Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വരൂപജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 08:46 pm IST
in Samskriti

മനുഷ്യന്‍ വിചാരശൂന്യമായ ഭോഗതൃഷ്ണയ്‌ക്കു വിധേയരാവുമ്പോള്‍ സങ്കട സങ്കീര്‍ണ്ണതകള്‍ ബാധിക്കാതിക്കാന്‍ തരമില്ല. മരണഭയത്തിന്റെ ശല്യവും അസഹനീയമാവും.

വിചാരശീലന്മാരാകട്ടെ ആത്യന്തികമായി എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ആദ്യം തന്നെ അന്വേഷിച്ചറിഞ്ഞ് തീരുമാനിക്കും. അത് നേടുന്നതിനുള്ള മാര്‍ഗ്ഗം മുന്‍ഗാമികളായ മഹജ്ജനങ്ങളില്‍ നിന്നും മനസ്സിലാക്കും. തുടര്‍ന്ന് ആകത്തുകയില്‍ ജീവിതത്തെ സംവിധാനം ചെയ്യും. അപ്പപ്പോള്‍ നൈസര്‍ഗ്ഗികമായി ഉയര്‍ന്നു വരുന്ന താല്‍പര്യങ്ങളെ മുഖ്യലക്ഷ്യത്തോടിണക്കി ക്രമീകരിക്കും.

സഹജ വിചാരശേഷിയെ നമുക്കും ആ വഴിക്ക് ഉദ്ധരിക്കുന്നതിനെക്കുറിച്ചാലോചിക്കാം. സ്വന്തം സ്വരൂപത്തെ തിരിച്ചറിഞ്ഞ് ധ്യാനിക്കുവാന്‍ ഋഷിമാര്‍ ചെയ്ത ആഹ്വാനം ലോക വിരുദ്ധമെന്നു നിരാകരിക്കാതെ, വാര്‍ദ്ധക്യാവസ്ഥകള്‍ക്കു നല്‍കപ്പെട്ട നിര്‍ദ്ദേശം മാത്രമാണെന്ന് അവഗണിക്കാതെ ഏവര്‍ക്കും അനുസരിക്കാം.

ജ്ഞാനാര്‍ജ്ജനവൈഭവത്തെ ആരും ഉപയോഗിക്കാതിരിക്കുന്നില്ല. എന്നാല്‍ ബാഹ്യ പദാര്‍ത്ഥ വിജ്ഞാനത്തിനാണ് നാം ആവേശം കാണിച്ചു പോവുന്നതെന്ന വസ്തുത വകതിരിച്ചറിയണം. എല്ലാം അറിയാനുള്ള കൊതിയെ അവഗണിക്കേണ്ടതില്ല. പ്രായോഗിക ജീവിതവിജയത്തിന് അതാവശ്യമാണ്. പക്ഷേ ആത്യന്തിക തൃപ്തി വേണോ? കാലപരിണതിയില്‍ നഷ്ടപ്പെട്ടു പോകാത്ത നേട്ടം വേണോ? അന്വേഷണത്തിന്റെ ദിശ മാറ്റിയേ മതിയാവൂ. ( ഇന്നു സ്വന്തമാക്കുന്ന എല്ലാ കര്‍മ്മഫലങ്ങളും വരും നാളുകളില്‍ അസ്തമിക്കും. കാരണം കര്‍മ്മത്തിന് തുടക്കവും ഒടുക്കവും ഉണ്ടായിരിക്കുമെന്നത് ഫലത്തേയും ബാധിക്കാതെ തരമില്ല.) കാലത്താല്‍ ചോദ്യം ചെയ്യപ്പെടാത്ത, അഥവാ ‘ശാശ്വതമായ’ നേട്ടം സ്വരൂപത്തെ സംബന്ധിച്ചുള്ള അറിവുകൊണ്ടേ ഉണ്ടാകൂ എന്നാണാചാര്യന്മാര്‍ ഉദ്‌ബോധിപ്പിക്കുന്നത്. അതിന്റെ ന്യായത്തെക്കുറിച്ച് ഇനി വിശകലനം ചെയ്യാം. നമ്മുടെ സ്വരൂപം ആത്മാവാണ്.

ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇതൊക്കെ ഞാനാണെന്ന ധാരണ തിരുത്തി ആത്മാവാണ് ഞാന്‍ എന്ന ബോധ്യം നേടണം. ശരീരാദി ഉപാധികളെ ( പ്രകടന മാധ്യമങ്ങളെ) സമര്‍ത്ഥമായി ഉപയോഗിക്കാനും അതുകൊണ്ട് നമുക്കു സാധിക്കും. ആത്മാവിനെ സംബന്ധിച്ച് ഋഷിമാരുടെ നിഗമനങ്ങളെ ഗ്രഹിച്ച് നമുക്കും വിചാരം ചെയ്തു നോക്കാം. അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അപഗ്രഥിച്ചറിയാം.

1) ആത്മാവ് അനശ്വരമാണെന്ന് ഋഷിമാര്‍ അറിഞ്ഞ് ഉദ്‌ഘോഷിക്കുന്നു. ആത്മാവ് നിത്യമാണെന്നതു പോലെ ജ്ഞാനസ്വരൂപമാണെന്നും അറിയണമെന്നാണ് നിര്‍ദ്ദേശം. അതായത് അറിയുന്ന തത്വമാണ് ആത്മാവ്. അറിയപ്പെടുന്നത് ആത്മാവല്ല.

നമ്മില്‍ നിന്ന് അന്യമായ ഒന്നിനെ അറിയുന്നത് സ്വരൂപജ്ഞാനം ആവുന്നില്ല. അതായത് ബാഹ്യ വിഷയക വിജ്ഞാനപ്പട്ടികയില്‍ സ്വരൂപജ്ഞാനം പെടുന്നില്ല.

സ്വരൂപത്തെക്കുറിച്ച് ആചാര്യന്മാര്‍ വീണ്ടും അനുഭവ പശ്ചാത്തലത്തില്‍ , അത് ദേശത്തേയും കാലത്തേയും അറിയുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനര്‍ത്ഥം ദേശത്തില്‍ നിന്നും കാലത്തില്‍ നിന്നും അന്യമാണ് ആത്മാവ് എന്നാകുന്നു. ദേശകാലാതീതമായ ആത്മസ്വരൂപം ഈ പ്രയോഗം നമുക്കു മനനം ചെയ്യാന്‍ സൗകര്യം തരുന്നു. ധ്യാനിക്കാന്‍ പ്രചോദനം നല്‍കുന്നു.

കാലത്തെ അറിയുന്നവനെ കാലം ബാധിക്കില്ല. ആ (ആത്മ) തത്വം കാലത്താല്‍ ബാധിതമല്ല. ഈ കാര്യം നമുക്കു ധ്യാനിച്ചു ശീലിക്കാം. ‘ഞാന്‍ ദേശ കാലാതീത ആത്മതത്വമാകുന്നു’. എല്ലാ ദേശത്തെയും അറിയുന്നതുകൊണ്ട് ദേശാതീതമാണ് ഞാന്‍. എല്ലാ കാലത്തേയും അറിയുന്നതു കൊണ്ട് കാലാതിവര്‍ത്തിയാണ്, കാലാതീതമാണ് ഞാന്‍ എന്ന ധ്യാനം അനുവര്‍ത്തിച്ച് സ്വരൂപനിഷ്ഠ നേടാന്‍ ഉത്സാഹിക്കാം. അങ്ങിനെ കാലദേശബാധയുടെ, അതായത് മരണം തുടങ്ങിയ ഭയാശങ്കകളുടെ നിഴലില്‍ നിന്നും മുക്തരാകാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.