Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിലെ നക്ഷത്ര ഭാജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 12:18 am IST
in Literature

എഴുത്തിലെ ആന്തരിക ശോഭയുടെ പരാഗമാണ് പ്രൊഫ.എം.കെ.സാനുവിനെ വ്യത്യസ്തനാക്കുന്നത്. മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരം എം.കെ.സാനുവിനു ലഭിക്കുമ്പോള്‍ ഈ മനന പ്രകാശം കൂടുതല്‍ മിഴിവുറ്റതായിത്തീരുന്നു. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയുടെപേരിലാണ് പുരസ്‌ക്കാരം.

നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനും സാമൂഹ്യ ചിന്തകനും പ്രഗത്ഭ അധ്യാപകനും എന്നിങ്ങനെയുള്ള ഔന്നത്യത്തിനുടമയായ അദ്ദേഹം ഈ 9ാംവയസിലും ചെറുപ്പത്തിന്റെ ഓജസുള്ള എഴുത്തുനിറവിലാണ്. നിരൂപണത്തില്‍ സ്വന്തം വഴി വെട്ടിത്തുറന്നും ജീവചരിത്ര രചനയില്‍ കേവലം പ്രമാണ രേഖകള്‍ക്കപ്പുറത്തേക്കു കടന്നും ഒരു ഉള്ളൊച്ചയുടെ മുഴക്കം കേള്‍പ്പിക്കാനാണ് സാനു എന്നും ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ മികച്ച അടയാളങ്ങളാണ് ചങ്ങമ്പുഴയെക്കുറിച്ചും നാരായണ ഗുരുവിനെക്കുറിച്ചും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ രചനകളും അവയിലെ കണ്ടെത്തലുകളും.ഒരിക്കലും പ്രായമാകാത്ത സാനുവിന്റെ ധിഷണയുടെ വെളിച്ചമാണ് ചങ്ങമ്പുഴ-നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന കൃതി. നാരായണ ഗുരു സ്വാമി,മൃത്യുഞ്ജയം കാവ്യജീവിതം,രാജവീഥി,കാറ്റുംവെളിച്ചവും,സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ കൃതികളിലും എം.കെ.സാനുവിലെ മാറ്റചിന്തകളുള്ള എഴുത്തുകാരനെ കാണാം.

ഒരുവിഷയത്തിന്റെ നാനാവിധത്തിലുള്ള സാധ്യതകളെ ആരാഞ്ഞുകൊണ്ടുള്ള പര്യാലോചനകള്‍ സാനുവിന്റെ അന്വേഷണത്തിന്റെ ഭാഗമാണ്.എഴുത്തില്‍ മാത്രമല്ല,അധ്യാപക വൃത്തിയിലും പ്രഭാഷണത്തിലുംകൂടി ഇതുണ്ട്. അനര്‍ഗളമായി ഭാഷയുടെ നൈതിക ഭാവം ചോരാതെ അദ്ദേഹത്തിന് ഏതു വിഷയവും സംസാരിക്കാനാവും. പാഠപുസ്തകങ്ങളുടെ പരിധിവിട്ട് ആശയലോകത്തു വിഹരിക്കുന്ന അധ്യാപകനായും വിഷയ ഗൗരവം ചോര്‍ന്നുപോകാതെ നിശിത നിരീക്ഷണങ്ങളുടെ ആകാശത്തെ പുല്‍കുന്ന പ്രഭാഷകനായും മലയാളം സാനുവിനെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

നാടകവിഷയങ്ങളെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചയും രാഷ്‌ട്രീയവിഷയങ്ങളിലെ തനതു കാഴ്ചപ്പാടുകളും സാനുവിനെ കൂടുതല്‍ ആധുനികനാക്കുന്നുണ്ട്. ശ്ലഥമായ ജീവിത സാഹചര്യങ്ങളെക്കുറിക്കുന്ന അബ്‌സേര്‍ഡ് നാടകങ്ങളെക്കുറിച്ചും അതിനേയും പിന്നിട്ടുകൊണ്ടിക്കുന്ന മറ്റ് ആധുനിക നാടകങ്ങളെപ്പറ്റിയും ഷേക്‌സ്പിയറിനേയും കാളിദാസനേയും അറിയുംപോലെതന്നെ എഴുതാനും പറയാനും സാനുവിനാകും. ആല്‍ബേര്‍ കാമുവിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങളെ മുന്‍നിര്‍ത്തി സമരത്തേയും വിപ്‌ളവത്തേയും അദ്ദേഹം വ്യാഖ്യാനിച്ചെടുക്കുന്നതിലെ നിശിത ബുദ്ധി ഗൗരവമുള്ളതാണ്.

കാമുവിന്റെ ദ റബലിനെ ആസ്പദമാക്കിയാണ് ഇത്തരം രാഷ്‌ട്രീയ ചിന്തകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. കണ്ണാടിയിലെ പ്രതിബിംബംപോലെ തെളിമയുള്ളതാണ് സാനുവിന്റെ ഭാഷ.വായിച്ച് അലങ്കോലപ്പെടാതെ സാധാരണക്കാരനുപോലും മനസിലാകുന്ന തരത്തില്‍ എഴുതുമ്പോള്‍പോലും വാക്കുകളുടെ വാസനാബലത്തിന് അയവൊന്നും സംഭവിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.