Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വര്‍ഗീയ കലാപശ്രമം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 02:24 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിജയദശമിദിനത്തില്‍ തലസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. സിപിഎം നേതൃത്വത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനം പരിപാടി അലങ്കോലമാക്കി സംഘര്‍ഷമുണ്ടാക്കാനായിരുന്നു നീക്കം.

പഥസഞ്ചലനം കഴിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഗണവേഷത്തില്‍ മടങ്ങവേ അവരുടെ കണ്‍മുമ്പില്‍ ആര്‍എസ്എസ് കൊടിതോരണങ്ങള്‍ നശിപ്പിച്ച സിപിഎം സംഘം സമീപത്തെ ക്രിസ്ത്യന്‍പള്ളിയില്‍ ഓടിക്കയറി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധസ്വരം ഉയര്‍ത്തിയപ്പോള്‍ പള്ളിക്കുള്ളില്‍ നിന്ന് ഭീഷണിയും വെല്ലുവിളിയും ഉണ്ടായി. മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇടപെടല്‍മൂലം അനിഷ്ടസംഭവങ്ങളുണ്ടായില്ല.

കഴിഞ്ഞ വിജയദശമി ദിനത്തിലാണ് സംഭവം. തിരുവനന്തപുരം മഹാനഗരത്തിന് കീഴിലുള്ള കഴക്കൂട്ടം നഗരത്തിന്റെ പഥസഞ്ചലനം ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നിന്നും ആരംഭിച്ച് ചേങ്കോട്ടുകോണത്ത് സമാപിക്കുകയായിരുന്നു. ചേങ്കോട്ടുകോണത്ത് പൊതുസമ്മേളനം കഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ കൂട്ടമായി മടങ്ങവേയാണ് ഡിവൈഎഫ്‌ഐ നേതാവ് അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചേങ്കോട്ടുകോണം സിഎസ്‌ഐ പള്ളിക്ക് മുന്നിലും സമീപപ്രദേശങ്ങളിലുമുണ്ടായിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചശേഷം പള്ളിയിലേക്ക് ഓടിക്കയറിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജീഷ്. സ്വാമിയാര്‍മഠം ശാഖാ ശിക്ഷകനെ കമ്പിവടികൊണ്ട് ആക്രമിച്ച പ്രതിയായ ഇയാള്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന്റെ മൂന്നാംദിവസമാണ് അക്രമം നടത്തിയത്. അജീഷും സംഘവും നടത്തിയ ആക്രമണത്തിന് പോലീസ് സംഘവും ദൃക്‌സാക്ഷിയായിരുന്നു. പള്ളിക്കുള്ളില്‍ കയറിയ അജീഷും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പള്ളിവികാരി ഫാ. സനില്‍ അടക്കമുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല.

ഇതിനിടെ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ജയകുമാര്‍, ബൗദ്ധിക് പ്രമുഖ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന നേതാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ അജീഷിനെ പിന്തുടര്‍ന്ന് പോത്തന്‍കോട് എസ്‌ഐ പള്ളിയില്‍ കയറി അജീഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സംഘാംഗങ്ങള്‍ രക്ഷപെട്ടു.

സ്ഥലത്തെ പ്രാദേശിക നേതാവായ ചേങ്കോട്ടുകോണം വിനോദിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അഗമാണ് അജീഷ്. ചേങ്കോട്ടുകോണം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗവുമാണ് അജീഷ്. പഥസഞ്ചലനദിവസം പള്ളിയില്‍ ആര്‍എസ്എസ് ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയാണ് പൊളിഞ്ഞത്.

സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് സംഭവമെന്ന് ആക്ഷേപമുണ്ട്. പള്ളികേന്ദ്രീകരിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ നടത്തിയ സംഭവത്തെ പോലീസ് ലഘൂകരിച്ചുകാണുകയായിരുന്നു. സംഭവം ആസൂത്രിതമാണെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

India

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.