Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവപാര്‍വ്വതിമാരില്ലാത്ത ലോകം ബാക്കിയുണ്ടോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 09:32 pm IST
in Samskriti

വിജയത്തിനുള്ള എല്ലാ ശക്തിയും നിനക്കുണ്ടാകട്ടെ എന്ന് ശ്രീപാര്‍വതി ഉണ്ണി ഗണേശനെ അനുഗ്രഹിച്ചു. പക്ഷെ ശ്രീമുരുകന്‍ ഭൂപ്രദക്ഷിണത്തിനുപോയി ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഗണേശനാകട്ടെ ഇനിയും പ്രയാണമാരംഭിച്ചിട്ടില്ല. എന്നാല്‍ ശ്രീഗണേശന് ഒരു കുലുക്കവുമില്ല. ദൃഢചിത്തന്റെ പുഞ്ചിരിയുമായി ദീര്‍ഘദൃഷ്ടിയുമായി ഒരു നില്‍പ്പാണ്. എന്താണ് ഗണേശന്റെ ഭാവം. പങ്കാളിത്തംപോലുമില്ലാതെ മത്സരത്തില്‍ നിന്നും പിന്മാറുകയാണോ. ലോകമാതാവിന്റെ മുഖത്ത് ആശങ്ക പരക്കുന്നുവോ?

ശ്രീഗണേശന്‍ പതുക്കെ എഴുന്നേറ്റു. അച്ഛനേയും അമ്മയേയും നോക്കി നന്നായി തൊഴുതു. എന്നിട്ട് പതുക്കെ പ്രദക്ഷിണമാരംഭിച്ചു. മൂന്നുപ്രാവശ്യം അച്ഛനമ്മമാരെ പ്രദക്ഷിണം വച്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കി അച്ഛന്റെ മുന്നില്‍ വന്ന് തൊഴുതുനിന്നശേഷം കൈനീട്ടി.

അച്ഛാ, അമ്മേ ഞാന്‍ മത്സരം പൂര്‍ത്തിയാക്കി വിജയിച്ചു വന്നിരിക്കുന്നു. ആ മാഫലത്തിന് ഇപ്പോള്‍ ഞാന്‍ അര്‍ഹനായിരിക്കുന്നു. എന്നാല്‍ എന്റെ വിജയത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കേണ്ടത് അച്ഛനമ്മമാര്‍ തന്നെയാണ്. ഞാന്‍ കര്‍മം പൂര്‍ത്തിയാക്കി. കര്‍മഫലം അവിടുത്തെ കൈകളിലാണ്.

‘കര്‍ണ്യേവാളധികാരസ്‌തേ

മാഫലേഷു കദാചന” എന്നാണ് മഹാഗുരുവായ അമ്മാവന്‍ പറഞ്ഞിരിക്കുന്നത്. ”നാരായണാളഖിലഗുരോ ഭഗവന്‍ നമസ്‌തേ” എന്ന് ജപിക്കണമെന്ന് അച്ഛനും എനിക്കു പറഞ്ഞുതന്നിട്ടുള്ളതാണല്ലോ.

ശ്രീഗണേശന്‍ കൈകള്‍ നീട്ടിത്തന്നെ നിന്നു. ശിവപാര്‍വതിമാര്‍ പരസ്പരം നോക്കി. മൗനം വാചാലമായി.

ശിവപ്പെരുമാള്‍ കയ്യിലിരുന്ന ഫലം ശ്രീഗണേശന്റെ കൈകളില്‍ സമര്‍പ്പിച്ചു. ശ്രീപാര്‍വതി ശങ്കിച്ചു. ഇനി ശ്രീമുരുകന്‍ വരുമ്പോള്‍ എന്താണ് മറുപടി നല്‍കുക.

ശ്രീപാര്‍വതി ഗണേശനോടുതന്നെ ചോദിച്ചു. എന്തടിസ്ഥാനത്തിലാണ് നീ വിജയിച്ചു എന്ന് അവകാശപ്പെട്ടത്. നീ ഭൂപ്രദക്ഷിണം നടത്തിയില്ലല്ലോ.

അമ്മേ, കുട്ടികളെ സംബന്ധിച്ച് അച്ഛനമ്മമാര്‍ തന്നെയാണ് അവരുടെ പ്രപഞ്ചം. അച്ഛനമ്മമാരെ പ്രദക്ഷിണം വച്ചതോടെ ഞാന്‍ പ്രപഞ്ചത്തിന് മുഴുവന്‍ പ്രദക്ഷിണം വച്ചുകഴിഞ്ഞു. മൂന്നു പ്രദക്ഷിണം കൊണ്ട് ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും ഞാന്‍ പര്യടനം നടത്തിക്കഴിഞ്ഞു. സദാശിവനും പരാശക്തിയും ചേര്‍ന്നാല്‍ ഈരേഴു പതിനാലു ലോകവും അതില്‍ താഴെ മാത്രമാണ് എന്ന് അമ്മാവന്‍ വിഷ്ണുദേവന്‍ പറഞ്ഞുതന്നിട്ടുണ്ട്. അവരില്ലാതെ പ്രകൃതി തന്നെയില്ലാ എന്ന് അമ്മാവന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെയുള്ള ശിവപാര്‍വതിമാരെ പ്രദക്ഷിണം ചെയ്ത ഞാന്‍ പ്രദക്ഷിണം വയ്‌ക്കാത്ത ഏതു ഭാഗമാണ് ഇനി പ്രപഞ്ചത്തിലുള്ളത്.

മറുപടി പറയാനാവാതെ ശ്രീപാര്‍വതി ദേവി വായടച്ചുനിന്നു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.