Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉറപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മില്ലുടമകള്‍ നെല്ല് സംഭരണം നിര്‍ത്തിവയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 10:37 pm IST
in Kottayam

കോട്ടയം: സംസ്ഥാനത്ത് രണ്ടാം കൃഷിയുടെ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലേക്ക്. മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സംഭരണം നിര്‍ത്തിവയ്്ക്കനാണ് മില്ലുടമകളുടെ തീരുമാനം. ഈര്‍പ്പമുള്ള നെല്ല് സംഭരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് മില്ലുകാര്‍. സംഭരണം പുരോഗമിക്കുമ്പോള്‍ നിര്‍ത്തുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും

തുലാമഴ തുടങ്ങിയ സാഹചര്യത്തില്‍ പാടങ്ങളില്‍ കെട്ടികിടക്കുന്ന നെല്ല് കയറ്റിവിടാന്‍ കര്‍ഷകര്‍ ശ്രമിച്ച് കൊണ്ടുരിക്കുകയാണ്.ജില്ലയില്‍ നിന്ന് 30,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കേണ്ടത്. എന്നാല്‍ കര്‍ഷകരും മില്ലുടമകളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വരെ കാരണമായി. ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കര്‍ഷകര്‍ പാഡി ഓഫീസറെ ആര്‍പ്പുക്കരയില്‍ ഉപരോധിച്ചു. കൂടാതെ മില്ലുകാരുടെ ലോറികള്‍ തടഞ്ഞിടുകയും ചെയ്തു.

അതേ സമയം അധിക ഈര്‍പ്പമുള്ള നെല്ല് സംഭരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് മില്ലുകാര്‍ പറയുന്നത്. കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന 14. 1 ശതമാനം ഈര്‍പ്പമുള്ള നെല്ല് സംസ്‌കരിക്കുമ്പോള്‍ 64 കിലോ അരി മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ എഫ്‌സിഐ നിഷ്‌ക്കര്‍ഷിക്കുന്ന തരത്തില്‍ 17. 1 ശതമാനം ഈര്‍പ്പമുള്ള നെല്ല് സംഭരിക്കുമ്പോള്‍ അരിയുടെ അളവ് 60 കിലോയിലും താഴെയാവുമെന്ന വാദമാണ് മില്ലുകാര്‍ മുന്നോട്ട് വയ്‌ക്കുന്നത്. നിലവില്‍ 30 ശതമാനം ഈര്‍പ്പമുള്ള നെല്ല് വരെ സംഭരിക്കേണ്ട അവസ്ഥയാണെന്ന്ും കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്നും മില്ലുകാര്‍ പറയുന്നു.

മില്ലുകാര്‍ ഇടഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ചര്‍്ച്ചയിലെ തീരുമാനങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. നല്ല അരി റേഷന്‍ കടകളില്‍ ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിര്‍്‌ദ്ദേശിച്ചത്. നല്ല നെല്ല് കിട്ടിയെങ്കില്‍ മാത്രമെ അരിയാക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് മില്ലുകാര്‍. എന്നാല്‍ നല്ല നെല്ലില്‍ നിന്നുള്ള അരി ബ്രാന്‍ഡഡ് അരിയാക്കി മില്ലുകാര്‍ കയറ്റി അയച്ച് കൊള്ള ലാഭം കൊയ്യുകയാണെന്ന ആരോപണം ശക്തമാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനായിട്ടില്ല.

സര്‍ക്കാരും മില്ലുകാരും പരസ്പരം കൊമ്പ് കോര്‍ക്കുമ്പോള്‍ കര്‍ഷകര്‍ ആശങ്കയിലാണ്. നെല്ല് സംഭരണം വേഗത്തില്‍ നടക്കുന്നതിനിടെയില്‍ സംഭരണം നിര്‍ത്തിയാല്‍ വന്‍ നഷ്ടമാവും ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഈര്‍പ്പം സംബന്ധിച്ച തര്‍ക്കം അടിയന്തരമായി പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.