Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓച്ചിറവാഴും പരബ്രഹ്മമൂര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:44 pm IST
in Samskriti

ഓച്ചിറയുടെ സവിശേഷതകളില്‍ പ്രാധാന്യം ക്ഷേത്രമില്ല എന്നതാണ്. ഇവിടെ കിഴക്കും പടിഞ്ഞാറുമായി നിലകൊള്ളുന്ന രണ്ട് ആല്‍ത്തറകളാണുള്ളത്. പരബ്രഹ്മത്തിന്റെ ചൈതന്യം ഇവിടെ സദാകുടികൊള്ളുന്നു എന്നാണ് സങ്കല്‍പ്പം. താന്ത്രികവിധി പ്രകാരമുള്ള പൂജകളൊന്നുമില്ലാതെ ലളിതമായ പൂജകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ശാരീരിക അസ്വസ്ഥതകള്‍ മാറിക്കിട്ടന്‍ ആള്‍രൂപം, കൈ കാല്‍രൂപം എന്നിവ സമര്‍പ്പിക്കുന്നു, ഋഷഭ ങ്ങളെ ആല്‍ത്തറകള്‍ക്കും കളി കണ്ടങ്ങള്‍ക്കും വലം വെപ്പിച്ചു കൊണ്ടുള്ള എട്ടു കണ്ടം ഉരുള്‍ച്ച, ധാര എന്നിവയാണ് പ്രധാന വഴിപാടുകള്‍. ഒണ്ടിക്കാവില്‍ നിന്നും കുഴിച്ചെടുക്കുന്ന ചെളി രോഗങ്ങള്‍ക്കുള്ള ദിവ്യ ഔഷധമായി കണക്കാക്കപ്പെടുന്നു.

കാര്‍ഷിക അഭിവൃദ്ധിയുടെ വിളനിലമായ ഓണാട്ടുകരയില്‍പെട്ട കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര പ്രദേശങ്ങള്‍ ഉള്‍പ്പെട്ട 52 കരകളാണ് ക്ഷേത്രത്തിന്റെ പരിധിയില്‍ പെടുന്നത്. ഇവിടുത്തെ ഉത്സവങ്ങള്‍ക്കും കാര്‍ഷിക വൃത്തിയുമായി ഏറെ ബന്ധമുണ്ട്.

കാര്‍ഷിക വിളകളെല്ലാം പത്തായപ്പുരയിലാക്കി പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവാണവും കഴിഞ്ഞ് 28-ാം നാള്‍ നടക്കുന്ന 28-ാം ഓണാഘോത്തിന് വൈക്കോല്‍ കൊണ്ട് കെട്ടി ഉണ്ടാക്കിയ നൂറുകണക്കിന് നന്ദികേശന്മാരെ വിവിധ വാദ്യമേള അകമ്പടിയോടെ ഓച്ചിറ ക്ഷേത്രത്തില്‍ സമര്‍പ്പിയ്‌ക്കുന്നു. ഇതില്‍ കൈവെള്ളയില്‍ കൊള്ളുന്നതു മുതല്‍ 50 അടി ഉയരമുള്ള നന്ദികേശന്മാര്‍ വരെയുണ്ട്. ഈ ഉത്സവത്തോടെ തെക്കന്‍ കേരളത്തിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിയ്‌ക്കുന്നു.

വൃശ്ചികം ഒന്നു മുതല്‍ 12 വരെയുള്ള ദിവസങ്ങളിലായി നടത്തപ്പെടുന്ന വൃശ്ചികോത്സവം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ജീവിതത്തിലെ ദു:ഖങ്ങളും പ്രയാസങ്ങളും മറന്ന് എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് 12 ദിവസത്തെ ഭജനം പാര്‍ക്കാന്‍ ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്.

ഇതിനായി ആയിരത്തിലധികം കുടിലുകള്‍ നിര്‍മ്മിയ്‌ക്കുന്നു. ആല്‍ത്തറകളിലും, സത്രങ്ങളിലും, മറ്റുമായി നിരവധി ഭക്തരാണ് ഭജനമിരിക്കുന്നത്. ഇങ്ങനെ ഭ ജനം പാര്‍ക്കുന്നവരുടെ പ്രാര്‍ത്ഥനയ്‌ക്ക് പരബ്രഹ്മത്തിന്റെ അനുഗ്രഹത്താല്‍ ഫലം ഉണ്ടാക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

മിഥുനമാസം ഒന്നും രണ്ടും തീയതികളില്‍ ഓച്ചിറയിലെ കളി കണ്ടത്തില്‍ നടത്തുന്ന ഓച്ചിറക്കളി തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചെമ്പകശ്ശേരി രാജാവും, കായംകുളം രാജാവും തമ്മില്‍ തുടര്‍ച്ചയായി നടത്തിയിരുന്ന പോരാട്ടങ്ങളുടെ അനുസ്മരണം ആണ് ഓച്ചിറക്കളി.

ഇതിനായി ക്ഷേത്രപരിധിയിലുള്ള 52 കരകളിലെ കളരികളില്‍ ഒരു മാസം വ്രതശുദ്ധിയോടെ കളരി അഭ്യസിച്ച് അഭ്യാസികള്‍ പടനിലത്തെത്തി പടവെട്ടി വേണാടിന്റേയും, കായംകുളത്തിന്റേയും രാജാക്കന്മാരുടെ യുദ്ധത്തിന്റെ ഓര്‍മ പുതുക്കുന്നു. ഇതില്‍ പ്രായഭേദമന്യേ ആളുകള്‍ പങ്കെടുക്കുന്നു.

നിരാലംബരുടേയും, അനാഥരുടേയും അഭയകേന്ദ്രമായ ഇവിടെ നിത്യഅന്നദാനമായി നല്‍കുന്നത് കഞ്ഞിയും മുതിരയുമാണ്. ഇത് ഭഗവത് പ്രസാദമായി കഴിയ്‌ക്കാന്‍ ദൂരദേശങ്ങളില്‍ നിന്നും നിരവധി പേരാണെത്തിച്ചേരുന്നത്.

പരബ്രഹ്മം അപ്രത്യക്ഷമായ കാവ് ഇന്നും ഇവിടെ കാണുവാന്‍ സാധിക്കും. പരബ്രഹ്മം ഈ കാവില്‍ ഉണ്ട് എന്നു വിശ്വസിയ്‌ക്കുന്നതിനാല്‍ ഒണ്ടീക്കാവില്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ശാന്തവും, ഈശ്വരചൈതന്യം നിറഞ്ഞു നില്‍ക്കുന്നതുമായ അന്തരീക്ഷം ഏവരേയും ആകര്‍ഷിയ്‌ക്കും.

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന ഓംകാരമൂര്‍ത്തിയുടെ സവിശേഷതകള്‍ ഏറെയാണ്. ഒരു ദേശത്തിന്റെ ചൈതന്യമായി കുടികൊള്ളുന്ന ഓംകാരമൂര്‍ത്തി ജാതിമത ഭേദമെന്യേ ഏവര്‍ക്കും അനു ഗ്രഹമേകി ഓച്ചിറയില്‍ അധിവസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.