Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രദക്ഷിണം വെക്കേണ്ടത് എപ്രകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 09:33 pm IST
in Samskriti

പദാത് പദാനുരംഗ ഛേത് കരൗചല

വിവര്‍ജ്ജിതൗ

സ്തുതിര്‍വാചിര്‍ഹൃദി ധ്യാനം

ചതുരംഗം പ്രദക്ഷിണം

ഇളകാതെ രണ്ട് ഭാഗങ്ങളിലും കൈകള്‍ വച്ചുകൊണ്ട് വാക്കുകൊണ്ട് അതാത് ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ഹൃദയത്തില്‍ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ട് ഒരു പാദത്തില്‍ നിന്ന് മെല്ലെമെല്ലെ മറ്റൊരു പാദമൂന്നിക്കൊണ്ട് ചെയ്യുന്നതാണ് പ്രദക്ഷിണം. പ്രദക്ഷിണത്തിനിങ്ങനെ നാലാംഗങ്ങള്‍ ഉണ്ടെന്നാണ് താല്‍പര്യം.

ആസന്ന പ്രസവാ നാരീ

തൈലപൂര്‍ണ്ണം യഥാഘടം

വഹന്തീകര്യാതി

തഥാകാര്യാല്‍ പ്രദക്ഷിണം

പ്രസവം അടുത്തവളായ ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ ഒരു കുടത്തേയും വഹിച്ചുകൊണ്ട് നടക്കുന്നു എന്ന് വിചാരിക്കുക. അത്രയും പതുക്കെ മാത്രമേ പ്രദക്ഷിണം ചെയ്യാവൂ. ഓട്ടപ്രദക്ഷിണം ചെയ്യരുതെന്നാണ് ഇവിടെ വിവക്ഷ. പ്രദക്ഷിണം ആരാധനയുടെ ഒരു ഭാഗമാണ്. ഭക്തിപരവശന്മാരായുള്ളവര്‍ സ്വന്തം ദേഹത്തെ ആകമാനം നിലത്തുകിടത്തി ശയനപ്രദക്ഷിണവും നിര്‍വഹിക്കാറുണ്ട്. ഈ പ്രദക്ഷിണം ഈശ്വരപ്രീതിക്കുവേണ്ടിയുള്ള ദുര്‍ഘടമായ സാധനാ മാര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു.

പ്രദക്ഷിണ കാലവിധികള്‍

പ്രദക്ഷിണ കാലത്തെക്കുറിച്ചും വിധികളുണ്ട്.

പൂര്‍വ്വാഹ്നേ വ്യാധിനാശസ്യാല്‍ മദ്ധ്യാഹ്നേ

വാഞ്ഛിതാര്‍ത്ഥദം

സായാഹ്നേ സര്‍വ്വപാപഘ്‌നം അര്‍ദ്ധയാമേ

വിമുക്തിദം

കാലത്തുചെയ്യുന്ന പ്രദക്ഷിണം രോഗനാശവും മദ്ധ്യാഹ്നകാലത്തുചെയ്യുന്ന പ്രദക്ഷിണം സര്‍വ്വാഭിഷ്ടദായകവും സായാഹ്നകാലത്തുചെയ്യുന്നത് എല്ലാ പാപങ്ങളേയും ഹനിക്കുന്നതും അര്‍ദ്ധരാത്രിയില്‍ ചെയ്യുന്നത്

മുക്തിപ്രദവുമത്രെ.

സൂര്യോദയം സമാരഭ്യയാവദസ്തം

രവേര്‍ഭവേത്

താവത് പ്രദക്ഷിണം കൃത്വാസര്‍വ്വാന്‍

കാമാവാപ്‌നുയാത്

സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ ചെയ്യുന്ന പ്രദക്ഷിണ വ്രതത്താല്‍ എല്ലാ ആഗ്രഹങ്ങളും സഫലീകൃതങ്ങളാകുന്നു.

പ്രദക്ഷിണങ്ങളുടെ എണ്ണം

ഏകവിംശതി സംഖ്യാകാദുത്തമംതുപ്രക്ഷിണം ഇരുപത്തൊന്നു പ്രാവശ്യം ചെയ്യുന്ന പ്രദക്ഷിണമാണത്രെ ഉത്തമമായിട്ടുള്ളത്.

ഏകം വിനായകേ കുര്യാല്‍ദ്വേ

സൂര്യേത്രീണി ശങ്കരേ

ചത്വാരി ദേവ്യാവിഷ്‌ണോശ്ച

സപ്താശ്വത്ഥ പ്രദക്ഷിണം

ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ടും ശിവന് മൂന്നും ദേവിയ്‌ക്ക് വിഷ്ണുവിനും നാലും ആലിന് ഏഴും പ്രദക്ഷിണങ്ങള്‍ ഉത്തമങ്ങളാണ്.

രാജന്‍ പ്രദക്ഷിണൈകേന മുച്യതേ

ബ്രഹ്മഹത്യയാ

ദ്വിതീയേനാധികാരീസ്യാല്‍ തൃതീയെ

നൈന്ദ്രസംപദ

(ബ്രഹ്മനാരദീയം)

ഒന്നാമത്തെ പ്രദക്ഷിണം കൊണ്ട് ബ്രഹ്മഹത്യാദിപാപങ്ങള്‍ മുഴുവന്‍ നശിക്കുമെന്നും രണ്ടാമത്തേതുകൊണ്ട് ദേവനെ ആരാധിക്കുവാന്‍ അധികാരി ആകുമെന്നും മൂന്നാമത്തേതുകൊണ്ട് ഭോഗസുഖങ്ങള്‍ ലഭിച്ചു സിദ്ധിനേടുമെന്നും ഇതുകൊണ്ട് പറയുന്നു.

(മാധവജിയുടെ ക്ഷേത്രചൈതന്യ

രഹസ്യം എന്ന പുസ്തകത്തില്‍ നിന്ന്)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.