Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാവിഷ്ണുവിന് സുദര്‍ശനചക്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:48 pm IST
in Samskriti

ശംഖചക്രങ്ങളോടുകൂടിയ ഭഗവാന്‍ വിഷ്ണുവിനെയാണല്ലോ നാം വണങ്ങുകയും സ്തുതിക്കുകയും ചെയ്യുന്നത്. ശ്രീഹരി വിഷ്ണുവിന്റെ തൃക്കൈയില്‍ വിരാജിക്കുന്ന ദിവ്യചക്രമാണ് സുദര്‍ശനം. ഭഗവാന് ഈ ചക്രം എങ്ങനെയാണ് ലഭിച്ചതെന്നുള്ള ചരിതം ദിവ്യവും ആനന്ദപ്രദവും വിജ്ഞാനപ്രദവുമായ ഒന്നാണ്.

ഒരിക്കല്‍ ബലിഷ്ഠരായ ദൈത്യര്‍ സകല ലോകങ്ങളെയും വിഷമിപ്പിച്ചു. അവര്‍ ധര്‍മ്മലോപം വരുത്തി. ഇതുകണ്ടപ്പോള്‍ ദേവന്മാര്‍ ദുഃഖിതരായി. അവര്‍ വിഷ്ണുഭഗവാനോട് സങ്കടം ഉണര്‍ത്തിച്ചു. ശ്രീപരമേശ്വരനെ പൂജിച്ച് ദുഃഖനിവൃത്തി ഉണ്ടാക്കാമെന്ന് പറഞ്ഞ് അദ്ദേഹം അവരെ സ്വസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചു.

വിഷ്ണു ഭഗവാന്‍ കൈലാസത്തില്‍ ചെന്ന് ഒരു പാര്‍ത്ഥിവ ശിവലിംഗം പ്രതിഷ്ഠിച്ചു. പില്‍ക്കാലത്ത് ആ ലിംഗം ഹരീശ്വര ലിംഗം എന്ന നാമത്താല്‍ പ്രഖ്യാതമായി.

മാനസ സരസ്സിലുണ്ടായ താമരപ്പൂക്കളാല്‍ വിഷ്ണുദേവന്‍ ലിംഗപൂജ നടത്തി.

ജഗദീശ്വരന്‍ പ്രസാദിക്കുന്നതുവരെ ധ്യാനനിമഗ്നനായിരിക്കുവാന്‍ ജഗദ്പാലകന്‍ തീരുമാനിച്ചു. മഹാദേവന്‍ പ്രസാദിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ താമരപൂക്കളാല്‍ സഹസ്രനാമാര്‍ച്ചനം നടത്തി. ഓരോ നാമം ജപിക്കുമ്പോഴും ഓരോ താമരപ്പൂവ് അര്‍ച്ചിച്ചുകൊണ്ടാണ് ജപിച്ചത്.

അര്‍ച്ചന അവസാനിക്കാറായപ്പോള്‍ ഒരു പൂവ് നഷ്ടപ്പെട്ടതായി ഭഗവാന് തോന്നി. നാനാലീലകളാടുന്ന മഹാദേവന്റെ ഒരു ലീലയായിരുന്നു ഇതും. ജഗദ് പിതാവ് ഒരു താമരപ്പൂവ് ഒളിപ്പിച്ചുവച്ചതുകൊണ്ടാണ് ആ നഷ്ടം സംഭവിച്ചത്. പരമേശ്വരന്റെ മായ വിഷ്ണുദേവനെയും സ്വാധീനിച്ചതുകൊണ്ടാണ് നഷ്ടപ്പെട്ട താമരപ്പൂവിനെക്കുറിച്ച് അദ്ദേഹം അസ്വസ്ഥനായത്.

ആ പൂവ് വിഷ്ണു ഭഗവാന്‍ പലയിടത്തും അന്വേഷിച്ചു. കിട്ടിയില്ല. തന്റെ നേത്രത്തെ പത്മസമാനമായിക്കരുതി അര്‍ച്ചിക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ഹരീശ്വരലിംഗത്തില്‍ നിന്ന് ശ്രീപരമേശ്വരന്‍ ആ കര്‍മ്മത്തെ തടഞ്ഞുകൊണ്ട് ഉദ്ഭൂതനായി. ശിവഭഗവാന്റെ ദിവ്യതേജസ്സ് കണ്ട് വിഷ്ണുഭഗവാന്‍ സന്തുഷ്ടനായി.

ദൈത്യന്മാര്‍ ധര്‍മ്മനാശം വരുത്തുകയും സകലരേയും പീഡിപ്പിക്കുകയും ചെയ്യുന്നതിനുള്ള പരിഹാരത്തിനായിട്ടാണ് ശ്രീപരമേശ്വരനെ പൂജിച്ചതെന്ന് വിഷ്ണുദേവന്‍ അറിയിച്ചു.

ശ്രീഹരിയുടെ മനോഭിലാഷം മനസ്സിലാക്കിയ ശ്രീശങ്കരന്‍ ദേവകാര്യത്തിനും ദൈത്യവധത്തിനുംവേണ്ടി സ്വന്തം ചക്രം പ്രദാനം ചെയ്തു.

അതീവ തേജസ്സോടുകൂടിയ ഈ ചക്രമാണ് സുദര്‍ശനം. സര്‍വ്വചക്രങ്ങളിലും ശ്രേഷ്ഠമായ ഇത് ശ്രീഹരിവിഷ്ണു ധരിക്കണമെന്നും മഹാദേവന്‍ പറഞ്ഞു. സര്‍വ്വരാലും വന്ദ്യനും പൂജ്യനുമായ മഹാവിഷ്ണുവിന് വിശ്വംഭരന്‍ എന്ന നാമം നല്‍കിയതും കൈലാസാധിപതിയാണ്.

സുദര്‍ശന ചക്രത്തെയും മഹാദേവനെയും സ്മരിച്ച് വിഷ്ണു ജപിച്ച ശിവ സഹസ്രനാമം ജപിക്കുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടവും സാധിക്കുമെന്ന വരവും ജഗദ് പിതാവ് നല്‍കി.

സംസാര ചക്രത്തില്‍പ്പെട്ട് കറങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മാനവന് ക്ഷിപ്ര പ്രസാദിയായ ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാന്‍ ഈ സഹസ്രനാമം അത്യുത്തമമാണ്. വിത്തം, വിദ്യ, ആരോഗ്യം എന്നിവ ലഭിക്കുമെന്ന് പറഞ്ഞ് മഹാദേവന്‍ ആശീര്‍വാദവും നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

Kozhikode

സദയം ബോചെ അവാര്‍ഡ് എം. ശിവന്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.