകര്‍ഷണം എന്നിവയൊക്കെ ഈ നടനെ വേറിട്ടവനാക്കി.

മലയാള സിനിമയെ പാരമ്പര്യംപോലെ അലോസരപ്പെടുത്തിയ മരംചുറ്റി പ്രേമത്തിനു ഒടുക്കംവന്നത് ജയന്റെ കാലത്താണ്. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് വിയോജിപ്പുണ്ടാകാമെങ്കിലും മലയാള സിനിമ ആദ്യംകണ്ട ആണത്തം ജയനായിരുന്നുവെന്ന് ആരും തലകുലുക്കി സമ്മതിക്കും. ജയനില്‍നിന്നും പൗരുഷ സാഹസികതയും ആക്ഷനും മറ്റും സ്വാഭാവികമായും ആഗ്രഹിച്ചതുകൊണ്ടാവണം അതുമാത്രം അദ്ദേഹത്തില്‍നിന്നും സംവിധായകരും പ്രതീക്ഷിച്ചത്. എന്നാല്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഏതോ ഒരു സ്വപ്‌നം ഈ നടന്റെ അഭിനയം പുറത്തെടുത്ത ചിത്രമാണ്.

സിനിമാ കമ്പക്കാരനായി സൈനിക ജീവിതത്തില്‍നിന്നും രാജിവെച്ച കൃഷ്ണന്‍ നായരാണ് പിന്നീട് നടന്‍ ജയനായത്. ചെറുവേഷങ്ങളില്‍ മിന്നായംപോലെ പ്രത്യക്ഷപ്പെട്ട് ജേസി സംവിധാനം ചെയ്ത ശാപമോക്ഷം ഒരു നടനെന്ന നിലയില്‍ ജയനു തുടക്കമായി. വില്ലനായി വന്ന് നായകനായി മാറുകയായിരുന്നു. വില്ലന്‍ വേഷത്തിലും നായകനായിത്തീര്‍ന്ന നടന്‍. അഭിനയിച്ച മിക്കവാറും ചിത്രങ്ങളും ഹിറ്റ്. നൂറും നൂറ്റമ്പതും ഓടി സൂപ്പര്‍ഹിറ്റായവ വേറെ. കണ്ണപ്പനുണ്ണി, അവനോ അതോ അവളോ, മീന്‍,മൂര്‍ഖന്‍, ശരപഞ്ജരം, കരിമ്പന, അങ്ങാടി, ചന്ദ്രഹാസം, അന്തപ്പുരം, രാജാങ്കണം, മോചനം, ചാകര, പഞ്ചമി, പ്രഭു, കഴുകന്‍, സര്‍പ്പം, തടവറ, ലിസ എന്നിങ്ങനെ ഹിറ്റായ ജയന്‍ ചിത്രങ്ങള്‍ നിരവധിയാണ്.

ജയന്‍ ചിത്രങ്ങള്‍ കൂടുതല്‍ സംവിധാനം ചെയ്തവരില്‍ ഐ.വി.ശശിയാണു മുന്നില്‍,12 ചിത്രങ്ങള്‍. അങ്ങാടി, മീന്‍, കരിമ്പന, കാന്തവലയം, ഈ മനോഹര തീരം എന്നിവ ഇതില്‍പ്പെടും. അങ്ങാടിയിലെ ബാബു എന്ന തൊഴിലാളിയുടെ ഇംഗ്‌ളീഷ് അന്ന് കൈയ്യടിയോടെയാണ് ജനം സ്വീകരിച്ചത്.

പ്രേം നസീര്‍-ഷീല ജോഡികള്‍പോലെ ജയന്‍-ഷീല,ജയന്‍-സീമ,ജയന്‍-ജയഭാരതി ജോഡികള്‍ അക്കാലത്ത് പ്രേക്ഷകരുടെ തിരക്കുണ്ടാക്കി. അന്നത്തെ ഒട്ടുമിക്ക നായികമാരുമായും അഭിനയിച്ചു. നായകനില്‍നിന്നും സൂപ്പര്‍ സ്റ്റാറെന്ന പദവിമാറ്റത്തിന്റെ ആരംഭം ജയനിലൂടെയായിരുന്നു. പ്രായക്കൂടുതലുള്ളൊരാളുടെ വേഷം ജയന്‍ അഭിനയിച്ചിട്ടില്ല.

നിത്യ യൗവനയുക്ത നായകനായിരുന്നു ജയന്‍. അദ്ദേഹം ആഘോഷിക്കപ്പെടുമ്പോഴും സ്‌നേഹപൂര്‍വം വിമര്‍ശിക്കപ്പെടുന്നുമുണ്ട്. രണ്ടും ചോന്നാകണം നിത്യാരാധനയുടെ ഹേതു. എന്നാലും മുപ്പത്തേഴു വര്‍ഷങ്ങള്‍ക്കിപ്പുറവും പഴയ തലമുറ അന്നത്തെപ്പോലെ ജയനെ ആരാധിക്കുമ്പോള്‍ കാരണങ്ങള്‍ പരിചിതമാണെങ്കിലും അതിനപ്പുറം ഒരു കാന്തവലയം ഇല്ലേയെന്നും അവര്‍തന്നെ അറിയാതേയും ചോദിച്ചേക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.